Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജര്‍മനിയിലേക്ക് ഗവേഷണത്തിന് പോയ യുവതിയെ തിരിച്ചയച്ച് ഖത്തര്‍ എയര്‍വേസ്.കാരണം കോവാക്‌സിന്‍ സ്വീകരിച്ചത്.

അവശ്യസന്ദര്‍ഭങ്ങളിലും, സര്‍ക്കാര്‍ അനുവദിക്കുന്നവര്‍ക്കും കോവാക്‌സിന്‍ അനുവദനീയമാണെന്ന് കാണിച്ചുകൊണ്ടുളള ജര്‍മനിയുടെ സര്‍ട്ടിഫിക്കറ്റും, കോവാക്‌സിന്‍ സ്വീകരിച്ച മാളവികയ്‌ക്ക് രാജ്യത്തേക്ക് പ്രവേശനം നല്‍കിക്കൊണ്ട് എംബസി നല്‍കിയ സര്‍ട്ടിഫിക്കറ്റുമുണ്ടായിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ കിട്ടിയ പോസ്റ്റിങ് ലെറ്റര്‍, ഓഫര്‍ ലെറ്റര്‍, ഗവേഷണ ഗൈഡിന്റെ സപ്പോര്‍ട്ടിങ് ലെറ്റര്‍ എന്നിവയെല്ലാമുണ്ടായിട്ടും കാര്യമുണ്ടായില്ല.ഇതൊന്നും പരിഗണിക്കാന്‍ ഖത്തര്‍ എയര്‍വേ്‌സ് സമ്മതിച്ചില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2022, 11:33 am IST
in Kerala

തൃശ്ശൂര്‍: കോവാക്‌സിന്‍ സ്വീകരിച്ചതിന്റെ പേരില്‍, ജര്‍മനിയിലേക്ക് പോയ യുവതിയെ തിരിച്ചയച്ച് ഖത്തര്‍ എയര്‍വേസ്.പാലക്കാട് പുത്തൂരിലെ ജയദീപ് അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന ഹരി മേനോന്റയും, ചാന്ദിനി മേനോന്റെയും മകള്‍  മാളവിക മേനോനാണ്(25) ഈ ദുരനുഭവം ഉണ്ടായത്. ഫെല്ലോഷിപ്പോടുകൂടിയുളള ഗവേഷണത്തിനും ജോലിയ്‌ക്കുമായി ജര്‍മനിയിലേക്ക് പോയ മാളവികയെ ഖത്തര്‍ എയര്‍വെയ്‌സ് പാതിവഴിയില്‍ തിരിച്ചയച്ചത്.കോവാകസിന്‍ ജര്‍മനി അംഗീകരിച്ചിട്ടില്ലെന്ന കാരണം കാണിച്ച് ദോഹയില്‍ നിന്ന് തിരിച്ചയച്ചു.അടുത്ത നെടുമ്പാശ്ശേരി വിമാനത്തില്‍ കയറ്റി 11ന് നാട്ടില്‍ എത്തിച്ചു.

അവശ്യസന്ദര്‍ഭങ്ങളിലും, സര്‍ക്കാര്‍ അനുവദിക്കുന്നവര്‍ക്കും കോവാക്‌സിന്‍ അനുവദനീയമാണെന്ന് കാണിച്ചുകൊണ്ടുളള ജര്‍മനിയുടെ സര്‍ട്ടിഫിക്കറ്റും, കോവാക്‌സിന്‍ സ്വീകരിച്ച മാളവികയ്‌ക്ക് രാജ്യത്തേക്ക് പ്രവേശനം നല്‍കിക്കൊണ്ട് എംബസി നല്‍കിയ സര്‍ട്ടിഫിക്കറ്റുമുണ്ടായിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ കിട്ടിയ പോസ്റ്റിങ് ലെറ്റര്‍, ഓഫര്‍ ലെറ്റര്‍, ഗവേഷണ ഗൈഡിന്റെ സപ്പോര്‍ട്ടിങ് ലെറ്റര്‍ എന്നിവയെല്ലാമുണ്ടായിട്ടും കാര്യമുണ്ടായില്ല.ഇതൊന്നും പരിഗണിക്കാന്‍ ഖത്തര്‍ എയര്‍വേ്‌സ് സമ്മതിച്ചില്ല.

