Wednesday, July 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കൊടുങ്കാറ്റായി ദ്രൗപതി മുര്‍മു; പ്രതിപക്ഷം ചിതറുന്നു; ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച പിന്തുണ മുര്‍മുവിന്; റാലി റദ്ദാക്കി യശ്വന്ത് സിന്‍ഹ

സാന്താള്‍ ആദിവാസി വംശജയായ ദ്രൗപദി മുര്‍മുവിന്റെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയായുള്ള വരവില്‍ പ്രതിപക്ഷം ചിതറുകയാണ്. പ്രതിപക്ഷത്തിന് ഉറപ്പായ പിന്തുണയെന്ന് വിശ്വസിച്ചിരുന്ന ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ പാര്‍ട്ടിയായ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച ദ്രൗപദി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചതോടെ മമതയ്‌ക്കും സിപിഎമ്മിനും ശരത് പവാറിനും അത് വലിയ തിരിച്ചടിയായി.

Janmabhumi Online by Janmabhumi Online
Jun 24, 2022, 07:34 pm IST
in India
ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ (ഇടത്ത്) എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര‍്ത്ഥി ദ്രൗപദി മുര്‍മു (വലത്ത്)

ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ (ഇടത്ത്) എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര‍്ത്ഥി ദ്രൗപദി മുര്‍മു (വലത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: സാന്താള്‍ ആദിവാസി വംശജയായ ദ്രൗപദി മുര്‍മുവിന്റെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയായുള്ള വരവില്‍ പ്രതിപക്ഷം ചിതറുകയാണ്. പ്രതിപക്ഷത്തിന് ഉറപ്പായ പിന്തുണയെന്ന് വിശ്വസിച്ചിരുന്ന ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ പാര്‍ട്ടിയായ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച ദ്രൗപദി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചതോടെ മമതയ്‌ക്കും സിപിഎമ്മിനും ശരത് പവാറിനും അത് വലിയ തിരിച്ചടിയായി.  

യശ്വന്ത് സിന്‍ഹയെ പ്രതിപക്ഷത്തിന്റെ പൊതു രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച 17 പ്രതിപക്ഷപാര്‍ട്ടികളുടെ മുന്നണിയില്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും ഉണ്ടായിരുന്നു. പക്ഷെ ദ്രൗപദി മുര്‍മുവിനെ പിന്തുണച്ചില്ലെങ്കില്‍ ജാര്‍ഖണ്ഡുകാരുടെ കോപത്തിന് പാത്രമാവുമെന്ന ഉറച്ച ബോധ്യമാണ് ഹേമന്ത് സോറനെ മറുകണ്ടം ചാടാന്‍ പ്രേരിപ്പിച്ചത്. ഗോത്രവര്‍ഗ്ഗക്കാരുടെ പാര്‍ട്ടിയായ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച മുര്‍മുവിനെ എതിര്‍ത്താല്‍ അത് പാര്‍ട്ടിക്ക് വലിയ ക്ഷീണമാകും. ജാര്‍ഖണ്ഡില്‍ പിടിമുറുക്കാന്‍ ശ്രമിക്കുന്ന ബിജെപിയും അത് വലിയ ആയുധമാക്കുമെന്ന ഭയം ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയ്‌ക്കുണ്ട്.  

ജാര്‍ഖണ്ഡ് സ്വദേശി കൂടിയായ യശ്വന്ത് സിന്‍ഹ വ്യാഴാഴ്ച തന്റെ സ്ഥാനാര്‍ത്ഥി പര്യടനം ജാര്‍ഖണ്ഡില്‍ നിന്നും ആരംഭിക്കാനിരുന്നതാണ്. പക്ഷെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച പാലം വലിച്ചതോടെ ഈ റാലി റദ്ദാക്കിയിരിക്കുകയാണ്.  

കര്‍ണ്ണാടകയില്‍ ദേവഗൗഡയുടെ ജെഡി (എസും) ധര്‍മ്മ സങ്കടത്തിലാണ്. പിന്നോക്ക വിഭാഗത്തിന്റെ രാഷ്‌ട്രീയ പാര്‍ട്ടിയായി അറിയപ്പെടുന്ന ജെഡി (എസ്) മുര്‍മുവിനെ പിന്തുണച്ചില്ലെങ്കില്‍ അത് വലിയ ക്ഷീണമാവും. അതുകൊണ്ട് തന്നെ മുര്‍മുവിന് അനുകൂല ഒരു പ്രസ്താവന കഴിഞ്ഞ ദിവസം ദേവഗൗഡ നടത്തിയിരുന്നു.  

രാഷ്‌ട്രപതി സ്ഥാനത്തേക്ക് പൊതു സ്ഥാനാര്‍ത്ഥിയെയും കൊണ്ടുവരാന്‍ മുന്‍കയ്യെടുത്ത മമത പോലും ഈ തിരിച്ചടികളെ തുടര്‍ന്ന് മൗനത്തിലാണ്. പിന്നാക്ക വിഭാഗത്തിന്റെ കാവലാളായി വിശേഷിപ്പിക്കുന്ന ഇവര്‍ മുര്‍മുവിനെ തള്ളിയാല്‍ വരും നാളുകളില്‍ ചോദ്യം ചെയ്യപ്പെടുമെന്ന ഭയം മമതയ്‌ക്ക് പോലുമുണ്ട്. സ്വതന്ത്ര ഇന്ത്യയ്‌ക്ക് ഏഴ് ദശകങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ആദിവാസി ഗോത്രവിഭാഗത്തില്‍ നിന്നും ഒരു രാഷ്‌ട്രപതിയെ കിട്ടുന്നത്. ഈ അവസരത്തില്‍ നിന്നും പുറം തിരിഞ്ഞുനിന്നാല്‍ തങ്ങളുടെ രാഷ്‌ട്രീയനിലപാടുകള്‍ പിന്നീട് വിമര്‍ശിക്കപ്പെടുമെന്ന ഭയം പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളില്‍ കടുന്ന മോദി വിരോധം പുലര്‍ത്തുന്ന തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവും സിപിഎമ്മും മാത്രമാണ് ഇതുവരെ യശ്വന്ത് സിന്‍ഹയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ബീഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍ യു നേതാവുമായ നിതീഷ് കുമാര്‍, ഒഡിഷ മുഖ്യമന്ത്രിയും ബിജു ജനതാദള്‍ നേതാവുമായ നവീന്‍ പട്നായിക്ക്, ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി എന്നിവര്‍ ദ്രൗപദി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു.  

മുര്‍മുവിന് ജയിക്കാന്‍ വേണ്ട വോട്ട് മൂല്യം 5.2 ലക്ഷമാണ്. ഇപ്പോള്‍ മുര്‍മുവിന് ലഭിച്ച ബിജെഡി ഉള്‍പ്പെടെയുള്ളവരുടെ വോട്ടുമൂല്യം കൂടി ചേര്‍ത്താല്‍ 5.5 ലക്ഷം കവിയും. ആന്ധ്രയിലെ വൈഎസ്ആര്‍സിപി, ജാര്‍ഖണ്ഡിലെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, കര്‍ണ്ണാടകയില്‍ നിന്നുുള്ള ജെഡിഎസ് എന്നിവരുടെ പിന്തുണ കൂടി ലഭിക്കുന്നതോടെ വോട്ടു മൂല്യം 6.22 ലക്ഷമാകും. അതായത്  മുര്‍മുവിന് അപ്പോള്‍ 57.3 ശതമാനം വോട്ട് ലഭിച്ചേക്കും. 

Tags: bjpപ്രചാരണംഹേമന്ത് സോറന്‍ജാര്‍ഖണ്ഡ്രാഷ്ട്രപതി തെരഞ്ഞെടുപ്പ്രാഷ്ട്രപതി സ്ഥാനാര്‍ത്ഥിദ്രൗപതി മുര്‍മുയശ്വന്ത് സിന്‍ഹ
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെല്ല് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ 3 അംഗ സമിതിയെ നിയോഗിച്ച് ബിജെപി

Kerala

കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ സമ്പൂര്‍ണ തകര്‍ച്ച, ബിജെപി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും- കെ സുരേന്ദ്രന്‍

Kerala

ബിജെപി നേതാവ് കെ രാമൻപിള്ളയുടെ ഭാര്യ പ്രസന്നകുമാരി അമ്മ അന്തരിച്ചു

Kerala

ജനാധിപത്യത്തെ അട്ടിമറിച്ചവര്‍ ഇപ്പോള്‍ ഭരണഘടനാ സംരക്ഷകര്‍ ചമയുന്നു: പ്രള്‍ഹാദ് ജോഷി

Kerala

വികസിത കേരളം എന്ന കാഴ്ചപ്പാട് മാത്രമേ ബിജെപി മുന്നോട്ട് വയ്‌ക്കൂ: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ഇസ്രയേല്‍ ലക്ഷ്യമാക്കി യെമനില്‍ നിന്ന് മിസൈല്‍ , പൗരന്‍മാര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി ഇസ്രയേല്‍

വളര്‍ത്തു നായയുമായി ഡോക്ടര്‍ ആശുപത്രിയില്‍ : സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം

എന്‍.കെ സുധീറിനെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി അന്‍വര്‍

തെരുവ് നായ കുറുകെ ചാടി: ഇരുചക്ര വാഹനത്തില്‍ നിന്നും വീണ മധ്യവയസ്‌കന് ഗുരുതര പരിക്ക്.

ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണവിതരണ-എണ്ണസംസ്കരണ കമ്പനിയാകാന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ്

മുംബൈ നഗരത്തില്‍ ആരാധനാലയങ്ങളുടേത് ഉള്‍പ്പെടെ എല്ലാ ലൗഡ് സ്പീക്കറുകളും നീക്കി പൊലീസ്; നിവൃത്തിയില്ലാതെ ആപുകളെ ആശ്രയിച്ച് മുസ്ലിം പള്ളികള്‍

ഹരിപ്പാട് അഞ്ചാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍

ഇന്ത്യയുടെ തുറമുഖ വിലക്കില്‍ നട്ടം തിരിഞ്ഞ് പാകിസ്ഥാന്‍; പാക് കപ്പലുകള്‍ക്ക് കോടികളുടെ നഷ്ടം

പാകിസ്ഥാനെ അത്രയ്‌ക്ക് ഇഷ്ടമാണെങ്കിൽ താങ്കൾ ഇന്ന് തന്നെ പാകിസ്ഥാനിലേയ്‌ക്ക് പോകൂ ; ഗത്യന്തരമില്ലാതെ പോസ്റ്റ് മുക്കി നസീറുദ്ദീൻ ഷാ

കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം തടസപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies