Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസിന് അസൂയയാണ്… മുര്‍മുവിനെ രാഷ്‌ട്രപതിയാക്കാനുള്ള മോദീ തന്ത്രത്തിന്റെ മുനയൊടിക്കാന്‍ നെഹ്രു-ആദിവാസിപെണ്‍കുട്ടി നുണക്കഥകള്‍ വൈറലാക്കുന്നു…

ആദിവാസി ഗോത്രവര്‍ഗ്ഗക്കാരിയായ ദ്രൗപദി മുര്‍മുവിനെ രാഷ്‌ട്രപതി സ്ഥാനത്തേക്ക് നിര്‍ദേശിച്ച മോദിയുടെ തന്ത്രം കോണ്‍ഗ്രസിന് ദഹിച്ചിട്ടില്ല. ഇതോടെ നെഹ്രുവിനെ കൊണ്ടുവന്ന് ആദിവാസികളെ എത്രയോ മുന്‍പ് കോണ്‍ഗ്രസ് ആദരിച്ചിരുന്നു, ബഹുമാനിച്ചിരുന്നു എന്ന് വരുത്തിതീര്‍ക്കാനുള്ള ഒരു ശ്രമം നടക്കുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2022, 08:53 pm IST
in India

ന്യൂദല്‍ഹി: ആദിവാസി ഗോത്രവര്‍ഗ്ഗക്കാരിയായ ദ്രൗപദി മുര്‍മുവിനെ രാഷ്‌ട്രപതി സ്ഥാനത്തേക്ക് നിര്‍ദേശിച്ച മോദിയുടെ തന്ത്രം കോണ്‍ഗ്രസിന് ദഹിച്ചിട്ടില്ല. ഇതോടെ നെഹ്രുവിനെ കൊണ്ടുവന്ന് ആദിവാസികളെ എത്രയോ മുന്‍പ് കോണ്‍ഗ്രസ് ആദരിച്ചിരുന്നു, ബഹുമാനിച്ചിരുന്നു എന്ന് വരുത്തിതീര്‍ക്കാനുള്ള ഒരു ശ്രമം നടക്കുന്നുണ്ട്.  

നെഹ്രു ഒരു ആദിവാസി പെണ്‍കുട്ടിയോടൊപ്പം നില്‍ക്കുന്ന ചിത്രം ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്‍റര്‍ ഒരു ആദിവാസി യുവതി ഉദ്ഘാടനം ചെയ്യുന്നു എന്ന പേരില്‍ പ്രചരിക്കുന്നുണ്ട്. ഇത് വ്യാജവാര്‍ത്തയാണെന്ന് ഫാക്ട് ചെക്കില്‍ കണ്ടെത്തിക്കഴിഞ്ഞു. ഇതേ ചിത്രം തന്നെ നെഹ്രു ഒരു ആദിവാസി പെണ്‍കുട്ടിയെ നരബലിയില്‍ നിന്നും രക്ഷിച്ചു എന്ന പേരിലും പ്രചരിക്കുന്നുണ്ട്. ഇതും വ്യാജവാര്‍ത്തയാണെന്ന് ഫാക്ട് ചെക്കില്‍ കണ്ടെത്തിയിരിക്കുകയാണ്.  

ബിജെപിയുടെ നേതൃത്വത്തില്‍ നെഹ്രുവിന്റെ നിലപാടുകളിലെ ദൗര്‍ബല്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ ശ്രമം നടക്കുന്നതോടെ നെഹ്രുവിനെ ആദര്‍ശധീരനാക്കാനും അതിമാനുഷികനാക്കാനും വലിയ തന്ത്രങ്ങളാണ് നടന്നുവരുന്നത്. ഇതാ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായി പ്രചരിക്കുന്ന ഒരു കഥയാണ് നെഹ്രു ഒരു ആദിവാസിപ്പെണ്‍കുട്ടിയെ നരബലിയില്‍ നിന്നും രക്ഷിച്ചു എന്നത്. നെഹ്രു ഒരു ആദിവാസി പെണ്‍കുട്ടിയെ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ഒരു ചിത്രവും കൂടെ പ്രചരിക്കുന്നുണ്ട്.  

ഇത് ഫാക്ട് ചെക്കില്‍ കെട്ടുകഥയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഒഡീഷയിലെം ഹിരാക്കുഡ് അണക്കെട്ടിന്റെ ഉദ്ഘാടനവേളയില്‍ നരബലിയില്‍ നിന്ന് ആദിവാസി പെണ്‍കുട്ടിയെ ജവഹര്‍ലാല്‍ നെഹ്രു രക്ഷിച്ചു എന്ന അവകാശവാദവുമായാണ് ചിത്രവും സന്ദേശവും പ്രചരിക്കുന്നത്. ഇത്തരത്തിലൊരു സംഭവം നടന്നിട്ടില്ല. പ്രചരിക്കുന്ന ചിത്രം ഹിരാക്കുഡ് ഉദ്ഘാടനത്തിന്‍റേതല്ലെന്നും ഫാക്ട് ചെക്കില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ ചിത്രം ജാര്‍ഖണ്ഡിലെ പാഞ്ചേത് അണക്കെട്ടിന്‍റേതാണ്. അണക്കെട്ടിലെ തൊഴിലാളിയായ ബുധിനി എന്ന പെണ്‍കുട്ടിയാണ് ചിത്രത്തിലുള്ളത്.  

