Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘അവസരം കിട്ടിയാല്‍ കളിക്കും…ഇല്ലെങ്കില്‍’..മറുപടിയുമായി സഞ്ജു സാംസണ്‍; രാജസ്ഥാനെ പ്ലേ ഓഫീസിലെത്തിച്ച ക്യാപ്റ്റന് സമൂഹമാധ്യമങ്ങളില്‍ പിന്തുണ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2022, 10:07 pm IST
in India

ന്യൂദല്‍ഹി: രാജസ്ഥാന്‍ റോയല്‍സിനെ ഐപിഎല്ലില്‍ പ്ലേ ഓഫിലേക്കെത്തിച്ച സഞ്ജു സാംസണ് സമൂഹമാധ്യമങ്ങളില്‍ വന്‍പിന്തുണയാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കാന്‍ പോകുന്ന ടി20 പരമ്പരയിലെ ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധം ഇരമ്പുകയാണ്.  

സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ബാറ്റ്സ്മാന്‍ രാഹുല്‍ ത്രിപാഠിയ്‌ക്കും സഞ്ജും സാംസണും അനുകൂലമായി സമൂഹമാധ്യമങ്ങളില്‍ ഒട്ടേറെപ്പേര്‍ പോസ്റ്റ് പങ്കുവെയ്‌ക്കുകയാണ്. വിരാട് കോഹ്ലിയും ജസ്പ്രിത് ബുംറയും രോഹിത് ശര്‍മ്മയും വിശ്രമിക്കുന്ന പരമ്പര കൂടിയാണിത്. എന്നിട്ടും ഐപിഎല്ലില്‍ തിളങ്ങിയ രണ്ട് താരങ്ങള്‍ക്ക്-രാഹുല്‍ ത്രിപാഠിയ്‌ക്കും സഞ്ജും സാംസണും- അവസരം നല്‍കാത്തതില്‍ വലിയ വേദനയാണ് ആരാധകര്‍ പങ്കുവെയ്‌ക്കുന്നത്.

  

കഴിഞ്ഞ ദിവസം ഗൗരവ് കപൂറിന് നല്‍കിയ അഭിമുഖത്തില്‍ ഇതേക്കുറിച്ച് സഞ്ജു സാംസണ്‍ നടത്തിയ പ്രതികരണവും ഏറെ ശ്രദ്ധ നേടിയിരുന്നു. “കളിക്കാന്‍ അവസരം കിട്ടിയാല്‍ ഞാന്‍ കളിയ്‌ക്കും. ഇല്ലെങ്കില്‍ ഞാനില്ല”- ഇതായിരുന്നു സഞ്ജുവിന്റെ ലളിതസുന്ദര മറുപടി. അടുത്ത വാചകമാണ് സഞ്ജു ആരാധകര്‍ക്ക് കൂടുതല്‍ ഹരമായത്- “ടീം ഇന്ത്യയ്‌ക്ക് വേണ്ടി വലിയൊരു ചലനം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ഇതിന് വേണ്ടി ധാരാളം റണ്‍സെടുക്കുക എന്നതല്ല…പകരം   ടീമിന് ഉപകാരപ്രദമാവുന്ന രീതിയില്‍ കുറച്ച് റണ്‍സെടുക്കുക എന്നതാണ്”- സഞ്ജു പറയുന്നു.  

രാഹുല്‍ ദ്രാവിഡ് എന്ന പരിചയ സമ്പന്നനായ കളിക്കാരന്‍ തന്റെ ക്രിക്കറ്റ് ജീവിതത്തില്‍ വഹിച്ച പങ്കിനെക്കുറിച്ചും സഞ്ജു പറയുന്നു:” അദ്ദേഹത്തിന്റെ കീഴില്‍ നാല് വര്‍ഷം ഞാന്‍ ചെലവഴിച്ചു. ഈ നാളുകളില്‍ എനിക്കാവശ്യമായ എല്ലാം ഞാന്‍ ചോദിച്ചറിഞ്ഞു. പരിശീലനം കഴിഞ്ഞ് മുറിയിലെത്തിയാല്‍ രാഹുല്‍ ദ്രാവിഡ് പറഞ്ഞതെല്ലാം കുറിച്ചു വെയ്‌ക്കും”- സഞ്ജു സാംസണ്‍ പറയുന്നു.  

നിര്‍ഭാഗ്യവാനാണ് സഞ്ജുവെന്ന് സാംസൊണൈറ്റ് എന്ന ആരാധകന്‍ കുറിയ്‌ക്കുന്നു. “2015ല്‍ ഒരു കളി ഇന്ത്യയ്‌ക്ക് വേണ്ടി കളിക്കാനായി. പിന്നെ അഞ്ച് വര്‍ഷത്തോളം സഞ്ജുവിനെ ഇന്ത്യ തഴഞ്ഞു. പക്ഷെ കഠിനാധ്വാനത്തിലൂടെ 2019ല്‍ തിരിച്ചുവന്നെങ്കിലും ബെഞ്ചിലിരിക്കാനായിരുന്നു യോഗം. പിന്നീട് 15 കളികളും ഒരു പരമ്പരയും കളിച്ചു. ഏറ്റവുമൊടുവില്‍ ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയ്‌ക്ക് ശേഷം വീണ്ടും തഴഞ്ഞു. ഇപ്പോഴും യാതൊരു പിന്തുണയോ സംരക്ഷണമോ ഇല്ല…”