താന്‍ കടുത്ത മാനസിക സംഘര്‍ഷമാണ് അനുഭവിച്ചതെന്നും, തന്റെ ലെഗഗേജുകള്‍ ജര്‍മനിയില്‍ എത്തിയെന്നും മാളവിക പറയുന്നു.ഗവേഷണം ഉടന്‍ ആരംഭിക്കണമെന്നും, അവിടെ താമസസൗകര്യവും ലഭിച്ചിരുന്നു.ഇതിനെല്ലാമായി വന്‍തുക ചെലവ് വന്നുവെന്നും മാളവിക പറഞ്ഞു.പഞ്ചാബ് സെന്‍ട്രല്‍ സര്‍വകലാശാലയില്‍ നിന്ന് ജനിറ്റിക് ബയോളജിയില്‍ ബിരുദാന്തരബിരുദം നേടിയ മാളവിക, ബെര്‍ലിനിലെ ഫ്രീയി സര്‍വകലാശാലയിലാണ് ഗവേഷണത്തിനും ജോലിയ്‌ക്കുമായി പ്രവേശനം കിട്ടിയത്.എങ്ങനെയും ജര്‍മ്മനിയില്‍ എത്തണം എന്ന പ്രതീക്ഷയിലാണ് മാളവിക.ഇനി എയര്‍ ഫ്രാന്‍സ് വഴി പോകാനാണ് ശ്രമിക്കുന്നത്.മാളവികയെ പ്രവേശിപ്പിക്കാമെന്നു കാണിച്ച് ബെര്‍ലിലെ ഫ്രീയി സര്‍വകലാശാല ജര്‍മന്‍ എംബസിക്ക് മെയില്‍ അയച്ചിട്ടുണ്ട്.ഇതുപ്രകാരം എംബസി എയര്‍ ഫ്രാന്‌സിന് വിവരം കൈമാറുന്നതോടെ മാളവികയ്‌ക്ക് ജര്‍മിനിയിലേക്ക് പോകാന്‍ സാധിക്കും.

Tags: keralaപാലക്കാട്studentലോകാരോഗ്യ സംഘടന
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാവരിയ കേസ് ഒതുക്കാന്‍ നീക്കമോ? സദറുള്‍ അനമിന്റെ കുടുംബം ഉസ്ബക്കിസ്ഥാനില്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Kerala

പ്ലസ്‌വൺ വിദ്യാർത്ഥിയെ സംഘം ചേർന്ന് ക്രൂരമായി മർദിച്ചു; കാലുകൊണ്ട് കഴുത്തിൽ കുരുക്കിട്ട് ശ്വാസം മുട്ടിച്ചു

Kerala

വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി; സംഭവം പാലക്കാട്

പുതിയ വാര്‍ത്തകള്‍

ശബരിമല എക്‌സിക്യുട്ടീവ് ഓഫിസറായ പി.എസ്.ശാന്തകുമാറിനെ നിയമിക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി

ഭാഷ പ്രശ്നമാക്കാതെ സംഗീതത്തെ കൈമുതലാക്കിയ ഗായികയാണ് എസ്. ജാനകി:രാജസേനൻ

മൈക്രോഫോണ്‍ ഉള്ളവരെല്ലാം മാദ്ധ്യമപ്രവര്‍ത്തകരാകുന്ന അവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ച് കോടതി

യാഥാര്‍ത്ഥ്യം അംഗീകരിച്ച് നേതൃയോഗം, പിഎംശ്രീ പദ്ധതിയില്‍ സര്‍ക്കാരിന്റെ നിലപാടിനൊപ്പമെന്ന് മുസ്ലിം ലീഗ്

ലോകകപ്പ് ഫുട്ബാള്‍ ഫൈനല്‍: തിങ്കളാഴ്ച സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കണമെന്ന് പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍

ഷെഫീന ബീവി (വലത്ത്) മഞ്ജു പിള്ളയും മകള്‍ ദയ രഞ്ജിത്തും (ഇടത്ത്)

മ‌‌ഞ്ജു പിള്ളയുടെ മകളെ അപമാനിച്ച് ഷെഫീനബീവിയുടെ തെറി; അതിരുവിട്ട അസഭ്യത്തിനെതിരെ ആഞ്ഞടിച്ച് മഞ്ജു പിള്ള

അമല ആശുപ്രതിയിലെ യു എന്‍ എ ഉപരോധ സമരം അവസാനിച്ചു

പാലക്കാട് ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി അപകടം: ഒരാള്‍ക്ക് ദാരുണാന്ത്യം

ശശി തരൂര്‍ എം പി സ്വകാര്യ ഹോട്ടലിന്റെ ലിഫ്റ്റില്‍ കുടുങ്ങി

പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിലെ രഥഘോഷയാത്ര (ഇടത്ത്) ഘോഷയാത്രയില്‍ പങ്കെടുത്ത ഭാരതീയ നാമം സ്വീകരിച്ച ഇന്ദിരാ ദേവി ദാസി എന്ന ഇംഗ്ലണ്ടുകാരി (വലത്ത്)

പുരി ജഗന്നാഥക്ഷേത്രത്തിലെ ഉത്സവത്തിനെത്തിയ ഇംഗ്ലണ്ട് കാരി പറയുന്നു “ഭക്തിനിര്‍ഭരമായ ആഘോഷം…ഇംഗ്ലണ്ടില്‍ ഇതുപോലൊന്നില്ല”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.