Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ആറളം ഫാമിലെ കാട്ടാന അക്രമം: ദാമുവിന്റെ മൃതദേഹം മാറ്റിയത് ഏഴ് മണിക്കൂര്‍ നീണ്ട പ്രതിഷേധത്തിനൊടുവില്‍

കല്ലുവയല്‍ മാങ്കുഴി സ്വാദേശിയായ ദാമു ആറളം ഫാമില്‍ കെട്ടിട നിര്‍മ്മാണത്തിനാണ് എത്തിയത്. ഏഴാം ബ്ലോക്കില്‍ അമ്മ നാരായണിക്കൊപ്പാമാണ് കഴിഞ്ഞ നാലു വര്‍ഷമായി താമസിക്കുന്നത്. ഭാര്യയും മക്കളും മാങ്കുഴിയിലുമാണ് താമസം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2022, 12:09 pm IST
in Thrissur
കാട്ടാന ആക്രമണത്തില്‍ ആദിവാസി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ആറളം ഫാം ഏഴാംബ്ലോക്കില്‍ അധികൃതരെ തടഞ്ഞ് പ്രതിഷേധിക്കുന്ന ജനക്കൂട്ടം

കാട്ടാന ആക്രമണത്തില്‍ ആദിവാസി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ആറളം ഫാം ഏഴാംബ്ലോക്കില്‍ അധികൃതരെ തടഞ്ഞ് പ്രതിഷേധിക്കുന്ന ജനക്കൂട്ടം

ഇരിട്ടി: ആറളം ഫാമില്‍ കാട്ടാന ചവിട്ടിക്കൊന്ന ഫാം ഏഴാം ബ്ലോക്കിലെ താമസക്കാരനായ പുതുശേരി ദാമൂവിന്റെ മൃതദേഹം സംഭവസ്ഥലത്തുനിന്നും മാറ്റിയത് ഏഴ് മണിക്കൂര്‍ നീണ്ട പ്രതിഷേധത്തിനും പ്രതിരോധത്തിനും ശേഷം. ആദിവാസികളുടെ വന്‍ പ്രതിഷേധമാണ് സംഭവസ്ഥലത്തു നടന്നത്. വിവിധ ഉദ്യോഗസ്ഥര്‍ പ്രതിഷേധവക്കാരുമായി നടത്തിയ ചര്‍ച്ചക്കൊടുവില്‍ വൈകുന്നേരം 5 മണിയോടെയാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഇവിടെ നിന്നും മാറ്റാനായത്.  

വീട്ടിനടുത്ത് കുടുംബക്കാര്‍ക്കൊപ്പം വിറക് ശേഖരിക്കുന്നതിനിടയില്‍ പിന്നില്‍ നിന്ന് എത്തിയ ആന ദാമുവിനെ തുമ്പിക്കൈകൊണ്ട് അടിച്ചു വീഴ്‌ത്തിയ ശേഷം തലയ്‌ക്ക് ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന ബന്ധുക്കളായ രവി, വിജേഷ്, സിബി എന്നിവര്‍ ഓടി രക്ഷപ്പെട്ടു. 

കല്ലുവയല്‍ മാങ്കുഴി സ്വാദേശിയായ ദാമു ആറളം ഫാമില്‍ കെട്ടിട നിര്‍മ്മാണത്തിനാണ് എത്തിയത്. ഏഴാം ബ്ലോക്കില്‍ അമ്മ നാരായണിക്കൊപ്പാമാണ് കഴിഞ്ഞ നാലു വര്‍ഷമായി താമസിക്കുന്നത്. ഭാര്യയും മക്കളും മാങ്കുഴിയിലുമാണ് താമസം. ഇന്നലെ രാവിലെ 11 മണിയോടടുത്തായിരുന്നു സംഭവം. ദാമുവിനെ ആക്രമിച്ച ശേഷം അഞ്ചുമിനുട്ട് നേരം അവിടെ തന്നെ നിലയുറപ്പിച്ച ആന കാട്ടിനുള്ളിലേക്ക് പോയ ശേഷം മാത്രമാണ് കൂടെയുള്ളവര്‍ക്ക് അവിടേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞത്. രോഷാകുലരായ നാട്ടുകാര്‍ സംഭവസ്ഥലത്തെത്തിയ വനം വകുപ്പ് ജീവനക്കാരെ തടഞ്ഞുവെച്ചു. അപകടസ്ഥലത്തു നിന്നും മൃതദേഹം വീട്ടിന് സമീപത്തേക്ക് നാട്ടുകാര്‍ തന്നെ മാറ്റി. അവിടെ പോളിത്തീന്‍ ഷീറ്റ് വലിച്ചുകെട്ടി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ ശക്തമായ പ്രതിഷേധം തീര്‍ത്തു. മന്ത്രിയോ ജില്ലാ കലക്ടറോ എത്തി ഇതിന് പരിഹാരം ഉണ്ടാക്കിയാല്‍ മാത്രമെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് വീട്ടുനല്‍കുകയുള്ളുവെന്ന ആവശ്യമുയര്‍ത്തി. ജനപ്രതിനിധികളും ഉന്നത പോലീസ് ഉദ്ധ്യോഗസ്ഥരും എത്തി നാട്ടുകാരുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല.  

ഉച്ചക്ക് ശേഷം മൂന്ന് മണിയോടെ ഡിഎഫ്ഒ പി.കാര്‍ത്തിക്ക് സ്ഥലത്തെത്തി കാര്യങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതിഷേധക്കാര്‍ കേള്‍ക്കാന്‍ പോലും തെയ്യാറായില്ല. ഡിവൈഎസ്പിമാരായ സജേഷ് വാഴാളപ്പില്‍, എ.വി. ജോണ്‍ എന്നിവര്‍ നടത്തിയ ശ്രമവും പരാജയപ്പെട്ടു. വൈകുന്നേരവും ജില്ലാകലക്ടര്‍ എത്തണമെന്ന ആവശ്യത്തില്‍ പ്രതിഷേധക്കാര്‍ ഉറച്ചു നിന്നു. അഞ്ചുമണിയോടെ എഡിഎം കെ.കെ. ദിവാകരന്‍, തലശേരി സബ്കലക്ടര്‍ അനുകുമാരി എന്നിവരും സ്ഥലത്തെത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധന്‍ എന്നിവര്‍ക്കൊപ്പം പ്രതിഷേധക്കാരുമായും വിവിധരാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളുമായും സംസാരിച്ചു. പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാന്‍ ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ ഇന്ന് ഫാമില്‍ ചര്‍ച്ച നടത്താമെന്നും കാട് വെട്ടിതെളിക്കാമെന്നുമുളള ഉറപ്പിന്‍മേല്‍ ആറുമണിയോടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് വിട്ടുകൊടുക്കുകയായിരുന്നു. 

Tags: violenceaaAralam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അക്രമം, ലൈംഗികത.. മൊബൈല്‍ ഫോണുകളില്‍ തരംഗമായി മാറിയ മൈക്രോ ഡ്രാമകള്‍ നിയന്ത്രിക്കാന്‍ ചൈനീസ് സര്‍ക്കാര്‍

India

മണിപ്പൂരിലെ ഉഖ്രുലിൽ വീണ്ടും അക്രമം: നിരവധി വീടുകൾ അഗ്നിക്കിരയായി, ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു

Kerala

ലഹരി വാങ്ങാൻ പണം നൽകിയില്ല; ഭർത്താവിന്റെ വെട്ടേറ്റ് യുവതി മരിച്ചു, വെട്ടുകത്തികൊണ്ട് ആക്രമിക്കപ്പെട്ട മുനീറ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു

World

ബംഗ്ലാദേശിൽ കലാപം: ഗായകൻ ജെയിംസിന്റെ സംഗീത പരിപാടിക്ക് നേരെ ജനക്കൂട്ട ആക്രമണം, 20 പേർക്ക് പരിക്ക്

World

ഗ്രേറ്റർ ബംഗ്ലാദേശ് ഭൂപടം പുറത്തിറക്കിയ ഒസ്മാൻ ഹാദിയെ അജഞാതൻ കൊലപ്പെടുത്തിയതിൽ നടുങ്ങി ബംഗ്ലാദേശ് ; രാത്രി മുതൽ കലാപം തുടരുന്നു

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.