Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹൂജി ബംഗ്ലാ ഭീകര സംഘടന സ്‌ഫോടനത്തിന് ലക്ഷ്യമിട്ടത് പത്തിടത്ത്; വാരാണസിയില്‍ ബോംബ് പൊട്ടിയത് രണ്ടിടത്ത്; ആകെ ആറ് പ്രതികള്‍; രണ്ടു പേര്‍ കൊല്ലപ്പെട്ടു

സ്‌ഫോടനം നടന്ന സ്ഥലങ്ങളിലെല്ലാം ബാഗുകളുമായി സംശയാസ്പദ സാഹചര്യത്തില്‍ വാലിയുള്ള ഖാനെ കണ്ടിരുന്നതായി സാക്ഷിമൊഴികളുണ്ട്. മാര്‍ച്ച് നാലിന് ഇയാളെ വാരാണസിയില്‍ കണ്ടിരുന്നു. പോലീസ് സംശയിക്കുന്ന പ്രതിയുടെ ചിത്രം ടിവിയില്‍ വന്നതോടെ നിരവധി പേരാണ് ഇയാളെ കണ്ട കാര്യം പോലീസിനെ അറിയിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2022, 08:58 am IST
in India

ലഖ്‌നൗ: വാരാണസിയില്‍ പത്തിടത്ത് ബോംബ് സ്‌ഫോടനം നടത്താനാണ് ഹൂജിയെന്ന ബംഗ്ലാ ഭീകര സംഘടന പദ്ധതിയിട്ടത്. അവയില്‍ രണ്ടെണ്ണം പൊട്ടി. ഒരിടത്ത് പൊട്ടിയില്ല. മറ്റ് ഏഴിടങ്ങളില്‍ വച്ചിരുന്നത് പോലീസ് കണ്ടെടുത്ത് നിര്‍വീര്യമാക്കി.  

സന്ധ്യക്ക്  ഭക്തരെക്കൊണ്ട് തിങ്ങിനിറഞ്ഞ സമയത്താണ് ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിക്കു സമീപമുള്ള സങ്കട മോചന ക്ഷേത്രത്തില്‍ ബോംബ് സ്‌ഫോടനം നടത്തിയത്. ചൊവ്വാഴ്ച ഹനുമാന് പ്രാധാന്യമുള്ള ദിവസമായതിനാല്‍ കൂടുതല്‍ ഭക്തര്‍ എത്തിയിരുന്നു. സ്ത്രീകള്‍ തടിച്ചു കൂടുന്ന ഗേറ്റിനു സമീപത്ത് ഒരു ടിന്നിലായിരുന്നു ബോംബു വച്ചത്.  ഇത് പൊട്ടി 17 പേര്‍ മരിച്ചു. നാല്‍പ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു. റെയില്‍വേ സ്റ്റേഷനിലെ ഫസ്റ്റ് ക്ലാസ് വെയിറ്റിങ് റൂമില്‍ വച്ച ബോംബ് പൊട്ടി 11 പേര്‍ മരിച്ചു. അറുപതിലേറെ പേര്‍ക്ക് പരിക്കേറ്റു. കഴിയുന്നത്ര പേരെ കൊന്നൊടുക്കണം എന്ന ലക്ഷ്യത്തോടെയാണ് ബോംബുകള്‍ വച്ചിരുന്നത്. വിദേശികള്‍ ധാരാളം എത്തിയിരുന്ന സ്ഥലങ്ങളില്‍ വച്ചിരുന്ന ഏഴു ബോംബുകള്‍ പോലീസ് കൃത്യ സമയത്ത് കണ്ടെത്തിയതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.  

സ്‌ഫോടനം നടന്ന സ്ഥലങ്ങളിലെല്ലാം  ബാഗുകളുമായി സംശയാസ്പദ സാഹചര്യത്തില്‍ വാലിയുള്ള ഖാനെ കണ്ടിരുന്നതായി സാക്ഷിമൊഴികളുണ്ട്. മാര്‍ച്ച് നാലിന് ഇയാളെ വാരാണസിയില്‍ കണ്ടിരുന്നു. പോലീസ് സംശയിക്കുന്ന പ്രതിയുടെ ചിത്രം ടിവിയില്‍ വന്നതോടെ നിരവധി പേരാണ് ഇയാളെ കണ്ട കാര്യം പോലീസിനെ അറിയിച്ചത്. ഐപിസി 302(കൊലപാതകം), 307 (കൊലപാതക ശ്രമം) സ്‌ഫോടക വസ്തു  നിയമം, 3,4,5 വകുപ്പുകള്‍ എന്നിവ പ്രകാരമാണ് ശിക്ഷകള്‍. വലിയ തോതില്‍ ആയുധങ്ങളും  സ്‌ഫോടക വസ്തുക്കളുമായി  ഏപ്രില്‍ അഞ്ചിനാണ് ഇയാളെ പിടികൂടിയത്.  ഈ കേസില്‍ പത്തു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ലഭിച്ചിരുന്നു.  