Tags: നരേന്ദ്രമോദിderailവാര്‍ത്തരാഷ്ട്രപതി തെരഞ്ഞെടുപ്പ്ഫെയ്സ്ബുക്ക്രാഷ്ട്രപതി സ്ഥാനാര്‍ത്ഥിSocial Mediaദ്രൗപതി മുര്‍മുtribalജവഹര്‍ലാല്‍ നെഹ്‌റുnarendramodiനെഹ്‌റുപ്രധാനമന്ത്രി മോദിട്വിറ്റര്‍congressവ്യാജംവനിതfake newsDraupadi MurmuFake Propaganda
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മരണവീടായാൽ അവർക്ക് ഏറെ സന്തോഷം;എന്റെ സംസ്‍കാരത്തിനും ഈ സാഡിസ്റ്റുകള്‍ വരും, അന്ന് പറ‍യാനുള്ളത് ഇപ്പോ പറയുന്നു”; ശ്രീകുമാരൻ തമ്പി

Entertainment

ഷര്‍ട്ടില്ലാത്ത ഫോട്ടോ അയച്ചു തന്ന നടന്‍, കൂടെ കിടക്കാന്‍ വിളിച്ച മ്യുസീഷ്യന്‍;അന്ന് ഞാന്‍ ഭദ്രകാളിയായി,രഞ്ജിനി

India

കേന്ദ്രത്തില്‍ കോണ്‍ഗ്രസിനൊപ്പമെന്ന് ഉറപ്പിച്ച് സിപിഎം, ബേബിക്കു പകരം യോഗത്തില്‍ പങ്കെടുത്ത് ബ്രിട്ടാസ്

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

Kerala

പിണറായി  നനഞ്ഞ കോഴി, ഇടത്തോട്ട് മുണ്ടുടുത്താല്‍ ഇടതുപക്ഷം ആകില്ല,കോണ്‍ഗ്രസ് കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ മതനിരപേക്ഷ പാര്‍ട്ടി ലീഗ്: ജി സുധാകരന്‍

പുതിയ വാര്‍ത്തകള്‍

‘ മാക്ട’ വാര്‍ഷിക പൊതുയോഗം ഈ മാസം 27ന്

കൊല്ലത്ത് നിന്നും ആറ്, കൊട്ടാരക്കരയില്‍ നിന്ന് പത്തും ബംഗ്ലാദേശികളെ തൂക്കി, ഇവരെ നയിക്കുന്നത് മംതാസ്, ഇവര്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കിയതാര്?

പിണറായിയുടെ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ജാമ്യം അനുവദിച്ചതില്‍ നിരാശ- എഡി തോമസ് ,ജഡ്ജിയുടെ പശ്ചാത്തലം അറിയാമെന്ന് അജയ് ജുവല്‍

നീറ്റ്: സിബിഐ അന്വേഷണം സമഗ്രമാകും; വൈകാതെ വാസ്തവം പുറത്തുവരും

നവകേരള യാത്രയ്‌ക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂര്‍ ജാമ്യം

ക്ഷേത്ര ഭാരവാഹികളെ ക്ഷണിച്ച് ഈദ് സോഷ്യലുമായി ജമാഅത്തെ ഇസ്ലാമി ; ക്ഷണം നിരസിച്ച് അരയ സമാജം ; മാറാട്ടെ മണൽത്തരികൾ പോലും ക്ഷമിക്കില്ലെന്ന് ശശികല ടീച്ചർ

ഇ ഡി ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമം: പ്രതികളെ കൊണ്ടുവന്ന് തെളിവെടുത്തു

ദർഗ ഉള്ളതുകൊണ്ട് മാത്രം ഭൂമി വഖഫ് സ്വത്തായി മാറില്ല ; നിർണ്ണായക നിലപാടുമായി മദ്രാസ് ഹൈക്കോടതി ; ദർഗയ്‌ക്ക് മുതവല്ലിയെ നിയമിച്ച നീക്കം റദ്ദാക്കി

പിണറായിയുടെ വീട്ടില്‍ റെയ്ഡ്: ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ആറ് മുതല്‍ 10 വരെയുള്ള പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

സംഭവിച്ചത് കനത്ത തിരിച്ചടിതന്നെയെന്ന് സിപിഎം; വിലയിരുത്തൽ റിപ്പോർട്ടിനോട് പാർട്ടിയിൽ വൻ പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.