Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അട്ടപ്പാടി മധു വധം: സാക്ഷികൾ കൂറു മാറുന്നു, പ്രതികൾ ദോഹോപദ്രവം ഏൽപ്പിക്കുന്നത് കണ്ടില്ലെന്ന് മറുപടി, സാക്ഷികളെ സ്വാധീനിച്ചുവെന്ന് അമ്മയും സഹോദരിയും

ഇന്നലെ കേസ്സിലെ എല്ലാ പ്രതികളും 11 മുതൽ 16 വരെയുള്ള സാക്ഷികളും ഹാജരായിരുന്നു. പത്താംസക്ഷി ഉണ്ണികൃഷണനെ ബുധനാഴ്ച വിസ്തരിക്കുകയും പെൻഡ്രൈവിലെ ദൃശ്യങ്ങൾ കോടതി മുറിയിൽ സ്പെഷ്യൽ കോർട്ട് ജഡ്ജി കെ.എം.രതീഷ് കുമാറിന്റെ മുൻ മ്പാകെ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2022, 11:02 am IST
in Kerala

മണ്ണാർക്കാട് : അട്ടപ്പാടി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ മണ്ണാർക്കാട് പ്രത്യേക ജില്ലാ കോടതിയിൽ കേസ് വിസ്താരം തുടങ്ങിയതിൽ ഇന്നലെ പതിനൊന്നാം സാക്ഷി ചന്ദ്രൻ കൂറുമാറി . ചന്ദ്രനെ വിസ്തരിച്ചതിൽ ഒന്നാം പ്രതി ഹുസൈനെയോ മറ്റു പ്രതികളേയോ അറിയില്ലെന്നും, ഒന്നാം പ്രതി എന്ത് കടയാണ് നടത്തുന്നതെന്നും പ്രോസിക്യൂഷന്റെ ചോദ്യത്തിന് അറിയില്ല എന്നാണ് മറുപടി നൽകിയത്.

പ്രതികൾ മധുവിന് ദേഹോപദ്രവം ഏൽപ്പികുന്നത് കണ്ടോ എന്ന ചോദ്യത്തിന് കണ്ടില്ല എന്നാണ് ചന്ദ്രൻ പറഞ്ഞത്. ഒന്നും അറിയില്ലെന്നും കണ്ടില്ലെന്നും പറയൂന്നത് പ്രതികൾ സാക്ഷികളെ സ്വാധീനിച്ചിട്ടുണ്ടെന്ന് മധുവിന്റെ സഹോദരി സരസൂവും, അമ്മ മല്ലിയും പറയുന്നത്. ചന്ദ്രൻ തങ്ങളുടെ ബന്ധുവാണ് എന്നിട്ടും കൂറുമാറിയത് സാമ്പത്തികമായി സഹായിച്ചതുകൊണ്ടാണെന്നും സാക്ഷികൾ കൂറുമാറുന്നതിനെതിരെ നടപടികളുകളുമായി മുന്നോട്ടു പോകമെന്നും ഇതിൽ സർക്കാർ ഉദ്യോഗസ്ഥന്മാർ വരെ ഉണ്ടെന്നും സരസൂ മാദ്ധ്യമങ്ങളോട് പറഞ്ഞു.  

ഇന്നലെ കേസ്സിലെ എല്ലാ പ്രതികളും 11 മുതൽ 16 വരെയുള്ള സാക്ഷികളും ഹാജരായിരുന്നു. പത്താംസക്ഷി ഉണ്ണികൃഷണനെ ബുധനാഴ്ച വിസ്തരിക്കുകയും പെൻഡ്രൈവിലെ ദൃശ്യങ്ങൾ കോടതി മുറിയിൽ സ്പെഷ്യൽ കോർട്ട് ജഡ്ജി കെ.എം.രതീഷ് കുമാറിന്റെ മുൻ മ്പാകെ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു.  

പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും മധുവിനെ മർദ്ദിക്കുന്നത് കണ്ടില്ലെന്ന് ഉണ്ണികൃഷ്ണൻ വ്യക്തമാക്കിയത്. കോടതിക്കുള്ളിൽ സാക്ഷികളെ വിസ്തരിക്കുമ്പോൾ മധുവിന്റെ അമ്മയും, സഹോദരിയും പുറത്ത് പോകണമെന്ന് പ്രതിഭാഗം ആവശ്യപെട്ടപ്പോൾ അവരെ വിചാരണ മുറിയിൽ നിന്നും മാറ്റി നിർത്തി. ഇന്നലെ മധുവിന്റെ അമ്മയും സഹോദരിയും കോടതി വരാന്തയിലാണ് ഇരുന്നിരുന്നത്. 12ഉം 13ഉം സാക്ഷിയായ അനിൽകുമാർ, സുരേഷ് എന്നിവരെ ഇന്ന് വിസ്താരം നടത്തും. ബാക്കിയുള്ളവരുടെ വിസ്താരം പിന്നീട് നടക്കും.

ഒന്നാം സാക്ഷി വെള്ളി ഗിരിയെ നേരത്തെ വിസ്തരിച്ചിന്നന്നു. മറ്റ് സാക്ഷികളെ വിസ്തിക്കേണ്ട ആവശ്യമില്ല എന്ന് വ്യക്തമായ രീതിയിലാണ് ഇൻക്വസ്റ്റ് സമയത്തുള്ള കാര്യങ്ങൾ വെള്ളിങ്കിരി കോടതിയിൽ മൊഴി നൽകിയതെന്ന് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സി. രാജേന്ദ്രൻ അന്ന് പറഞ്ഞിരുന്നത്. കേസിൽ 122 സാക്ഷികളുണ്ട്. സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ സി.രാജേന്ദ്രൻ, അഡിഷണൽ സ്പെഷ്യൽ പബ്ലിക് പ്രോസികൂട്ടർ രാജേഷ് എം.മേനോൻ എന്നിവരുടെ നേതൃത്വത്തിലാണ് വിസ്താരം നടന്നത്. 

Tags: courtസാക്ഷിഅട്ടപ്പാടിMadhu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

India

ആളുമാറിപ്പോയെന്ന് കോടതിയില്‍ കുറ്റസമ്മതം, രാഹുല്‍ ഗാന്ധിയുടെ മാപ്പപേക്ഷ സ്വീകരിച്ച് മാനനഷ്ടക്കേസ് തീര്‍പ്പാക്കി

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഐഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ കോടതി തള്ളി

Entertainment

ലിസ്റ്റിന്‍ സ്റ്റീഫന്റെ ആവശ്യം തളളി, നിവിന്‍ പോളിയെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ മധ്യസ്ഥത പറ്റില്ലെന്ന് കോടതി

India

ടെലിഗ്രാമിന്റെ വിലക്കിന് മതിയായ കാരണങ്ങളുണ്ട്, കേസ് അടിയന്തരമായി കേള്‍ക്കാന്‍ ദല്‍ഹി ഹൈക്കോടതി വിസമ്മതിച്ചു

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.