ആറ് പ്രതികള്‍

ആറ് പ്രതികളാണ് സംഭവത്തിലുണ്ടായിരുന്നത്. സ്‌ഫോടനത്തിനുശേഷം നടന്ന വ്യാപകതെരച്ചിലില്‍ ഒരു ഭീകരനെ പോലീസ് ലഖ്‌നൗവില്‍ വച്ച് വെടിവച്ചുകൊന്നു. ബംഗ്ലാദേശികളായ പ്രതികള്‍ സഖറിയ, മുസ്താഖീം, ബഷീര്‍ എന്നിവര്‍ ബംഗ്ലാദേശിലേക്ക് കടന്നിരുന്നു. അഞ്ചാം പ്രതി മുഹമ്മദ് ജൂബര്‍ പാകിസ്ഥാനിലേക്ക് നുഴഞ്ഞുകടക്കാന്‍ ശ്രമിക്കവേ സൈന്യത്തിന്റെ വെടിയേറ്റ് 2006 മെയ് 9 ന് കൊല്ലപ്പെട്ടു. പിടിയിലായത് വാലിയുള്ള ഖാന്‍ മാത്രമായിരുന്നു.ഡോ, മന്‍മോഹന്‍ സിങ്ങ് പ്രധാനമന്ത്രിയും മുലായം സിങ് യാദവ് യുപി മുഖ്യമന്ത്രിയും ആയിരിക്കെയാണ് ഇരട്ട സ്‌ഫോടനങ്ങള്‍ ഉണ്ടായത്.

Tags: കേസ്Blastസീരിയല്‍വാരാണസി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അമൃത്സറിലെ സൈനിക കേന്ദ്രങ്ങൾക്ക് സമീപം രണ്ടിടത്ത് സ്‌ഫോടനം

Kerala

കണ്ണൂരില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ബാലന് പരിക്ക്

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര സ്ഫോടനം: മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരു ലക്ഷം വീതം നൽകും, സഹായഹസ്തവുമായി സുരേഷ്ഗോപി

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ തകര്‍ന്ന കുന്നത്തുവീട്ടില്‍ രമയുടെ വീട്‌
Kerala

ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തമാകാതെ മുണ്ടത്തിക്കോട്; 500 മീറ്ററിലധികം അകലെയുള്ള കെട്ടിടങ്ങള്‍ക്കുവരെ കേടുപാടുകൾ

Kerala

മുണ്ടത്തിക്കോട്‌ മരണ താണ്ഡവത്തില്‍ മരവിച്ച്…

പുതിയ വാര്‍ത്തകള്‍

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം : കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സമ്മേളനം ചെങ്ങന്നൂരില്‍

‘ധുരന്ധർ’ സിനിമ മുസ്ലീം വിരുദ്ധമാണെന്ന് വിമർശിച്ചയാളോട് ‘പാകിസ്ഥാനിലേക്ക് പോകാൻ’ പറഞ്ഞ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്

‘ജാതി വോട്ട് ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കണം’: ഡോ. മോഹന്‍ ഭാഗവത്

അഴിക്കുള്ളിലെ പ്രണയം…. കൊലക്കേസ് പ്രതിയെ ജയിൽ ഉദ്യോഗസ്ഥ വിവാഹം കഴിച്ചു

കോണ്‍ഗ്രസിലെ വിസ്മയം: എ പി അനില്‍കുമാര്‍ മുഖ്യമന്ത്രി

നാലാം സാമ്പത്തിക വര്‍ഷവും ഒരു കോടിയിലധികം യാത്രക്കാരുമായി സിയാല്‍

മൈസൂരു ജെഎസ്എസ് മഹാവിദ്യാപീഠത്തിന്റെ സുവര്‍ണജയന്തി പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ സ്വീകരിച്ചാനയിക്കുന്നു. സുട്ടൂര്‍ മഠാധിപതി ജഗത്ഗുരു ശ്രീ ശിവരാത്രി ദേശികേന്ദ്ര മഹാസ്വാമിജി സമീപം

സമാജം രൂപപ്പെടുന്നത് കരാറുകളുടെ അടിസ്ഥാനത്തിലല്ല: ഡോ. മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.