Tags: Social Mediaരാജസ്ഥാന്‍ റോയല്‍സ്ഐപിഎല്‍ 2022സഞ്ജുസമൂഹ മാധ്യമ പ്ലാറ്റ് ഫോമുകള്‍IPLമാധ്യമ പ്രവര്‍ത്തകര്‍Sanju Samson
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഷാര്‍ജയിലെ മുഹമ്മദ് അര്‍ഷമാന്റെ ദാരുണ മരണം, ഷാര്‍ജയിലെ കത്തിക്കുത്ത്….സൈബര്‍ ലോകം വഴിതെറ്റിക്കുമ്പോള്‍

Kerala

മുഖ്യമന്ത്രിയെ സാമൂഹ്യമാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു: ഒറ്റപ്പാലം സ്വദേശിക്കെതിരെ കേസ്

Entertainment

ഒന്നര വയസ്സ്; 51 മുറിവ്, ക്രൂരമായ പെരുമാറ്റങ്ങള്‍ ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതല്ല; പലരും കണ്ണടച്ച് ഇരുട്ടാക്കി,അശ്വതി

Cricket

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്ണെടുത്തതിനുള്ള ഓറഞ്ച് തൊപ്പി 15 കാരന്‍ വൈഭവ് സൂര്യവംശിക്ക്

Cricket

ഐ പി എല്‍ ഫൈനല്‍ : റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് 156 റണ്‍സ് വിജയലക്ഷ്യം

പുതിയ വാര്‍ത്തകള്‍

ശ്രീറാം വെങ്കട്ട് രാമന്‍ (ഇടത്ത്) സിദ്ദിഖ് കാപ്പന്‍ (വലത്ത്)

ഭീകരവാദത്തിന്റെ പേരില്‍ അറസ്റ്റിലായ സിദ്ധിക് കാപ്പന്‍ പരിശുദ്ധന്‍, ശ്രീറാം വെങ്കട്ട് രാമന്‍ വില്ലനും, പിന്നില്‍ ജിഹാദി മാധ്യമമെന്ന് ഹിന്ദു ഐക്യവേദി

അപ്രതീക്ഷിത ധനയോഗവും ആഗ്രഹിച്ച കാര്യവിജയവും നേടാം… സമ്പൂർണ്ണ രാശിഫലം (05 ജൂൺ 2026) – AI ജ്യോതിഷം

അണ്ണാമലൈ രാജിവെയ്‌ക്കില്ല, പുതിയ പാര്‍ട്ടിയും രൂപീകരിക്കില്ല: പ്രഖ്യാപനവുമായി നൈനാര്‍ രാജേന്ദ്രന്‍

രാജേഷ് എക്സ് പോര്‍ട്ട് ഉടമ രാജേഷ് മേത്ത

രാജേഷ് എക്സ്പോര്‍ട്ട്സില്‍ 15 ലക്ഷം കോടിയുടെ തട്ടിപ്പ് നടന്നെന്ന് ആരോപിച്ച് സെബി

ആനയറയിലെ സിപിഎം ഓഫീസ് ഒഴിപ്പിച്ചതോടെ മേയര്‍ രാജേഷിന് ഇരട്ടപ്പേര്…ബുള്‍ഡോസര്‍ മേയര്‍

മ്യാന്‍മര്‍ പ്രസിഡന്‍റിനെ കൊണ്ടുവന്ന് മോദിയുടെ നീക്കം ;ചൈനയ്‌ക്ക് ഞെട്ടല്‍; മണിപ്പൂരും മിസോറാമും ശുദ്ധീകരിക്കുകയും ലക്ഷ്യം

സ്വന്തം ചരിത്രത്തെയും മാനസികാവസ്ഥയെയും പ്രതിഫലിപ്പിക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങളെന്ന് ബിജെപി

കോക്രോച്ചുകളുടെ മുഖം മൂടി നീക്കുമ്പോള്‍ തെളിയുന്നത് രാഹുല്‍ ഗാന്ധിയുടെടും അരവിന്ദ് കെജ്രിവാളിന്‍റെയും മുഖം.

പാറ്റകളെ അടിച്ചുതുരത്തൂ എന്ന ടാഗ് വൈറല്‍;കോക്രോച്ച് ജനതാ പാര്‍ട്ടിയ്‌ക്ക് പിന്നിലെ കെജ്രിവാളിനെയും രാഹുല്‍ ഗാന്ധിയെയും തുറന്നുകാട്ടി പോസ്റ്റുകള്‍

അതിരപ്പിള്ളി സന്ദര്‍ശിച്ച് മടങ്ങിയ ദമ്പതികള്‍ സഞ്ചരിച്ച കാര്‍ കനാലിലേക്ക് മറിഞ്ഞു

വിയ്യൂര്‍ ജയിലിലെ റിമാന്‍ഡ് പ്രതിയുടെ മരണം പ്ലേറ്റ്‌ലെറ്റ് കുറഞ്ഞത് മൂലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.