Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്ര ഏജന്‍സിയായ ഇഡിയെ വിശ്വാസമില്ലെങ്കില്‍ സിബിഐയും കേന്ദ്രത്തിന്റേതാണ്; മുഖ്യമന്ത്രിക്കായി പ്രതിപക്ഷം സംസാരിച്ചത് ഭരണപക്ഷത്തേക്കാള്‍ വീറോടെ

കള്ളപ്പണക്കേസ് അന്വേഷിക്കാന്‍ സിബിഐക്ക് സാധിക്കില്ല. അധികാരമില്ലാത്ത വിഷയത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുകയും കേസ് അന്വേഷണം സിബിഐക്ക് വിടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിക്കുകയാണ്. കേസില്‍ മുഖ്യമന്ത്രിയുമായി ഒത്തു തീര്‍പ്പുമാവും ബിജെപിക്കും കേന്ദ്രസര്‍ക്കാരിനെതിരെ രാഷ്‌ട്രീയ ആരോപണങ്ങള്‍ ഉന്നയിക്കാനുള്ള രാഷ്‌ട്രീയ അവസരമാക്കി പ്രതിപക്ഷം ഇതിനെ ഉപയോഗിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2022, 12:00 pm IST
in Kerala

ന്യൂദല്‍ഹി : സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ വിശ്വാസമില്ല എന്നാണെങ്കില്‍ സിബിഐയും കേന്ദ്ര ഏജന്‍സിയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. കേസ് അന്വേഷണത്തില്‍ ഇഡിയെ വിശ്വാസമില്ല സിബിഐ അന്വേഷിക്കണം എന്ന് പറയുന്നത് ഈ കേസ് അട്ടിമറിക്കാനായി മുഖ്യമന്ത്രി പിണറായി വിജയനുമായി ചേര്‍ന്ന് പ്രതിപക്ഷ നേതാവ് നടത്തുന്ന നീക്കത്തിന്റെ ഭാഗമായി മാത്രമേ ഇതിനെ കാണാന്‍ സാധിക്കൂവെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ദല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറ്റേ് അന്വേഷണം നടത്തണ്ട. സിബിഐ അന്വേഷണം മതിയെന്നാണ് കേരളത്തിലെ പ്രതിപക്ഷ നേതാവ് കഴിഞ്ഞ ദിവസം നിയമസഭയില്‍ ആവശ്യം ഉന്നയിച്ചത്. കോണ്‍ഗ്രസ്സിന്റെ നിലപാടിലുള്ള വലിയമാറ്റമായി മുഖ്യമന്ത്രി അടക്കം കഴിഞ്ഞ ദിവസം നിയമസഭയില്‍ ഇക്കാര്യം അറിയിക്കുകയും ചെയ്തു. കള്ളപ്പണക്കേസ് ഇഡി അന്വേഷിക്കണ്ട സിബിഐ അന്വേഷിച്ചാല്‍ മതിയെന്നാണ് കോണ്‍ഗ്രസ് അറിയിച്ചത്. കള്ളപ്പണക്കേസ് അന്വേഷിക്കാന്‍ സിബിഐക്ക് സാധിക്കില്ല എന്ന് വളരെ വ്യക്തമാണ്. അധികാരമില്ലാത്ത വിഷയത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുകയും കേസ് അന്വേഷണം സിബിഐക്ക് വിടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിക്കുകയാണ്. കേസില്‍ മുഖ്യമന്ത്രിയുമായി ഒത്തു തീര്‍പ്പുമാവും ബിജെപിക്കും കേന്ദ്രസര്‍ക്കാരിനെതിരെ രാഷ്‌ട്രീയ ആരോപണങ്ങള്‍ ഉന്നയിക്കാനുള്ള രാഷ്‌ട്രീയ അവസരമാക്കി പ്രതിപക്ഷം ഇതിനെ ഉപയോഗിക്കുകയാണ്.

