Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

നസീറിന്റെ, സത്യന്റെ, ഈ ഇഷ്ടസാരഥി തൊണ്ണൂറിലും ഡ്രൈവിംഗ് സീറ്റിലുണ്ട്…!

വലിയവിള ഇലിപ്പോട് റ്റി സി 6/1924/1, അശ്വതിയില്‍ പ്രഭാകരന്‍ നായര്‍ പതിനെട്ടാം വയസിലാണ് ടാക്‌സി ഡ്രൈവറുടെ കുപ്പായമിട്ട് തമ്പാനൂര്‍ സ്റ്റാന്റിലെത്തുന്നത്.

ശിവാ കൈലാസ് by ശിവാ കൈലാസ്
May 7, 2022, 04:44 pm IST
in Thiruvananthapuram

വിളപ്പില്‍: ഒരുകാലത്ത് മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളുടെ ഇഷ്ടസാരഥിയായിരുന്ന ഒരാളുണ്ട് ഇവിടെ തലസ്ഥാനത്ത്. പ്രേംനസീര്‍, സത്യന്‍ മാഷ്, കൊട്ടാരക്കര ശ്രീധരന്‍ നായര്‍, എസ്. പി പിള്ള തുടങ്ങി പഴയകാല സൂപ്പര്‍ താരങ്ങള്‍ തലസ്ഥാനത്തെത്തിയാല്‍ യാത്ര ഇദ്ദേഹത്തിന്റെ ടാക്‌സിയിലായിരുന്നു. പ്രഭാകരന്‍ നായര്‍ എന്ന നാട്ടുകാരുടെ സ്വന്തം കുട്ടേട്ടന് ഇന്ന് പ്രായം 90. ശാരീരിക പ്രശ്‌നങ്ങള്‍ ഒന്നുമില്ല. കാഴ്ചയ്‌ക്ക് കണ്ണടയും വേണ്ട. നവതിയുടെ നിറവിലും ഡ്രൈവിംഗ് സീറ്റിലുണ്ട് പ്രഭാകരന്‍ നായര്‍.

വലിയവിള ഇലിപ്പോട് റ്റി സി 6/1924/1, അശ്വതിയില്‍ പ്രഭാകരന്‍ നായര്‍ പതിനെട്ടാം വയസിലാണ് ടാക്‌സി ഡ്രൈവറുടെ കുപ്പായമിട്ട് തമ്പാനൂര്‍ സ്റ്റാന്റിലെത്തുന്നത്. പതിനഞ്ചാം വയസില്‍ മൂത്ത സഹോദരിയുടെ ഭര്‍ത്താവ് ശ്രീചിത്തിര തിരുനാള്‍ മഹാരാജാവിന്റെ ഡ്രൈവറായിരുന്ന ശങ്കരപിള്ളയായിരുന്നു പ്രഭാകരന്‍ നായരെ ഡ്രൈവിംഗ് പഠിപ്പിച്ചത്. 1951 ല്‍ ലൈസന്‍സെടുത്തു. അതേ വര്‍ഷം പുതുതായി വാങ്ങിയ സ്റ്റാന്റേര്‍ഡ് വാന്‍ കാര്‍ഡ് കാറുമായി ടാക്‌സി സ്റ്റാന്റിലേക്ക്. പിന്നിട് ഫോര്‍ഡും അംബാസിഡറുമൊക്കെ സ്വന്തമാക്കിയപ്പോഴും ഡ്രൈവര്‍ സീറ്റില്‍ നിന്ന് മാറാതെ പ്രഭാകരന്‍ നായര്‍ ഉണ്ടായിരുന്നു.

തമ്പാനൂര്‍ സ്റ്റാന്റില്‍ ടാക്‌സി ഓടിക്കാനെത്തിയ പയ്യനോട് മെരിലാന്റ് സ്റ്റുഡിയോ ഉടമ പി.സുബ്രഹ്മണ്യം സ്വാമിക്ക് വല്ലാത്തൊരു ഇഷ്ടം തോന്നി. അതോടെ സിനിമാ നടന്മാര്‍ തിരുവനന്തപുരത്ത് എത്തിയാല്‍ അവരെ കൊണ്ടുവരാനും കൊണ്ടുവിടാനും സുബ്രഹ്മണ്യം സ്വാമി സ്ഥിരമായി വിളിക്കുന്ന ടാക്‌സി കാര്‍ പ്രഭാകരന്‍ നായരുടേതായി. ആലപ്പുഴ ഉദയ സ്റ്റുഡിയോയിലേക്കും മദിരാശിയിലേക്കും നസീറിനെയും സത്യനെയും കൊട്ടാരക്കരെയേയുമൊക്കെ പിന്‍സീറ്റിലിരുത്തി പലവട്ടം കാറോടിച്ചിട്ടുണ്ട്. വിടപറഞ്ഞ ആ സൂപ്പര്‍ താരങ്ങള്‍ അന്ന് നല്‍കിയ സ്‌നേഹവും വാത്സല്യവും ഇപ്പോഴും മനസിലിട്ട് താലോലിക്കുകയാണ് ഈ ടാക്‌സിക്കാരന്‍ മുത്തച്ഛന്‍.

ഇപ്പോള്‍ സ്റ്റാന്റില്‍ കിടന്ന് ടാക്‌സി ഓടിക്കാറില്ല പ്രഭാകരന്‍ നായര്‍. പക്ഷേ, സ്വന്തം ആവശ്യങ്ങള്‍ക്കും മറ്റുമായി ഇപ്പോഴും ദിവസേന കാറോടിക്കും. 2024 വരെ സാധുതയുള്ള പുതുക്കിയ ലൈസന്‍സ് നിധിപോലെ കൈയിലുണ്ട്. Â സെക്കന്റ് ഹാന്‍ഡ് കാറുകള്‍ വാങ്ങി വില്‍പ്പനയാണ് ഇപ്പോഴത്തെ തൊഴില്‍. ഭാര്യ പരേതയായ സാവിത്രിയമ്മ. ഷീല, സൈന്യത്തില്‍ നിന്ന് വിരമിച്ച ജയശ്രീ, ബിന എന്നിവരാണ് മക്കള്‍. 15 വയസില്‍ തുടങ്ങിയ വളയംപിടി 75 വര്‍ഷമായിട്ടും മടുത്തില്ലേ എന്ന ചോദ്യത്തിന് പ്രഭാകരന്‍ നായരുടെ മറുപടി ഇങ്ങനെ…തൊഴിലിനപ്പുറം ഡ്രൈവിംഗ് എന്റെ ജീവവായുവാണ്. അതില്ലെങ്കില്‍ ഞാനില്ല…

Tags: driverSathyanTaxi servicePrem Nazir
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല തീര്‍ത്ഥാടകരെ രാത്രി വഴിയില്‍ ഇറക്കിവിട്ട കെഎസ്ആര്‍ടിസി ഡ്രൈവറെ പിരിച്ചുവിടും, കണ്ടക്ടറെ സ്ഥലംമാറ്റും

Kerala

ഔദ്യോഗിക വാഹനം അപകടകരമായി ഓടിച്ചു; പൊലീസ് ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala

തൃശൂരില്‍ ഗോതമ്പുമായി വന്ന ലോറി താഴ്ചയിലേക്ക് മറിഞ്ഞു

Kerala

വര്‍ക്കലയില്‍ കുന്ന് ഇടിക്കുന്നതിനിടെ മണ്ണിടിഞ്ഞു വീണ് ജെ സി ബി ഡ്രൈവര്‍ മരിച്ചു

Kerala

വനിത ഡ്രൈവര്‍ കം കണ്ടക്ടര്‍മാരെ നിയമിക്കാന്‍ കെ-സ്വിഫ്റ്റ്,45 വയസുവരെ അപേക്ഷിക്കാം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.