Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒരേയൊരു ‘ഭാരതീയന്‍’

കണ്ണൂര്‍ കൊളച്ചേരി നണിയൂര്‍ ആണ്ട്യംവള്ളി ഈശ്വരന്‍ നമ്പീശന്റെ മകന്‍ വിഷ്ണുനമ്പീശന്‍ വിഷ്ണുഭാരതീയനായതങ്ങനെയാണ്. 1931ലാണത്. 1931ല്‍ ലണ്ടനില്‍ നിന്ന് വട്ടമേശ സമ്മേളനം കഴിഞ്ഞുവന്ന ഗാന്ധിജിയെ ബോംബെയില്‍ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ വിളക്കുംതറ മൈതാനത്ത് പ്രസംഗിച്ചതിനാണ് വിഷ്ണുനമ്പീശനെ കോടതിമുറിയില്‍ വിചാരണ ചെയ്തത്. പേരും ഊരും വിലാസവും ആസാദ് എന്ന് നെഞ്ചുവിരിച്ച് പറഞ്ഞ ധീരവിപ്ലവകാരി ചന്ദ്രശേഖര്‍ ആസാദിനെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ആ കോടതി മുറിയിലെ വിഷ്ണുഭാരതീയന്റെ ആരെയും കൂസാത്ത മറുപടികള്‍

ഗണേഷ് മോഹന്‍ പി കെ by ഗണേഷ് മോഹന്‍ പി കെ
Jul 11, 2022, 11:42 am IST
in Kerala
വിഷ്ണുഭാരതീയന്റെ ഭൗതിക ശരീരം സംസ്‌ക്കരിച്ച മയ്യില്‍ കരിങ്കല്‍കുഴി ഭാരതീയ നഗറില്‍ സ്ഥാപിച്ച ശില്‍പ്പം

വിഷ്ണുഭാരതീയന്റെ ഭൗതിക ശരീരം സംസ്‌ക്കരിച്ച മയ്യില്‍ കരിങ്കല്‍കുഴി ഭാരതീയ നഗറില്‍ സ്ഥാപിച്ച ശില്‍പ്പം

പേരെന്താണെന്ന് കോടതി ചോദിച്ചു, ‘ഭാരതീയന്‍’ എന്ന് ഉത്തരം. എന്താ ഞങ്ങളാരും ഭാരതീയരല്ലേ എന്ന് കോടതി വീണ്ടും. ”അല്ല, നിങ്ങള്‍ ഭാരതീയരല്ല, ബ്രിട്ടീഷ് സര്‍ക്കാരിന് വിടുവേല ചെയ്യുന്ന നിങ്ങളെങ്ങനെ ഭാരതീയാരാകും? ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനായി സമരം ചെയ്യുന്ന ഞാനാണ് ഭാരതീയന്‍. നിങ്ങള്‍ ബ്രിട്ടീഷുകാരുടെ അടിമകളും.”  

കണ്ണൂര്‍ കൊളച്ചേരി നണിയൂര്‍ ആണ്ട്യംവള്ളി ഈശ്വരന്‍ നമ്പീശന്റെ മകന്‍ വിഷ്ണുനമ്പീശന്‍ വിഷ്ണുഭാരതീയനായതങ്ങനെയാണ്. 1931ലാണത്. 1931ല്‍ ലണ്ടനില്‍ നിന്ന് വട്ടമേശ സമ്മേളനം കഴിഞ്ഞുവന്ന ഗാന്ധിജിയെ ബോംബെയില്‍ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ വിളക്കുംതറ മൈതാനത്ത് പ്രസംഗിച്ചതിനാണ് വിഷ്ണുനമ്പീശനെ കോടതിമുറിയില്‍ വിചാരണ ചെയ്തത്. പേരും ഊരും വിലാസവും ആസാദ് എന്ന് നെഞ്ചുവിരിച്ച് പറഞ്ഞ ധീരവിപ്ലവകാരി ചന്ദ്രശേഖര്‍ ആസാദിനെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ആ കോടതി മുറിയിലെ വിഷ്ണുഭാരതീയന്റെ ആരെയും കൂസാത്ത മറുപടികള്‍. പക്ഷേ ഇന്നത്തെ കേരളം ആ ധീരനെ അറിയുമോ? ആ ധീരസ്മരണകളോട് നീതി പുലര്‍ത്തിയോ?  

പയ്യന്നൂരില്‍ നടന്ന ഉപ്പ് കുറുക്കല്‍ സമരത്തിന്റെ മുന്‍നിരപ്പോരാളിയായിരുന്നു വിഷ്ണു ഭാരതീയന്‍. 1920 മുതല്‍ ഗോഖലേയുടെ കടുത്ത ആരാധകന്‍. തികഞ്ഞ ഗാന്ധിശിഷ്യന്‍. 1930ലെ ഉപ്പുനിയമലംഘനത്തിന് ആറുമാസത്തെ കഠിന തടവ് അനുഭവിച്ചു.  

1930 ഏപ്രില്‍ 21ന് ഉപ്പുസത്യഗ്രഹ യാത്രയുടെ ഭാഗമായി പയ്യന്നൂരിലെത്തിയ കെ. കേളപ്പനെയും സംഘത്തെയും പെരുമ്പപാലത്തിന് സമീപം പയ്യന്നൂര്‍ കൊറ്റിയിലേക്ക് സ്വീകരിച്ചാനയിച്ചവരില്‍ വിഷ്ണു ഭാരതീയന്‍ മുന്‍നിരയിലുണ്ടായിരുന്നു. 22ന്പയ്യന്നൂരിലെത്തി 23ന് കാലത്ത് കെ. കേളപ്പന്റെ നേതൃത്വത്തില്‍ പയ്യന്നൂര്‍ ഉളിയത്തുകടവിലെ കടലില്‍ നിന്ന് വെള്ളമെടുത്ത് കുറിക്കി ഉപ്പുണ്ടാക്കുകയും പയ്യന്നൂര്‍ അങ്ങാടിയില്‍ അത് വില്‍ക്കുകയും ചെയ്ത സമരപരിപാടികളിലും വിഷ്ണു ഭാരതീയന്റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു.

ബാക്കിനില്‍ക്കുന്നത് ഇത്രയുമാണ്, വിഷ്ണുഭാരതീയന്റെ ഭൗതിക ശരീരം സംസ്‌ക്കരിച്ച കണ്ണൂര്‍ മയ്യില്‍ കരിങ്കല്‍കുഴി ഭാരതീയ നഗറില്‍ അദ്ദേഹത്തിന്റെ സ്മരണയ്‌ക്കായി ഏതാനും വര്‍ഷം മുമ്പ് ശില്‍പ്പം നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. സുരേന്ദ്രന്‍ കൂക്കാനമാണ് ശില്‍പ്പി. സ്വന്തം പേര് ഭാരതീയന്‍ എന്ന് ബ്രിട്ടീഷ് കോടതിക്ക് മുമ്പാകെ വിളിച്ചു പറഞ്ഞ അദ്ദേഹത്തിന്റെ ധീരതയെ ശില്‍പ്പം ഓര്‍മ്മിപ്പിക്കുന്നു. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിന് ജയിലില്‍ കഴിഞ്ഞതിന്റെ സഹനം ശില്‍പ്പത്തില്‍ ആലേഖനം ചെയ്ത തടവറയും പൊട്ടിച്ചെറിഞ്ഞ ചങ്ങലയും പ്രതിനിധാനം ചെയ്യുന്നുണ്ട്. കൂക്കാനത്തിന്റെ ശിഷ്യ ആരാധ്യ രൂപകല്‍പ്പന ചെയ്ത ഭാരതീയന്റെ മുഖവും ഇതോടൊപ്പമുണ്ട്. ഭാരതീയന്റെ 41-ാമത് ചരമദിനത്തോടനുബന്ധിച്ച് സാംസ്‌ക്കാരിക സംഘടനയായ കെഎസ്ആന്‍ഡ്എസിയാണ് സ്മൃതിശില്‍പ്പ സമര്‍പ്പണം നടത്തിയത്.

