Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒരേയൊരു ‘ഭാരതീയന്‍’

കണ്ണൂര്‍ കൊളച്ചേരി നണിയൂര്‍ ആണ്ട്യംവള്ളി ഈശ്വരന്‍ നമ്പീശന്റെ മകന്‍ വിഷ്ണുനമ്പീശന്‍ വിഷ്ണുഭാരതീയനായതങ്ങനെയാണ്. 1931ലാണത്. 1931ല്‍ ലണ്ടനില്‍ നിന്ന് വട്ടമേശ സമ്മേളനം കഴിഞ്ഞുവന്ന ഗാന്ധിജിയെ ബോംബെയില്‍ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ വിളക്കുംതറ മൈതാനത്ത് പ്രസംഗിച്ചതിനാണ് വിഷ്ണുനമ്പീശനെ കോടതിമുറിയില്‍ വിചാരണ ചെയ്തത്. പേരും ഊരും വിലാസവും ആസാദ് എന്ന് നെഞ്ചുവിരിച്ച് പറഞ്ഞ ധീരവിപ്ലവകാരി ചന്ദ്രശേഖര്‍ ആസാദിനെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ആ കോടതി മുറിയിലെ വിഷ്ണുഭാരതീയന്റെ ആരെയും കൂസാത്ത മറുപടികള്‍

ഗണേഷ് മോഹന്‍ പി കെ by ഗണേഷ് മോഹന്‍ പി കെ
Jul 11, 2022, 11:42 am IST
in Kerala
വിഷ്ണുഭാരതീയന്റെ ഭൗതിക ശരീരം സംസ്‌ക്കരിച്ച മയ്യില്‍ കരിങ്കല്‍കുഴി ഭാരതീയ നഗറില്‍ സ്ഥാപിച്ച ശില്‍പ്പം

വിഷ്ണുഭാരതീയന്റെ ഭൗതിക ശരീരം സംസ്‌ക്കരിച്ച മയ്യില്‍ കരിങ്കല്‍കുഴി ഭാരതീയ നഗറില്‍ സ്ഥാപിച്ച ശില്‍പ്പം

പേരെന്താണെന്ന് കോടതി ചോദിച്ചു, ‘ഭാരതീയന്‍’ എന്ന് ഉത്തരം. എന്താ ഞങ്ങളാരും ഭാരതീയരല്ലേ എന്ന് കോടതി വീണ്ടും. ”അല്ല, നിങ്ങള്‍ ഭാരതീയരല്ല, ബ്രിട്ടീഷ് സര്‍ക്കാരിന് വിടുവേല ചെയ്യുന്ന നിങ്ങളെങ്ങനെ ഭാരതീയാരാകും? ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനായി സമരം ചെയ്യുന്ന ഞാനാണ് ഭാരതീയന്‍. നിങ്ങള്‍ ബ്രിട്ടീഷുകാരുടെ അടിമകളും.”  

കണ്ണൂര്‍ കൊളച്ചേരി നണിയൂര്‍ ആണ്ട്യംവള്ളി ഈശ്വരന്‍ നമ്പീശന്റെ മകന്‍ വിഷ്ണുനമ്പീശന്‍ വിഷ്ണുഭാരതീയനായതങ്ങനെയാണ്. 1931ലാണത്. 1931ല്‍ ലണ്ടനില്‍ നിന്ന് വട്ടമേശ സമ്മേളനം കഴിഞ്ഞുവന്ന ഗാന്ധിജിയെ ബോംബെയില്‍ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ വിളക്കുംതറ മൈതാനത്ത് പ്രസംഗിച്ചതിനാണ് വിഷ്ണുനമ്പീശനെ കോടതിമുറിയില്‍ വിചാരണ ചെയ്തത്. പേരും ഊരും വിലാസവും ആസാദ് എന്ന് നെഞ്ചുവിരിച്ച് പറഞ്ഞ ധീരവിപ്ലവകാരി ചന്ദ്രശേഖര്‍ ആസാദിനെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ആ കോടതി മുറിയിലെ വിഷ്ണുഭാരതീയന്റെ ആരെയും കൂസാത്ത മറുപടികള്‍. പക്ഷേ ഇന്നത്തെ കേരളം ആ ധീരനെ അറിയുമോ? ആ ധീരസ്മരണകളോട് നീതി പുലര്‍ത്തിയോ?  

പയ്യന്നൂരില്‍ നടന്ന ഉപ്പ് കുറുക്കല്‍ സമരത്തിന്റെ മുന്‍നിരപ്പോരാളിയായിരുന്നു വിഷ്ണു ഭാരതീയന്‍. 1920 മുതല്‍ ഗോഖലേയുടെ കടുത്ത ആരാധകന്‍. തികഞ്ഞ ഗാന്ധിശിഷ്യന്‍. 1930ലെ ഉപ്പുനിയമലംഘനത്തിന് ആറുമാസത്തെ കഠിന തടവ് അനുഭവിച്ചു.  

1930 ഏപ്രില്‍ 21ന് ഉപ്പുസത്യഗ്രഹ യാത്രയുടെ ഭാഗമായി പയ്യന്നൂരിലെത്തിയ കെ. കേളപ്പനെയും സംഘത്തെയും പെരുമ്പപാലത്തിന് സമീപം പയ്യന്നൂര്‍ കൊറ്റിയിലേക്ക് സ്വീകരിച്ചാനയിച്ചവരില്‍ വിഷ്ണു ഭാരതീയന്‍ മുന്‍നിരയിലുണ്ടായിരുന്നു. 22ന്പയ്യന്നൂരിലെത്തി 23ന് കാലത്ത് കെ. കേളപ്പന്റെ നേതൃത്വത്തില്‍ പയ്യന്നൂര്‍ ഉളിയത്തുകടവിലെ കടലില്‍ നിന്ന് വെള്ളമെടുത്ത് കുറിക്കി ഉപ്പുണ്ടാക്കുകയും പയ്യന്നൂര്‍ അങ്ങാടിയില്‍ അത് വില്‍ക്കുകയും ചെയ്ത സമരപരിപാടികളിലും വിഷ്ണു ഭാരതീയന്റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു.

ബാക്കിനില്‍ക്കുന്നത് ഇത്രയുമാണ്, വിഷ്ണുഭാരതീയന്റെ ഭൗതിക ശരീരം സംസ്‌ക്കരിച്ച കണ്ണൂര്‍ മയ്യില്‍ കരിങ്കല്‍കുഴി ഭാരതീയ നഗറില്‍ അദ്ദേഹത്തിന്റെ സ്മരണയ്‌ക്കായി ഏതാനും വര്‍ഷം മുമ്പ് ശില്‍പ്പം നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. സുരേന്ദ്രന്‍ കൂക്കാനമാണ് ശില്‍പ്പി. സ്വന്തം പേര് ഭാരതീയന്‍ എന്ന് ബ്രിട്ടീഷ് കോടതിക്ക് മുമ്പാകെ വിളിച്ചു പറഞ്ഞ അദ്ദേഹത്തിന്റെ ധീരതയെ ശില്‍പ്പം ഓര്‍മ്മിപ്പിക്കുന്നു. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിന് ജയിലില്‍ കഴിഞ്ഞതിന്റെ സഹനം ശില്‍പ്പത്തില്‍ ആലേഖനം ചെയ്ത തടവറയും പൊട്ടിച്ചെറിഞ്ഞ ചങ്ങലയും പ്രതിനിധാനം ചെയ്യുന്നുണ്ട്. കൂക്കാനത്തിന്റെ ശിഷ്യ ആരാധ്യ രൂപകല്‍പ്പന ചെയ്ത ഭാരതീയന്റെ മുഖവും ഇതോടൊപ്പമുണ്ട്. ഭാരതീയന്റെ 41-ാമത് ചരമദിനത്തോടനുബന്ധിച്ച് സാംസ്‌ക്കാരിക സംഘടനയായ കെഎസ്ആന്‍ഡ്എസിയാണ് സ്മൃതിശില്‍പ്പ സമര്‍പ്പണം നടത്തിയത്.

Tags: keralaFreedom MovementFreedom Fighter
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അമേരിക്കയിൽ ട്രംപിനെതിരെ തെരുവിലിറങ്ങി ജനങ്ങൾ; ‘നോ കിങ്സ്’ റാലികളിൽ വമ്പൻ ജനക്കൂട്ടം

3500 സൈനികരുമായി യു എസ് യുദ്ധക്കപ്പൽ പശ്ചിമേഷ്യയിൽ; ആക്രമണത്തിന് സജ്ജമായി യുഎസ്എസ് ട്രിപ്പോളി

മിനിറ്റിൽ 700 ബുള്ളറ്റ് ; ഒരു കിലോമീറ്റർ അകലെയുള്ള ശത്രുവിനെയും കൃത്യമായി ഉന്നം വയ്‌ക്കാം ; പ്രഹാർ ഇനി ഇന്ത്യൻ സൈനികർക്ക് സ്വന്തം

ശ്രുതിസാഗരം പുരസ്‌കാരം കാന്തള്ളൂര്‍സഭ അദ്ധ്യക്ഷന്‍ പ്രൊഫ. പി.സി. മുരളീമാധവന്‍ മുല്ലമംഗലം നാരായണന്‍ നമ്പൂതിരിക്ക് സമര്‍പ്പിക്കുന്നു

‘ശ്രുതിസാഗരം’ പ്രഥമ പുരസ്‌കാരം മുല്ലമംഗലം നാരായണന്‍ നമ്പൂതിരിക്ക് സമര്‍പ്പിച്ചു

മദ്ധ്യകേരളത്തിലെ ദേവസംഗമം; ആറാട്ടുപുഴ പൂരം നാളെ

ഇറാൻ അക്രമണങ്ങളെ പ്രതിരോധിച്ച് ഗൾഫ് രാജ്യങ്ങൾ , യു എ ഇ യിൽ വ്യോമ പ്രതിരോധ സംവിധാനം ശക്തം ; ശത്രു ഡ്രോണുകളെ വെടിവച്ചിട്ട് കുവൈറ്റ്

വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ മെഡി., നഴ്‌സിങ്, പാരാമെഡിക്കല്‍ പ്രവേശനം

യുഡിഎഫ് സ്ഥാനാർത്ഥിയെ വിജയിപ്പിച്ചാൽ സൗജന്യ വിദേശയാത്ര; മുസ്ലിം ലീഗ് നേതാവിനെതിരെ കേസ്

എസ്ഡിപിഐ നേതാവ് കുട്ടികളെ പീഡിപ്പിച്ച സംഭവം; രണ്ട് പോക്‌സോ കേസുകളുടെയും അന്തിമ വിധി ഏപ്രില്‍ 4ന്

ആസാമില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തും: പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.