Tuesday, July 8, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ജര്‍മനിയിലേക്ക് ഗവേഷണത്തിന് പോയ യുവതിയെ തിരിച്ചയച്ച് ഖത്തര്‍ എയര്‍വേസ്.കാരണം കോവാക്‌സിന്‍ സ്വീകരിച്ചത്.

അവശ്യസന്ദര്‍ഭങ്ങളിലും, സര്‍ക്കാര്‍ അനുവദിക്കുന്നവര്‍ക്കും കോവാക്‌സിന്‍ അനുവദനീയമാണെന്ന് കാണിച്ചുകൊണ്ടുളള ജര്‍മനിയുടെ സര്‍ട്ടിഫിക്കറ്റും, കോവാക്‌സിന്‍ സ്വീകരിച്ച മാളവികയ്‌ക്ക് രാജ്യത്തേക്ക് പ്രവേശനം നല്‍കിക്കൊണ്ട് എംബസി നല്‍കിയ സര്‍ട്ടിഫിക്കറ്റുമുണ്ടായിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ കിട്ടിയ പോസ്റ്റിങ് ലെറ്റര്‍, ഓഫര്‍ ലെറ്റര്‍, ഗവേഷണ ഗൈഡിന്റെ സപ്പോര്‍ട്ടിങ് ലെറ്റര്‍ എന്നിവയെല്ലാമുണ്ടായിട്ടും കാര്യമുണ്ടായില്ല.ഇതൊന്നും പരിഗണിക്കാന്‍ ഖത്തര്‍ എയര്‍വേ്‌സ് സമ്മതിച്ചില്ല.

Janmabhumi Online by Janmabhumi Online
May 14, 2022, 11:33 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തൃശ്ശൂര്‍: കോവാക്‌സിന്‍ സ്വീകരിച്ചതിന്റെ പേരില്‍, ജര്‍മനിയിലേക്ക് പോയ യുവതിയെ തിരിച്ചയച്ച് ഖത്തര്‍ എയര്‍വേസ്.പാലക്കാട് പുത്തൂരിലെ ജയദീപ് അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന ഹരി മേനോന്റയും, ചാന്ദിനി മേനോന്റെയും മകള്‍  മാളവിക മേനോനാണ്(25) ഈ ദുരനുഭവം ഉണ്ടായത്. ഫെല്ലോഷിപ്പോടുകൂടിയുളള ഗവേഷണത്തിനും ജോലിയ്‌ക്കുമായി ജര്‍മനിയിലേക്ക് പോയ മാളവികയെ ഖത്തര്‍ എയര്‍വെയ്‌സ് പാതിവഴിയില്‍ തിരിച്ചയച്ചത്.കോവാകസിന്‍ ജര്‍മനി അംഗീകരിച്ചിട്ടില്ലെന്ന കാരണം കാണിച്ച് ദോഹയില്‍ നിന്ന് തിരിച്ചയച്ചു.അടുത്ത നെടുമ്പാശ്ശേരി വിമാനത്തില്‍ കയറ്റി 11ന് നാട്ടില്‍ എത്തിച്ചു.

അവശ്യസന്ദര്‍ഭങ്ങളിലും, സര്‍ക്കാര്‍ അനുവദിക്കുന്നവര്‍ക്കും കോവാക്‌സിന്‍ അനുവദനീയമാണെന്ന് കാണിച്ചുകൊണ്ടുളള ജര്‍മനിയുടെ സര്‍ട്ടിഫിക്കറ്റും, കോവാക്‌സിന്‍ സ്വീകരിച്ച മാളവികയ്‌ക്ക് രാജ്യത്തേക്ക് പ്രവേശനം നല്‍കിക്കൊണ്ട് എംബസി നല്‍കിയ സര്‍ട്ടിഫിക്കറ്റുമുണ്ടായിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ കിട്ടിയ പോസ്റ്റിങ് ലെറ്റര്‍, ഓഫര്‍ ലെറ്റര്‍, ഗവേഷണ ഗൈഡിന്റെ സപ്പോര്‍ട്ടിങ് ലെറ്റര്‍ എന്നിവയെല്ലാമുണ്ടായിട്ടും കാര്യമുണ്ടായില്ല.ഇതൊന്നും പരിഗണിക്കാന്‍ ഖത്തര്‍ എയര്‍വേ്‌സ് സമ്മതിച്ചില്ല.

താന്‍ കടുത്ത മാനസിക സംഘര്‍ഷമാണ് അനുഭവിച്ചതെന്നും, തന്റെ ലെഗഗേജുകള്‍ ജര്‍മനിയില്‍ എത്തിയെന്നും മാളവിക പറയുന്നു.ഗവേഷണം ഉടന്‍ ആരംഭിക്കണമെന്നും, അവിടെ താമസസൗകര്യവും ലഭിച്ചിരുന്നു.ഇതിനെല്ലാമായി വന്‍തുക ചെലവ് വന്നുവെന്നും മാളവിക പറഞ്ഞു.പഞ്ചാബ് സെന്‍ട്രല്‍ സര്‍വകലാശാലയില്‍ നിന്ന് ജനിറ്റിക് ബയോളജിയില്‍ ബിരുദാന്തരബിരുദം നേടിയ മാളവിക, ബെര്‍ലിനിലെ ഫ്രീയി സര്‍വകലാശാലയിലാണ് ഗവേഷണത്തിനും ജോലിയ്‌ക്കുമായി പ്രവേശനം കിട്ടിയത്.എങ്ങനെയും ജര്‍മ്മനിയില്‍ എത്തണം എന്ന പ്രതീക്ഷയിലാണ് മാളവിക.ഇനി എയര്‍ ഫ്രാന്‍സ് വഴി പോകാനാണ് ശ്രമിക്കുന്നത്.മാളവികയെ പ്രവേശിപ്പിക്കാമെന്നു കാണിച്ച് ബെര്‍ലിലെ ഫ്രീയി സര്‍വകലാശാല ജര്‍മന്‍ എംബസിക്ക് മെയില്‍ അയച്ചിട്ടുണ്ട്.ഇതുപ്രകാരം എംബസി എയര്‍ ഫ്രാന്‌സിന് വിവരം കൈമാറുന്നതോടെ മാളവികയ്‌ക്ക് ജര്‍മിനിയിലേക്ക് പോകാന്‍ സാധിക്കും.