ഇത്തരത്തിലുള്ള ഈ ഒത്തുതീര്‍പ്പ് ഡീല്‍ എന്താണെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് ആഗ്രഹമുണ്ട്. പ്രതിപക്ഷ നേതാവിന്റെ പഴയ വിജിലന്‍സ് കേസിന്റെ കാര്യത്തിലുള്ള ബ്ലാക്ക്‌മെയിലിങ് ഭാഗമായിട്ടാണോ അതോ അവര്‍ തമ്മില്‍ ഒരു ധാരണയുണ്ടായോ എന്നുള്ളതൊക്കെ അറിയാന്‍ ജനങ്ങള്‍ക്ക് ആഗ്രഹമുണ്ട്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് വേണ്ടി ഭരണപക്ഷത്തേക്കാള്‍ വീറോടെയാണ് പ്രതിപക്ഷം സംസാരിച്ചത്. ഒരു രാത്രികൊണ്ടുള്ള ഈ മലക്കം മറിച്ചിലിന്റെ അടിസ്ഥാനം എന്തുകൊണ്ടാണെന്നാണ് അറിയാന്‍ പാടില്ലാത്തത്.

സ്വര്‍ണക്കടത്ത് കേസ് ബെംഗളൂരുവിലേക്ക് മാറ്റണം എന്ന് ഇഡി ആവശ്യപ്പെട്ടതോടെ മുഖ്യമന്ത്രിയുടെ ചങ്കിടിപ്പ് കൂടി. ഇതോടെ ഒരു രാത്രികൊണ്ട് മലക്കം മറിഞ്ഞ് കേസ് അന്വേഷണത്തിന് ഇഡി വേണ്ട. സിബിഐ മതിയെന്ന് പ്രതിപക്ഷം നിലപാട് സ്വീകരിക്കുകയായിരുന്നു. അല്ലാതെ പെട്ടന്ന് പ്രതിപക്ഷം തന്റെ തീരുമാനം മാറ്റിയതിന് പിന്നില്‍ ഉണ്ടോയെന്നതിന് രാഷ്‌ട്രീയ നിരീക്ഷകരും മാധ്യമ പ്രവര്‍ത്തകരും അന്വേഷിച്ച് പുറത്തുകൊണ്ടുവരേണ്ടതാണെന്നും വി. മുരളീധരന്‍ പറഞ്ഞു.  

മോദിയോടുള്ള അന്ധമായുള്ള രാഷ്‌ട്രീയ വിരോധത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്കുള്ള തിരിച്ചടിയാണ് ഇപ്പോഴുള്ളത്. എന്തൊക്കെ അന്ധമായിട്ടുള്ള തീരുമാനങ്ങള്‍ എടുത്താലും കേരളത്തിലെ എംഎല്‍എമാര്‍ക്കിടയില്‍ അദ്ദേഹത്തിന് സ്വീകാര്യതയുണ്ട്. ദ്രൗപദീ മുര്‍മുവിന് കേരളത്തില്‍ നിന്നും ലഭിച്ച ഒരു വോട്ട് ആ സ്വീകാര്യതയാണ് വ്യക്തമാക്കുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തി വിളിച്ചോതുന്ന തെരഞ്ഞെടുപ്പ് ഫലമാണ് വ്യാഴാഴ്ച പുറത്തുവന്നത്. ഏറ്റവും സാധാരണ ചുറ്റുപാടില്‍ വളര്‍ന്നുവന്ന വ്യക്തിയാണ് ദ്രൗപദീ മുര്‍മൂ. ഏറ്റവും അധസ്ഥിത പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗത്തില്‍പ്പെട്ടയൊരാള്‍ക്ക് ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തിന്റെ ഏറ്റവും ഉയര്‍ന്നസ്ഥാനത്ത് എത്താന്‍ കഴിയുന്നു എന്നത് ഇന്ത്യയുടെ ജനാധിപത്യ ബോധത്തിന്റെ ശക്തിയാണ് അത് വിളിച്ചോതുന്നത്. 

അതോടൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി എടുത്തിട്ടുള്ള സാമൂഹ്യ നീതിക്കുവേണ്ടിയുള്ള നിലപാട്, ആദിവാസി വിഭാഗത്തില്‍പെടുന്ന ഒരു വനിത സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഈ ഘട്ടത്തിലെങ്കിലും ഇന്ത്യയുടെ പരമോന്നത പദവിയിലെത്തണമെന്ന അദ്ദേഹത്തിന്റെ നിലപാട്, അതിനു ലഭിച്ച അംഗീകാരം കൂടിയാണ് കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പില്‍ ദ്രൗപദീ മുര്‍മൂ ഇന്ത്യയുടെ രാഷ്‌ട്രപതി സ്ഥാനത്തേയ്‌ക്ക് വലിയ ഭൂരിപക്ഷത്തോടുകൂടി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. കേരളം രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുള്ള ജന പ്രതിനിധികളുടെ പിന്തുണ അവര്‍ക്ക് ലഭിച്ചു എന്നുള്ളത് ഏറ്റവും സന്തോഷകരമായിട്ടുള്ള കാര്യമാണെന്നും വി. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Tags: Prime Minister Narendra ModiCBIവി.ഡി. സതീശന്‍Pinarayi Vijayanസ്വര്‍ണകടത്ത്ഇഡിസിബി ഐ അന്വേഷണംbjpcongressകേന്ദ്ര സര്‍ക്കാര്‍കേരള സര്‍ക്കാര്‍Draupadi Murmuവി മുരളീധരന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)
India

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

Kerala

ബിജെപി കൗൺസിലർ ആർ. സുഗതൻ സത്യപ്രതിജ്ഞ ചെയ്തു; അസാധരണ നടപടികളുമായി വിയ്യൂർ ജയിൽ

India

രാജ്യസഭയുടെ യഥാർത്ഥ ഭൂരിപക്ഷ സംഖ്യയായ 123 സീറ്റുകൾ തികയ്‌ക്കാൻ ബിജെപിക്ക് ഇനി കേവലം ആറ് സീറ്റുകൾ മാത്രം

India

ഒമർ അബ്ദുള്ള തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് നിർത്തണം; ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീർ പുരോഗതിയിലേക്ക് : തരുൺ ചുഗ്

Kerala

എന്‍എസ്എസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ബിജെപി ഇടപെട്ടിട്ടില്ല, ഇടപെടുകയുമില്ല, ശബരിമല താന്ത്രിക ചുമതല രാഷ്‌ട്രീയ വിഷയമല്ല- രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി, സ്വന്തം രാജ്യത്തെ തീയിലിട്ടു , ഇന്ത്യയുടെ നയതന്ത്രത്തിന് മുന്നിൽ വെറും വട്ടപ്പൂജ്യം

‘പതിറ്റാണ്ടുകളായി തുടരുന്ന ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും ഫലം’: പി‌ഒ‌കെയിൽ വർദ്ധിച്ചുവരുന്ന പൊതുജന രോഷത്തിൽ  പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ

ആണവ ആക്രമണം നടത്തുന്നതിൽ നിന്ന് പുടിനെ തടഞ്ഞത് നരേന്ദ്രമോദി ; അദ്ദേഹത്തിന് മാത്രമേ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനാകൂ ; ബർട്ടോഷെവ്‌സ്‌കി

ഇറാന്റെ ആണവനിലയങ്ങള്‍ ആക്രമിക്കരുതെന്ന് ഭീഷണി മുഴക്കിയെങ്കിലും ഇറാനില്‍ റഷ്യ നേരിട്ട് യുഎസുമായി യുദ്ധത്തില്‍ ഏര്‍പ്പെടില്ല

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.