Tags: keralaFreedom MovementFreedom Fighter
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബംഗാളിലും ബക്രീദ് 28ന്; അവധി, മുൻ ദിവസങ്ങളിലെ അവധികൾ റദ്ദാക്കി, കേരളത്തിൽ അവധി കൂട്ടി

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; കേരളത്തിലേക്കുള്ള സ്പെഷ്യല്‍ ട്രെയിനുകള്‍ ജൂണിലേക്ക് നീട്ടി

Kerala

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിൽ ‘രണ്ടുവർഷക്കാർക്ക്’ ഇനിമുതൽ പെൻഷനില്ല

Kerala

എസ് എസ് എല്‍ സി പുനര്‍മൂല്യനിര്‍ണ്ണയം; മെയ് 22 വരെ അപേക്ഷിക്കാം

Kerala

ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ സ്വന്തം നാട്ടിൽ തൊഴിലവസരങ്ങൾ , വോട്ട് ചെയ്യാൻ പോയ ബംഗാളികൾ മടങ്ങിവരാത്തത് കേരളത്തിന് തിരിച്ചടി

പുതിയ വാര്‍ത്തകള്‍

കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി’​ക്കെ​തി​രെ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യപ്പെട്ട് സു​പ്രീം​കോ​ട​തി​യി​ൽ ഹർ​ജി

പാളയം മാര്‍ക്കറ്റിലെ കെട്ടിടങ്ങളുടെ കോണിയ്‌ക്കടുത്ത് നിര്‍മ്മിച്ച അനധികൃത നിര്‍മ്മിതികള്‍ പൊളിച്ചുമാറ്റി തുടങ്ങി

ആരിഫ് ഹുസൈന്‍ തെരുവത്ത് (ഇടത്ത്)

തിരൂരില്‍ പരിപാടിക്ക് വന്നാല്‍ ആരിഫ് ഹുസൈന്റെ കാല് വെട്ടുമെന്ന ഭീഷണി…മലപ്പുറത്ത് ജിഹാദികളുടെ കൊലവിളി മൂലം ആരിഫ് ഹുസൈന്റെ പരിപാടി റദ്ദാക്കി

സിപിഎമ്മിലെ ഒബിസി വിഭാഗം ഇനി ബിജെപിയിലേക്കൊഴുകും; രാജീവിന്റെ നേതൃത്വത്തില്‍ ബിജെപി ഇനി കുതിച്ചുവളരും

‘ ഞാൻ മോദിയുടെ ആരാധകൻ , ഇന്ത്യയ്‌ക്ക് എന്ത് സഹായം വേണമെങ്കിലും വിളിക്കാം ‘ ; മോദിയെ പ്രശംസിച്ച് ട്രംപ് ; ഞെട്ടി പാകിസ്ഥാൻ

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയ്‌ക്ക് നേരെ പാഞ്ഞുവന്നത് 600 ഡ്രോണുകള്‍….ദല്‍ഹിയെ ഉള്‍പ്പെടെ ദഹിപ്പിക്കല്‍ ലക്ഷ്യം;അവയെ ഇന്ത്യ തകര്‍ത്തതെങ്ങിനെ?

അസമിലെ വിക്രം ഛേത്രിയുടെ കഥ…അനാഥത്വവും ദാരിദ്ര്യവും വിജയത്തിന് തടസ്സമല്ലെന്ന് തെളിയിച്ച വിക്ര ഛേത്രി

ആർ‌എസ്‌എസ് മുസ്ലീങ്ങളുടെ ശത്രുവല്ല , രാജ്യത്തിനായി നിൽക്കുന്നവർ : ഭയക്കേണ്ടത് സംഘത്തെയല്ല , ജിഹാദിനായി മുറവിളി കൂട്ടുന്നവരെ : മുഹമ്മദ് റിസ്വാൻ അൻസാരി

ഇന്ത്യന്‍ സൈന്യത്തോടൊപ്പം കശ്മീരിന്റെ അതിര്‍ത്തി കാക്കുന്ന രാജപാളയം നായ്‌ക്കള്‍

പാലക്കാട് മീറ്റ്‌നയില്‍ വീട്ടിനുള്ളില്‍ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി, ഭാര്യയെയും മകനെയും അവശനിലയില്‍ ആശുപത്രിയിലേക്ക് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.