Tags: പാലക്കാട്studentലോകാരോഗ്യ സംഘടനkerala
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടതു സംഘടനകൾ ആവശ്യപ്പെടുന്ന മിനിമം കൂലി 26000 രൂപ, കേരളത്തിലെ സ്ഥിതി എന്തെന്ന് ഇവർ വ്യക്തമാക്കണം; രാഷ്‌ട്രീയപ്രേരിത പണിമുടക്ക് തള്ളി ബിഎംഎസ്

Kerala

കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് വാഹനങ്ങള്‍ക്ക് കേടുപാട്

Kerala

ഗുരുവായൂരപ്പനെ തൊഴുതു, രണ്ടുദിവസത്തെ കേരള സന്ദര്‍ശനത്തിന് ശേഷം ഉപരാഷ്‌ട്രപതി ദല്‍ഹിക്ക് മടങ്ങി

Kerala

കേരളത്തിൽ നാളെ സ്വകാര്യ ബസ് സമരം; ട്രാൻസ്പോർട്ട് കമ്മീഷണറുമായി നടത്തിയ ചർച്ച പരാജയം, 22 മുതൽ അനിശ്ചിതകാല പണിമുടക്ക്

പൈതൃക സമ്പത്തായ കഥകളിക്കോപ്പുകൾ
Special Article

ഈ കിരീടത്തിന് നൂറ്റാണ്ടുപഴക്കം, കഥകളിയിലെ ആ വിപ്ലവത്തിനുമുണ്ട് അത്രത്തോളം, കലാകേരളത്തിന്റെ സ്വത്ത്…

പുതിയ വാര്‍ത്തകള്‍

സര്‍വകലാശാല ഭരണം സ്തംഭിപ്പിക്കാന്‍ ഇടതുനീക്കം; രാജ്ഭവന്‍ ഇടപെട്ടേക്കും

പോലീസ് ഒത്താശയിൽ കേരള സർവകലാശാല ആസ്ഥാനം കയ്യടക്കി എസ്എഫ്ഐ; വാതിലുകൾ ചവിട്ടി തുറന്ന് ഗുണ്ടാവിളയാട്ടം

ഹിന്ദുക്കളെ മതം മാറ്റി കിട്ടിയ പണം കൊണ്ട് കോടികളുടെ ആഢംബര വസതി ; ചങ്ങൂർ ബാബയുടെ വസതിയ്‌ക്ക് നേരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ

സർവകലാശാല ആസ്ഥാനങ്ങളിലേക്ക് തള്ളിക്കയറി എസ്എഫ്ഐ അഴിഞ്ഞാട്ടം; പോലീസ് നോക്കുകുത്തി, സ്ഥലത്ത് സംഘർഷാവസ്ഥ

നാളെ കെഎസ്ആർടിസി ബസ് നിരത്തിലിറങ്ങിയാൽ അപ്പോൾ കാണാം; മന്ത്രിയെ വെല്ലുവിളിച്ച് സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ടി.പി രാമകൃഷ്ണൻ

പ്രസവം എന്ന പ്രക്രിയയെ വിൽപന ചരക്കാക്കി മാറ്റി അന്ന് ശ്വേതക്ക് വിമർശനം ;ഇന്ന് ദിയയെ ചേർത്തുപിടിച്ച് മലയാളി

തിരുവനന്തപുരം ഭാരതീയ വിചാരകേന്ദ്രത്തില്‍ ഡോ. വി. സുജാതയുടെ രണ്ടാമൂഴം എംടിയുടെ ധര്‍മ്മവിലോപങ്ങള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം പ്രൊഫ. പി.ജി. ഹരിദാസിന് നല്‍കി സംവിധായകന്‍ വിജയകൃഷ്ണന്‍ നിര്‍വഹിക്കുന്നു. ജെ. സോമശേഖരന്‍പിള്ള, ആര്‍. സഞ്ജയന്‍, ഡോ. ടി.പി. സെന്‍കുമാര്‍, ഡോ. വി. സുജാത സമീപം

ഹൈന്ദവര്‍ എന്തിനെയും സ്വീകരിക്കുന്നവരായി: ഡോ. ടി.പി. സെന്‍കുമാര്‍

ഇന്ത്യന്‍ വംശജരായ നാലംഗ കുടുംബം അമേരിക്കയിലെ അലബാമയില്‍ കാറപകടത്തില്‍ വെന്തു മരിച്ചു

മൂൺവാക്ക്, ഇന്ന് മുതൽ JioHotstar-ൽ

സ്കൂൾവാൻ ട്രെയിനിലിടിച്ച് മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം; ഗേറ്റ് കീപ്പറെ സസ്പെൻഡ് ചെയ്ത് റെയിൽവേ, മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies