Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

സ്‌കൂള്‍ വിപണി; വൈവിദ്ധ്യമാര്‍ന്ന ഐറ്റങ്ങളുമായി വ്യാപാരികൾ, നോട്ട്ബുക്കുകള്‍ക്ക് 40-45 ശതമാനം വില കൂടി, പ്രതീക്ഷാ ഭാരവുമായി സ്‌കൂള്‍ ബാഗുകള്‍

ബാഗ്, കുട എന്നിവയ്‌ക്ക് പുറമേ നോട്ടുബുക്ക്, ബോക്സ്, പൗച്ച്, പേന, പെന്‍സില്‍, കവര്‍ ചെയ്യാനുള്ള പേപ്പര്‍ എന്നിവയ്‌ക്കാണ് ആവശ്യക്കാരേറെയുള്ളത്. മാസ്‌ക്, ഫേസ് ഷീല്‍ഡ്, സാനിറ്റൈസര്‍ എന്നിവയും ഇക്കുറി സ്‌കൂള്‍ വിപണിയില്‍ സ്ഥാനം പിടിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2022, 03:08 pm IST
in Business

തൃശ്ശൂര്‍: നീണ്ട ഇടവേളയ്‌ക്ക് ശേഷം സ്‌കൂളുകള്‍ തുറക്കാനൊരുങ്ങുന്നതോടെ പ്രതീക്ഷയോടെ വ്യാപാരികള്‍. രണ്ടു വര്‍ഷത്തെ ക്ഷീണം ഇക്കുറി കച്ചവടം പൊടിപൊടിച്ച് തീര്‍ക്കാമെന്ന കണക്കുകൂട്ടലിലാണ് ഇവര്‍. വിപണിയില്‍ വില വര്‍ദ്ധനവ് ഉണ്ടെങ്കിലും മികവുറ്റ വൈവിദ്ധ്യമാര്‍ന്ന ഐറ്റങ്ങള്‍ വിപണിയിലെത്തിച്ച് കച്ചവടം കൊഴിപ്പിക്കാനുള്ള ശ്രമത്തിലാണ് വ്യാപാരികള്‍. പലയിടത്തും നേരത്തെ തന്നെ സ്റ്റോക്കുകളെത്തിച്ച് കഴിഞ്ഞു. ചുരുക്കം ചില കടകളില്‍ മുന്‍ വര്‍ഷത്തെ ബാഗ്, കുട തുടങ്ങിയ സാധനങ്ങള്‍ ഇപ്പോഴും വിറ്റഴിയാതെയുണ്ട്.  

ബാഗ്, കുട എന്നിവയ്‌ക്ക് പുറമേ നോട്ടുബുക്ക്, ബോക്സ്, പൗച്ച്, പേന, പെന്‍സില്‍, കവര്‍ ചെയ്യാനുള്ള പേപ്പര്‍ എന്നിവയ്‌ക്കാണ് ആവശ്യക്കാരേറെയുള്ളത്. മാസ്‌ക്, ഫേസ് ഷീല്‍ഡ്, സാനിറ്റൈസര്‍ എന്നിവയും ഇക്കുറി സ്‌കൂള്‍ വിപണിയില്‍ സ്ഥാനം പിടിക്കും.

സ്‌കൂള്‍ തുറക്കുമ്പോള്‍ വ്യാപാരികളുടെ പ്രതീക്ഷ മുഴുവന്‍ സ്‌കൂള്‍ ബാഗുകളിലാണ്. സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് ഏപ്രില്‍ മുതല്‍ തന്നെ സാധാരണ ഗതിയില്‍ കടകളില്‍ സ്‌കൂള്‍ ബാഗുകളും ബഹുവര്‍ണക്കുടകളും വ്യാപാരികള്‍ കടം വാങ്ങി നിറച്ചെങ്കിലും മെയ് പകുതിയായിട്ടും മുന്‍വര്‍ഷങ്ങളിലെ പോലെ കച്ചവടം നടക്കുന്നില്ലെന്നാണ് ചെറുകിട വ്യാപാരികള്‍ പറയുന്നത്.

