Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വർക്കലയിൽ ഭാര്യയേയും മകനെയും കാണാനെത്തിയ യുവാവ് തീപ്പൊള്ളലേറ്റ് മരിച്ചു; അഹമ്മദാലി എത്തിയത് കൈയിൽ പെട്രോൾ നിറച്ച കുപ്പിയുമായി

അഹമ്മദാലി സ്വയം തീ കൊളുത്തിയത് ആണോ എന്നുള്ളത്തിൽ ഇതുവരെ പോലീസിന് വ്യക്തത വന്നിട്ടില്ല. വിദഗ്ധ ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2022, 04:02 pm IST
in Thiruvananthapuram
ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുന്നു

ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുന്നു

വർക്കല: ഭാര്യയേയും മകനെയും കാണാനെത്തിയ യുവാവ് തീപൊള്ളലേറ്റ് മരിച്ചു. തിരുവനന്തപുരം കരമന കുഞ്ചാലുംമൂട് സ്വദേശി അഹമ്മദാലി (35) ആണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം  വൈകുന്നേരം 7.30  മണിയോടെയാണ്  ഇയാൾക്ക് തീപ്പൊള്ളൽ എൽക്കുന്നത്. പാരിപ്പള്ളി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ഇന്ന് രാവിലെ 6.30 മണിയോടെ മരണപ്പെടുകയായിരുന്നു.  

ശനിയാഴ്ച വൈകുന്നേരം 7 മണിയോടെ വർക്കല ഇലകമൺ കരവാരത്തെ ഭാര്യ റെഫിനായുടെ വീടായ ആർ.എസ് മൻസിലിൽ ഭാര്യയെയും മകനെയും കാണാൻ  എത്തിയതായിരുന്നു അഹമ്മദാലി.  കൈയിൽ പെട്രോൾ നിറച്ച കുപ്പിയിമായി എത്തിയ ഇയാളെ കണ്ട് തങ്ങളെ അക്രമിക്കുമോ എന്ന് ഭയന്ന റെഫിനായുടെ പിതാവ് റഫീക്ക് വാതിൽ അടയ്‌ക്കുകയായിരുന്നു. തുടർന്ന് വീടിന്റെ പിറകിലെ വാതിലും പൂട്ടി എത്തുമ്പോൾ ജനലിലൂടെ തീ പിടിച്ച നിലയിൽ അഹമ്മദാലിയെ കണ്ടു എന്നാണ് റഫീക്ക് പോലീസിന് നൽകിയ മൊഴി.  ബഹളം കേട്ട് നാട്ടുകാർ ഓടി എത്തുകയും രക്ഷപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ 90 ശതമാനത്തോളം ശരീരത്തിൽ പൊള്ളൽ എറ്റിരുന്നു.

അഹമ്മദാലിയും ഭാര്യ റെഫിനായും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് കഴിഞ്ഞ രണ്ടരമാസമായി പിരിഞ്ഞു കഴിയുകയായിരുന്നു. മുൻപ് സന്ദർശക വിസയിൽ വിദേശത്തു പോയി വന്ന ശേഷമാണ് ഇവർ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകുന്നതും പിരിഞ്ഞു കഴിയുന്നതും.  ഇതിനിടയിൽ രണ്ട് വട്ടം അഹമ്മദാലി റെഫിനായുടെ വീട്ടിൽ പെട്രോളുമായി എത്തുകയും വധഭീഷണിയും ആത്മഹത്യ ഭീഷണി മുഴക്കുകയും ചെയ്തിരുന്നതായി റെഫിനായുടെ പിതാവ് റഫീക്ക് പറയുന്നുണ്ട്.  

എന്നാൽ അഹമ്മദാലി സ്വയം തീ കൊളുത്തിയത് ആണോ എന്നുള്ളത്തിൽ ഇതുവരെ പോലീസിന് വ്യക്തത വന്നിട്ടില്ല. വിദഗ്ധ ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.  മുൻപും ആത്മഹത്യ ശ്രമം നടത്തുകയും റെഫിനായുടെ കുടുംബം പരാതിയുമായി അയിരൂർ പോലീസിനെ സമീപിക്കുകയും ചെയ്തിരുന്നു എന്ന് കുടുംബം ചുണ്ടികാട്ടുന്നുണ്ട്.  

വരുന്ന തിങ്കളാഴ്ച വീണ്ടും വിദേശത്തേയ്‌ക്ക് മടങ്ങി പോകാൻ ഇരുന്ന അഹമ്മദാലി കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ അഹമ്മദാലിയുടെ സഹോദരീ ഭർത്താവായ നിസാമുദ്ദീനെ  ഫോണിൽ വിളിക്കുകയും വർക്കലയിലെ ഭാര്യവീട്ടിലേക്ക് പോവുകയാണെന്ന് പറയുകയും ചെയ്തിരുന്നു. വിദേശത്തേക്ക് പോകുന്നതിന് മുമ്പ് ഭാര്യയെയും രണ്ട് വയസ്സുകാരനായ മകനെയും കണ്ട് യാത്ര പറയണമെന്നും അതുപോലെ അവരെ ഒന്ന് ഭയപ്പെടുത്തുന്നതിനുവേണ്ടി ഒരു കുപ്പി പെട്രോളും കയ്യിൽ കരുതിയിട്ടുണ്ട് എന്നും മുഹമ്മദാലി ഫോൺ സംഭാഷണത്തിൽ പറഞ്ഞിരുന്നതായി സഹോദരി ഭർത്താവ് പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

എന്നാൽ വീട്ടിൽ വഴക്ക് നടന്നത് കെട്ടില്ലെന്നും നിലവിളി കേട്ട് ഓടിയെത്തിയത് ആണെന്നുമാണ് അയൽക്കാരുടെ പ്രതികരണം.

Tags: firedeathvarkalawife
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒമാന്‍ തീരത്ത് ആക്രമണത്തില്‍ ഇന്ത്യന്‍ ഇന്ധന ടാങ്കറിന് തീപ്പിടിച്ചു,ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

Kerala

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് കുടുംബ സുഹൃത്ത് പരാതി നല്‍കി

Kerala

അമ്മയ്‌ക്കൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന 9-ാം ക്ലാസുകാരന് ദാരുണാന്ത്യം; ടിപ്പർ ലോറി കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി

India

‘മരണത്തിന് പോലും അവരെ വേർപെടുത്താൻ കഴിഞ്ഞില്ല’: ദൽഹിയിലെ തീപിടുത്തത്തിൽ ആഫ്രിക്കൻ ദമ്പതികളെ പരസ്പരം കൈകൾ ചേർത്ത് പിടിച്ച് മരിച്ച നിലയിൽ കണ്ടെത്തി

Spiritual

മരണത്തെ ജയിക്കാന്‍ മഹാമൃത്യുഞ്ജയമന്ത്രം എത്ര തവണ ചൊല്ലണം? ആ മന്ത്രത്തിന്റെ അര്‍ത്ഥമെന്താണ്?

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ തീരുമാനം നിര്‍ണായകം; ഹെലികോപ്ടര്‍ കരാര്‍ പുതുക്കണമെന്ന് ഡിജിപി

ജി. സുധാകരനെതിരെ സിപിഎം നേതാക്കള്‍; അഭിനവ പാഷാണം വര്‍ക്കിയെന്ന് ചന്ദ്രബാബു, രാഷ്‌ട്രീയ കോമാളിയെന്ന് എച്ച്. സലാം

2026 വ്യാഴ മാറ്റം: മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)

പുതിയ ഭവനയോഗവും കരിയർ വിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (09 ജൂൺ 2026) – AI ജ്യോതിഷം

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.