Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

താജ്മഹലിനുള്ളിലെ അടച്ചിട്ട 22 മുറികളില്‍ ഹിന്ദു വിഗ്രഹങ്ങളും വേദഗ്രന്ഥങ്ങളും ഉണ്ട്; അവയുടെ സാന്നിധ്യം ഉറപ്പാക്കണമെന്ന് അലഹബാദ് ഹൈക്കോടതിയില്‍ ഹര്‍ജി

താജ്മഹലിനുള്ളിലെ അടഞ്ഞുകിടക്കുന്ന 22 മുറികളില്‍ ഹിന്ദു വിഗ്രഹങ്ങളും വേദഗ്രന്ഥങ്ങളും ഉണ്ടെന്നും ഈ മുറികള്‍ തുറന്ന് അവയുടെ സാന്നിധ്യം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയില്‍ ഹര്‍ജി. ഈ മുറികള്‍ തുറന്ന് പരിശോധിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയ്‌ക്ക് നിര്‍ദേശം നല്‍കാനാണ് ഹര്‍ജിക്കാരനായ രജനീഷ് സിങ്ങ് ഹര്‍ജിയില്‍ കോടതിയോട് ആവശ്യപ്പെടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2022, 03:59 pm IST
in India

ന്യൂദല്‍ഹി:താജ്മഹലിനുള്ളിലെ അടഞ്ഞുകിടക്കുന്ന 22 മുറികളില്‍ ഹിന്ദു വിഗ്രഹങ്ങളും വേദഗ്രന്ഥങ്ങളും ഉണ്ടെന്നും ഈ മുറികള്‍ തുറന്ന് അവയുടെ സാന്നിധ്യം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയില്‍ ഹര്‍ജി. ഈ മുറികള്‍ തുറന്ന് പരിശോധിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയ്‌ക്ക് നിര്‍ദേശം നല്‍കാനാണ് ഹര്‍ജിക്കാരനായ രജനീഷ് സിങ്ങ് ഹര്‍ജിയില്‍ കോടതിയോട് ആവശ്യപ്പെടുന്നത്.

ബിജെപി അയോധ്യ യൂണിറ്റിന്റെ മാധ്യമവിഭാഗം ചുമതലക്കാരനാണ് രജനീഷ് സിങ്ങ്.

താജ്മഹല്‍ പഴയ കാലത്ത് ഒരു ശിവക്ഷേത്രമായിരുന്നുവെന്ന ചില ചരിത്രകാരന്മാരുടെയും ഹിന്ദു സംഘടനകളുടെയും അവകാശവാദങ്ങളും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ റിട്ട് പരാതി ഇതുവരെയും അലഹബാദ് ഹൈക്കോടതി വാദത്തിന് എടുത്തിട്ടില്ല.

പഴയ ശിവക്ഷേത്രം മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്‍ തകര്‍ത്തിട്ടാണ് പ്രണയത്തിന്റെ സ്മാരകമായി അറിയപ്പെടുന്ന താജ്മഹല്‍ പണിതതെന്ന് പറയപ്പെടുന്നു. എന്തായാലും അടച്ചിട്ട മുറികള്‍ തുറന്ന് ഈ വിവാദം അവസാനിപ്പിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു.

താജ്മഹലിന്റെ നിലവറിയിലും മുകള്‍നിലയിലുമായി 20ല്‍ പരം മുറികള്‍ അടച്ചിട്ട നിലയിലാണ്. ഈ മുറികള്‍ ഇതുവരെ പൊതുജനത്തിന് തുറന്നുകൊടുത്തിട്ടില്ല. ഈ മുറികള്‍ പരിശോധിച്ചാല്‍ താജ്മഹല്‍ പണ്ട് ശിവക്ഷേത്രമാണെന്നുറപ്പിക്കാന്‍ സാധിക്കുമെന്നാണ് ഹര്‍ജിക്കാരന് വേണ്ടി വാദിക്കുന്ന അഭിഭാഷകരായ പ്രകാശ് ശുക്ലയും രുദ്രവിക്രം സിങ്ങും അവകാശപ്പെടുന്നത്.

വസ്തുതകള്‍ കണ്ടെത്താന്‍ ഒരു സമിതിയെ നിയോഗിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഇന്ത്യയ്‌ക്ക് നിര്‍ദേശം നല്‍കാനും ഹര്‍ജി ആവശ്യപ്പെടുന്നു. അങ്ങിനെയെങ്കില്‍ ശിവക്ഷേത്രമാണ് പിന്നീട് ഭാര്യ മുംതാസ് മരിച്ചപ്പോള്‍ സ്മാരകമായി മാറ്റിയതെന്ന് മനസ്സിലാകുമെന്നും ഹര്‍ജിയില്‍ പറയുന്നു.

ചില ചരിത്രകാരന്മാര്‍ അവകാശപ്പെടുന്നത് താജ്മഹലിനുള്ളില്‍ ജ്യോതിര്‍ലിംഗമുണ്ടെന്നും പറയുന്നു.

Â

Â

Â

Tags: മുഗള്‍ ചക്രവര്‍ത്തിമുഗള്‍ രാജവംശംShiva Statueഅപേക്ഷഷാജഹാന്‍ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യരജനീഷ് സിങ്ങ്ASIജ്യോതിര്‍ലിംഗംallahabad high courtഹിന്ദു വിഗ്രഹങ്ങള്‍അലഹബാദ്ഹിന്ദു വേദഗ്രന്ഥങ്ങള്‍ശിവക്ഷേത്രംതാജ്മഹല്‍Tajmahal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

താജ്‌മഹൽ സന്ദർശിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ മകൾ ടിഫാനി ട്രംപും ഭർത്താവും

News

ഭോജശാല സരസ്വതീക്ഷേത്രത്തിൽ വിശ്വാസികൾ പൂജതുടങ്ങി, ആഹ്ലാദത്തിൽ കീർത്തനാലാപനങ്ങൾ; ഇനി വിഗ്രഹം തിരിച്ചെടുക്കണം

India

അനധികൃത സ്വത്ത്: രാഹുലിനെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

Kerala

ലൈംഗികാതിക്രമ കേസിൽ ഗ്രേഡ് എഎസ്ഐ അറസ്റ്റിൽ; മുജീബ് റഹ്മാൻ മോശമായി പെരുമാറിയത് പരാതി നല്‍കാനെത്തിയ യുവതിയോട്

India

പ്രസവാവധി നിയമപരമായ അവകാശമെന്ന് അലഹബാദ് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

കൊച്ചിയില്‍ രാസലഹരിയുമായി യുവതിയും യുവാവും പിടിയില്‍,കോഴിക്കോട് 36 ലിറ്റര്‍ മാഹി മദ്യം പിടികൂടി

വണ്ടിപ്പെരിയാറില്‍ വിനോദ സഞ്ചാരികളെ മര്‍ദ്ദിച്ച ജീപ്പ് ഡ്രൈവര്‍മാരെ പിടികൂടി

തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കുത്തിയ പ്രതി സഹദ് പിടിയില്‍

ബലമായി പിടിച്ചു വച്ചു, മുഖത്തേയ്‌ക്ക് ഊതി മതവാക്യങ്ങൾ പറഞ്ഞു ; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ ഇസ്ലാമാക്കാൻ ശ്രമം ; മുൻ സഹപാഠിയടക്കം അറസ്റ്റിൽ

ഡോ. ഹിറ റാഷിദ് യോഗിയുടെ വികസനങ്ങളെ പുകഴ്ത്തിപ്പറയുന്നു.ഇളം പുഞ്ചിരിയോട് അത് കേട്ടിരിക്കുന്ന യോഗി ആദിത്യനാഥ് (വലത്ത്) ഡോ. ഹിറ റാഷിദ് (ഇടത്ത്)

കേരളത്തിലേ യോഗിയോട് മുസ്ലിങ്ങള്‍ക്കിടയില്‍ വെറുപ്പുള്ളൂ….യുപിയില്‍ യോഗിയെ പുകഴ്‌ത്തി ഡോ. ഹിറ റാഷിദ്; യോഗി പ്രധാനമന്ത്രിയാകണം എന്ന ആശംസയും

പകര്‍ച്ചവ്യാധികള്‍ നേരിടാന്‍ ഹൈപവര്‍ കമ്മിറ്റി, മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടത് തെരഞ്ഞെടുപ്പ് കാരണം

ഞാൻ രാഹുലിന്റെ ചേട്ടനാണെന്ന പറഞ്ഞ സ്റ്റാലിൻ ഇന്ന് വാക്ക് തിരുത്തുന്നു ; രാഹുൽ വഞ്ചകൻ , പ്രതിപക്ഷ ഐക്യം തകരാനുള്ള പ്രധാനകാരണം രാഹുൽ തന്നെ

പകര്‍ച്ചവ്യാധികളില്‍ 41 ജീവനുകള്‍ പൊലിഞ്ഞ ശേഷം കമ്മിറ്റി രൂപീകരണം ക്രിമിനല്‍ അനാസ്ഥ മറയ്‌ക്കാനുള്ള സര്‍ക്കാര്‍ നാടകം: രാജീവ് ചന്ദ്രശേഖര്‍

കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു

കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.