സാധാരണ സ്‌കൂള്‍ ബാഗുകള്‍ക്ക് ഒരു വര്‍ഷമാണ് ഗ്യാരണ്ടി. കൊവിഡ് കാലത്ത് ഉപയോഗിക്കാതെ കിടന്നതിനാലും പഴയ ബാഗ് ഉപേക്ഷിക്കേണ്ടി വരുമെന്നതിനാല്‍ പുതിയവയ്‌ക്ക് ആവശ്യക്കാരേറുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാര്‍. സ്‌കൂള്‍ തുറക്കും മുന്‍പായുള്ള ഷോപ്പിംഗ് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരു പോലെ പ്രിയപ്പെട്ടതാണ്. വര്‍ണ്ണക്കുടകളും സൂപ്പര്‍ ഹീറോകളുടെയും കാര്‍ട്ടൂണ്‍ താരങ്ങളുടെയും ചിത്രങ്ങളുള്ള ബാഗുകള്‍ കുട്ടികള്‍ക്കായി കടക്കാര്‍ പ്രത്യേകം കരുതിയിട്ടുണ്ട്.  

പ്രധാനമായും മൂന്ന് സീസണുകളാണ് ബാഗ് വില്‍പ്പനക്കാര്‍ക്ക് ലഭിക്കാറ്. ഏപ്രില്‍ മുതല്‍ ജൂലായ് വരെയുള്ള കാലയളവ് സ്‌കൂളിലേയ്‌ക്ക് ആവശ്യമായ ബാഗും കുടകളും വില്‍പന നടത്തും. ആഗസ്റ്റില്‍ കോളേജുകള്‍ തുറക്കുന്നതിനാല്‍ സെപ്തംബര്‍ വരെ കോളേജിലേക്ക് ആവശ്യമായ ഉത്പന്നങ്ങളാണ് വില്‍ക്കുന്നത്. നവംബര്‍, ഡിസംബര്‍ മാസങ്ങള്‍ സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ വിനോദയാത്രയ്‌ക്കുള്ള സമയമാണ്. ട്രാവല്‍ ബാഗുകളുടെ വില്‍പ്പനയാണ് ഈ സമയത്ത് നടക്കാറ്.

ചെറിയ കുട്ടികള്‍ക്കുള്ള ബാഗുകള്‍ക്ക് 300 മുതല്‍ 500 രൂപ വരെയും ഹൈസ്‌കൂള്‍, പ്ലസ് ടു കുട്ടികളുടെ ബാഗിന് 500മുതല്‍ 1500 രൂപ വരെയുമാണ് വില. പാദരക്ഷകള്‍ക്ക് പത്തു മുതല്‍ 200 രൂപ വരെയാണ് വര്‍ദ്ധനവ്.   

സ്‌കൂള്‍ തുറക്കുന്നതിന് രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെ നോട്ട് ബുക്കിന് വില കയറ്റവും ക്ഷാമവും അനുഭവപ്പെട്ടു തുടങ്ങി. ന്യൂസ് പ്രിന്റ് വില വര്‍ദ്ധനവോടെ നോട്ടുബുക്കുകള്‍ക്ക് 40-45 ശതമാനം വില കൂടി. കിലോയ്‌ക്ക് 65 രൂപ ഉണ്ടായിരുന്ന നോട്ട്ബുക്ക് പേപ്പറിന്റെ വില 90 ആയി വര്‍ധിച്ചതാണ് തിരിച്ചടിയായത്. കണ്‍സ്യൂമര്‍ ഫെഡിന്റെ ത്രിവേണി നോട്ട്ബുക്കുകളുടെ നിര്‍മ്മാണവും വൈകിയിട്ടുണ്ട്.

Tags: priceschoolsNotebook
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

India

ആഗോള പ്രതിസന്ധികൾക്കിടയിലും പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ച് കേന്ദ്ര സർക്കാർ, ലിറ്ററിന് കുറച്ചത് 10 രൂപ

India

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

Kerala

എല്ലാ സ്‌കൂളിലും കൗണ്‍സിലിംഗ്, അദ്ധ്യാപകര്‍ക്ക് മന:ശാസ്ത്രത്തില്‍ പരിശീലനം: കര്‍ശന ഉത്തരവുമായി ബാലാവകാശ കമ്മിഷന്‍

Kerala

ഗാര്‍ഹിക പാചക വാതക വില കൂട്ടി

പുതിയ വാര്‍ത്തകള്‍

രാത്രി മുഴുവൻ എച്ചിൽ പാത്രങ്ങൾ കഴുകാതെ സിങ്കിൽ വയ്‌ക്കാറുണ്ടോ ? അടുക്കളയിലെ ഈ ചെറിയ തെറ്റ് മുഴുവൻ വീടിന്റെയും അഭിവൃദ്ധിക്ക് തടസ്സമാകും

റഷ്യയ്‌ക്ക് ശേഷം വാണിജ്യ ഫാസ്റ്റ് ബ്രീഡര്‍ ആണവ റിയാക്ടര്‍ ഉള്ള രാജ്യമായി ഇന്ത്യ

അക്ഷയ തൃതീയ ദിനത്തിൽ ഏഴ് വസ്തുക്കൾ ദാനം ചെയ്യുന്നത് നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്തും : സന്തോഷം, സമൃദ്ധി, ആരോഗ്യം എന്നിവ ഉറപ്പ്

ഹിസ്ബുള്ളയ്‌ക്കെതിരായ നടപടി അവസാനിച്ചിട്ടില്ല , മുഴുവൻ തീവ്രവാദികളെയും മുച്ചൂട് മുടിയ്‌ക്കും ; കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി നെതന്യാഹു

“സ്ത്രീകളെ ബഹുമാനിക്കുന്ന ചരിത്രപരമായ ബില്ലിനെ പ്രതിപക്ഷം പിന്തുണച്ചില്ല, ഒരു വലിയ അവസരം നഷ്ടപ്പെട്ടു” : കിരണ റിജിജു

ഹോര്‍മുസ് കടലിടുക്ക് തുറന്ന് ഇറാന്‍; ഇറാനെതിരായ നാവിക ഉപരോധം തുടരുമെന്ന് ട്രംപ്

“പ്രതിപക്ഷം സ്ത്രീകളുടെ അവകാശങ്ങൾ കവർന്നെടുത്തു ” ;  വനിതാ സംവരണ ബിൽ പാസാകാത്തതിനെ തുടർന്ന് പൊട്ടിക്കരഞ്ഞ് നവനീത് റാണ 

60 വയസ്സായി എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? പിറന്നാൾ ദിനത്തിൽ വീഡിയോ പുറത്തിറക്കി വിക്രം

ദൽഹിയിലെ ആഡംബര വില്ലയിൽ ഇരട്ടക്കൊലപാതകം ; അച്ഛനെയും മകനെയും കുത്തിക്കൊലപ്പെടുത്തി , പ്രതി ഒളിവിൽ

കേരളത്തിലെ പുതുതായി തുടങ്ങിയ ടിവി ചാനല്‍ അഞ്ചരക്കണ്ടികോളെജിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെക്കുറിച്ച് നടത്തിയ ചര്‍ച്ചയിലെ വിഷയം. മാധ്യമപ്രവര്‍ത്തകന്‍ വേണുവും അഞ്ചരക്കണ്ടി കോളെജിലെ പ്രൊഫസര്‍ റാമും (വലത്ത്) ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി നിതിന്‍ രാജ് (ഇടത്ത്)

അഞ്ചരക്കണ്ടി കോളെജിലെ വിവാദത്തിലേക്ക് മൂന്നാമത്തെ വില്ലന്‍ കടന്നുവന്നതോടെ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് മിണ്ടാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.