Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അട്ടപ്പാടി മധു വധം: സാക്ഷികൾ കൂറു മാറുന്നു, പ്രതികൾ ദോഹോപദ്രവം ഏൽപ്പിക്കുന്നത് കണ്ടില്ലെന്ന് മറുപടി, സാക്ഷികളെ സ്വാധീനിച്ചുവെന്ന് അമ്മയും സഹോദരിയും

ഇന്നലെ കേസ്സിലെ എല്ലാ പ്രതികളും 11 മുതൽ 16 വരെയുള്ള സാക്ഷികളും ഹാജരായിരുന്നു. പത്താംസക്ഷി ഉണ്ണികൃഷണനെ ബുധനാഴ്ച വിസ്തരിക്കുകയും പെൻഡ്രൈവിലെ ദൃശ്യങ്ങൾ കോടതി മുറിയിൽ സ്പെഷ്യൽ കോർട്ട് ജഡ്ജി കെ.എം.രതീഷ് കുമാറിന്റെ മുൻ മ്പാകെ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2022, 11:02 am IST
inKerala

മണ്ണാർക്കാട് : അട്ടപ്പാടി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ മണ്ണാർക്കാട് പ്രത്യേക ജില്ലാ കോടതിയിൽ കേസ് വിസ്താരം തുടങ്ങിയതിൽ ഇന്നലെ പതിനൊന്നാം സാക്ഷി ചന്ദ്രൻ കൂറുമാറി . ചന്ദ്രനെ വിസ്തരിച്ചതിൽ ഒന്നാം പ്രതി ഹുസൈനെയോ മറ്റു പ്രതികളേയോ അറിയില്ലെന്നും, ഒന്നാം പ്രതി എന്ത് കടയാണ് നടത്തുന്നതെന്നും പ്രോസിക്യൂഷന്റെ ചോദ്യത്തിന് അറിയില്ല എന്നാണ് മറുപടി നൽകിയത്.

പ്രതികൾ മധുവിന് ദേഹോപദ്രവം ഏൽപ്പികുന്നത് കണ്ടോ എന്ന ചോദ്യത്തിന് കണ്ടില്ല എന്നാണ് ചന്ദ്രൻ പറഞ്ഞത്. ഒന്നും അറിയില്ലെന്നും കണ്ടില്ലെന്നും പറയൂന്നത് പ്രതികൾ സാക്ഷികളെ സ്വാധീനിച്ചിട്ടുണ്ടെന്ന് മധുവിന്റെ സഹോദരി സരസൂവും, അമ്മ മല്ലിയും പറയുന്നത്. ചന്ദ്രൻ തങ്ങളുടെ ബന്ധുവാണ് എന്നിട്ടും കൂറുമാറിയത് സാമ്പത്തികമായി സഹായിച്ചതുകൊണ്ടാണെന്നും സാക്ഷികൾ കൂറുമാറുന്നതിനെതിരെ നടപടികളുകളുമായി മുന്നോട്ടു പോകമെന്നും ഇതിൽ സർക്കാർ ഉദ്യോഗസ്ഥന്മാർ വരെ ഉണ്ടെന്നും സരസൂ മാദ്ധ്യമങ്ങളോട് പറഞ്ഞു.  

ഇന്നലെ കേസ്സിലെ എല്ലാ പ്രതികളും 11 മുതൽ 16 വരെയുള്ള സാക്ഷികളും ഹാജരായിരുന്നു. പത്താംസക്ഷി ഉണ്ണികൃഷണനെ ബുധനാഴ്ച വിസ്തരിക്കുകയും പെൻഡ്രൈവിലെ ദൃശ്യങ്ങൾ കോടതി മുറിയിൽ സ്പെഷ്യൽ കോർട്ട് ജഡ്ജി കെ.എം.രതീഷ് കുമാറിന്റെ മുൻ മ്പാകെ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു.  

പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും മധുവിനെ മർദ്ദിക്കുന്നത് കണ്ടില്ലെന്ന് ഉണ്ണികൃഷ്ണൻ വ്യക്തമാക്കിയത്. കോടതിക്കുള്ളിൽ സാക്ഷികളെ വിസ്തരിക്കുമ്പോൾ മധുവിന്റെ അമ്മയും, സഹോദരിയും പുറത്ത് പോകണമെന്ന് പ്രതിഭാഗം ആവശ്യപെട്ടപ്പോൾ അവരെ വിചാരണ മുറിയിൽ നിന്നും മാറ്റി നിർത്തി. ഇന്നലെ മധുവിന്റെ അമ്മയും സഹോദരിയും കോടതി വരാന്തയിലാണ് ഇരുന്നിരുന്നത്. 12ഉം 13ഉം സാക്ഷിയായ അനിൽകുമാർ, സുരേഷ് എന്നിവരെ ഇന്ന് വിസ്താരം നടത്തും. ബാക്കിയുള്ളവരുടെ വിസ്താരം പിന്നീട് നടക്കും.

ഒന്നാം സാക്ഷി വെള്ളി ഗിരിയെ നേരത്തെ വിസ്തരിച്ചിന്നന്നു. മറ്റ് സാക്ഷികളെ വിസ്തിക്കേണ്ട ആവശ്യമില്ല എന്ന് വ്യക്തമായ രീതിയിലാണ് ഇൻക്വസ്റ്റ് സമയത്തുള്ള കാര്യങ്ങൾ വെള്ളിങ്കിരി കോടതിയിൽ മൊഴി നൽകിയതെന്ന് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സി. രാജേന്ദ്രൻ അന്ന് പറഞ്ഞിരുന്നത്. കേസിൽ 122 സാക്ഷികളുണ്ട്. സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ സി.രാജേന്ദ്രൻ, അഡിഷണൽ സ്പെഷ്യൽ പബ്ലിക് പ്രോസികൂട്ടർ രാജേഷ് എം.മേനോൻ എന്നിവരുടെ നേതൃത്വത്തിലാണ് വിസ്താരം നടന്നത്. 

Tags: courtസാക്ഷിഅട്ടപ്പാടിMadhu
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

India

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

India

ആറ് വര്‍ഷമായി വിചാരണത്തടവ്: ഭാര്യയെ കൊലപ്പെടുത്തിയ സെപ്റ്റിക് ടാങ്കില്‍ തള്ളിയ പ്രതിയോട് കരുണയില്ലെന്ന് കോടതി

Entertainment

ജയ ബച്ചന്‌റെ അശ്ലീല ഉള്ളടക്കങ്ങള്‍: ഐഎസ്പികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതു പരിഗണിക്കണമെന്ന് കോടതി

Entertainment

ടിനി ടോമിനെതിരായ കേസില്‍ അന്‍സിബ ഹസ്സന്‍ കോടതിയില്‍ രഹസ്യ മൊഴി നല്‍കി, പിന്‍മാറില്ലെന്ന് പ്രഖ്യാപനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.