Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

അക്രമവും ഓഫീസ് തീവെപ്പും: തളിപ്പറമ്പില്‍ സിപിഎമ്മും ലീഗും സംഘര്‍ഷത്തിന് കോപ്പുകൂട്ടുന്നു, ജനം ആശങ്കയില്‍

വര്‍ഷങ്ങളായി രണ്ട് സംഘടനകളും തമ്മില്‍ വാക് പോരുകള്‍ മാത്രമേ ഉണ്ടായിരുന്നുളളൂ. എന്നാല്‍ കഴിഞ്ഞദിവസം അത് ശാരീരിക സംഘട്ടനത്തിലേക്കും തീവെപ്പിലേക്കുമെത്തിയിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2022, 01:07 pm IST
in Kannur

തളിപ്പറമ്പ്: കഴിഞ്ഞദിവസം തളിപ്പറമ്പിലുണ്ടായ അക്രമവും ലീഗ് ഓഫീസ് തീവെക്കലും നാട്ടുകാരില്‍ ആശങ്ക സൃഷ്ടിക്കുന്നു. സമാധാനം നിലനില്‍ക്കുന്ന തളിപ്പറമ്പില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് സംഘര്‍ഷം സൃഷ്ടിക്കാനുളള ഗൂഢനീക്കമാണ് സിപിഎമ്മും ലീഗും നടത്തുന്നതെന്ന ആരോപണമാണ് ഉയരുന്നത്. ഇതോടെ ജനം കടുത്ത ആശങ്കയിലാണ്. മുസ്ലീം ലീഗും സിപിഎമ്മിന്റെ എല്ലാ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന തളിപ്പറമ്പ് മഹല്ല് വഖഫ് സ്വത്ത് സംരക്ഷണസമിതിയും തമ്മിലുളള തര്‍ക്കമാണ് രാഷ്‌ട്രീയ സംഘര്‍ഷമായി പരിണമിച്ചിരിക്കുന്നത്.

വര്‍ഷങ്ങളായി രണ്ട് സംഘടനകളും തമ്മില്‍ വാക് പോരുകള്‍ മാത്രമേ ഉണ്ടായിരുന്നുളളൂ. എന്നാല്‍ കഴിഞ്ഞദിവസം അത് ശാരീരിക സംഘട്ടനത്തിലേക്കും തീവെപ്പിലേക്കുമെത്തിയിരിക്കുകയാണ്. തളിപ്പറമ്പിലെ മുസ്ലീങ്ങളുടെ ഇടയില്‍ സ്വാധീനം സ്ഥാപിക്കുന്നതിനായി കുറേനാളായി സിപിഎം ശ്രമിച്ചുവരികയാണ്. അതിനായി പൂര്‍ണ്ണ പിന്തുണ നല്‍കി മുസ്ലീങ്ങളായ ചില സജീവ സിപിഎം പ്രവര്‍ത്തകരെ മുന്നില്‍ നിര്‍ത്തി തളിപ്പറമ്പ് മഹല്ല് വഖഫ് സ്വത്ത് സംരക്ഷണസമിതി എന്നൊരു കൂട്ടായ്‌മ രൂപീകരിക്കുകയായിരുന്നു.  

മുസ്ലീംലീഗിന് മേല്‍ക്കൈയ്യുള്ള തളിപ്പറമ്പ് ജുമാത്ത് പള്ളി കമ്മറ്റിക്കും കമ്മറ്റിക്ക് കീഴിലുള്ള സീതീ സാഹിബ് ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ എന്നിവക്കെതിരെ സംരക്ഷണസമിതി അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെയായി. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ തളിപ്പറമ്പിലെ ലീഗ്-സിപിഎം അക്രമങ്ങള്‍.  

വഖഫ് സംരക്ഷണ സമിതി നേതാവ് ദില്‍ഷാദ് പാലക്കോടന്റെ കാറിനുനേരെ ലീഗ് ശക്തികേന്ദ്രമായ കപ്പാലത്ത് വെച്ച് അക്രമം നടന്നിരുന്നു. വഖഫ് സംരക്ഷണസമിതിയുടെ ജനറല്‍ സെക്രട്ടറിയും സിപിഎം പ്രവര്‍ത്തകനും കേരള ബാങ്ക് ജീവനക്കാരനുമായ വ്യക്തിക്കും  മറ്റൊരാള്‍ക്കും പരിക്കുപറ്റി. പിറ്റേ ദിവസം നേരം വെളുക്കുന്നതിന് മുമ്പ് സിപിഎം കേന്ദ്രമായ കുറ്റിക്കോലിലെ ലീഗ് ഓഫീസ് അഗ്നിക്കിരയായി. ഇതിന്റെ തുടര്‍ച്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പരസ്പരം നടന്ന അക്രമങ്ങള്‍.  

മേഖലയില്‍ തുടര്‍ സംഘര്‍ഷങ്ങള്‍ക്ക് തയ്യാറെടുപ്പുകള്‍ നടക്കുന്നതായ വിവരം പുറത്തു വന്നിട്ടുണ്ട്. തളിപ്പറമ്പ് മേഖലയില്‍ സിപിഎം-ലീഗ് സംഘര്‍ഷം വര്‍ഷങ്ങള്‍ക്ക് മുമ്പേ പതിവ് സംഭവമായിരുന്നു. ഇടക്കാലത്ത് ശമിച്ച തുടര്‍ സംഘര്‍ഷം വീണ്ടും തിരിച്ചുവരുമോയെന്ന ആശങ്കയിലാണ് ജനങ്ങള്‍.

Tags: cpmMuslim LeagueClash
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് യുഡിഎഫ് ശ്രമം; വിദേശത്തുള്ളവരുടെ വോട്ടർ സ്ലിപ്പുകൾ ശേഖരിക്കുന്നു: കെ. സുരേന്ദ്രൻ

Editorial

ജീവനെടുക്കുന്ന ഇടതു ഭരണം

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.