Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

അരണികടഞ്ഞ് അഗ്‌നിയെടുത്തു; യാഗ ബ്രഹ്മനെ അവരോധിച്ചു; നൂറ്റാണ്ടിലെ ആദ്യ മഹാകാളികായാഗത്തിന് വെങ്ങാനൂരില്‍ തിരിതെളിഞ്ഞു

കാലഭൈരവ അഖാഡ ചീഫ് ജനറല്‍ സെക്രട്ടറി ആനന്ദ് നായരെ ഇന്നലെ ആചാര്യന്മാര്‍ മഹായാഗ ബ്രഹ്മനായി അഭിഷേകം നടത്തി അവരോധിച്ചു.

ശിവാ കൈലാസ് by ശിവാ കൈലാസ്
May 6, 2022, 05:25 pm IST
in Thiruvananthapuram

തിരുവനന്തപുരം: മഹാകാലഭൈരവ അഖാഡയുടെ ഏകോപനത്തില്‍ ഭാരതത്തിലെ മഹാശക്തിപീഠങ്ങള്‍ ഒന്നിക്കുന്ന, നൂറ്റാണ്ടിലെ ആദ്യ മഹാകാളികായാഗത്തിന് തിരിതെളിഞ്ഞു. വെങ്ങാനൂര്‍ ചാവടിനട പൗര്‍ണ്ണിക്കാവിലെ യാഗഭൂമിയില്‍ അരണികടഞ്ഞ് അഗ്‌നിയെടുത്താണ് യാഗത്തിരി തെളിച്ചത്. ഇനി പത്തുനാള്‍ പൗര്‍ണമിക്കാവ് ‘ഓം കാളി…, മഹാകാളി…’ മന്ത്രങ്ങളാല്‍ മുഖരിതം. അഘോരി സംന്യാസിമാരും ആചാര്യശ്രേഷ്ഠരും യാഗജ്ഞരാകുന്ന പുണ്യം നാടേറ്റുവാങ്ങും. Â Â

കാലഭൈരവ അഖാഡ ചീഫ് ജനറല്‍ സെക്രട്ടറി ആനന്ദ് നായരെ ഇന്നലെ ആചാര്യന്മാര്‍ മഹായാഗ ബ്രഹ്മനായി അഭിഷേകം നടത്തി അവരോധിച്ചു. നിരവധി ഹോമങ്ങളിലും മഹായാഗങ്ങളിലും സംയോജകനും, ബ്രഹ്മജ്ഞനുമായി ദൈവഹിതമറിഞ്ഞ തനിക്ക് ഇത് മുജ്ജന്മ സുകൃതവും ഗുരുപരമ്പരയുടെ കടാക്ഷവുമെന്ന് ആനന്ദ് നായര്‍ ‘ജന്മഭൂമി’യോട് പറഞ്ഞു.

ഇന്നലെ രാവിലെ 6.30ന് അരണി കടഞ്ഞ് അഗ്‌നി എടുത്ത ശേഷം അഗ്‌നിപൂജ നടന്നു. തുടര്‍ന്ന് ഗണപതി പൂജ, പരശുരാമ അനുമതി പൂജ, ലക്ഷ്മി നാരായണസമേത ഭൂമിപൂജ, ബലരാമപൂജ, യാഗബ്രഹ്മ അവരോധനപൂജ, യാഗഭൂമിഖനനം എന്നിവ നടന്നു. വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി പ്രജ്ഞാനാനന്ദ തീര്‍ത്ഥയാണ് യാഗത്തിന് ആദ്യതിരി തെളിയിച്ചത്.

ÂÂ

യാഗാരംഗത്തിന്റെ ഭാഗമായി 64 യോഗിനി മാതാക്കളുടേയും, 51 ശക്തിപീഠങ്ങളുടേയും, 51 അക്ഷരദേവതകളുടേയും സങ്കല്‍പ്പ ഇഷ്ടികപൂജ നടത്തി. തുടര്‍ന്ന് ഗരുഡപൂജ, യാഗകുണ്ഠ നിര്‍മ്മാണ ആരംഭം, മഹാകാളികായന്ത്ര കലശപീഠ നിര്‍മ്മാണ ആരംഭം എന്നിവ ആചാര്യന്മാരുടെ നേതൃത്വത്തില്‍ നടന്നു. 10ന് ജഗദ്ഗുരു ശങ്കരാചാര്യ ജയന്തി സങ്കല്പ പുഷ്പ സമര്‍പ്പണം നടത്തി. മഹായതിപൂജയില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, മധ്യപ്രേദേശ് എന്നിവിടങ്ങളിലെ ആശ്രമങ്ങളില്‍ നിന്നും ശക്തിപീീങ്ങളില്‍ നിന്നുമായി 130 സംന്യാസിമാര്‍ പാദപൂജ ഏറ്റുവാങ്ങി, യാഗശാലയ്‌ക്ക് അനുഗ്രഹമേകി. വാസ്തുബലി, വാസ്തുപൂജ, വാസ്തുഹോമം, സുബ്രഹ്മണ്യപൂജ,ആഞ്ജനേയപൂജ എന്നിവ യാഗശാലയില്‍ പ്രധാനപൂജകളായി.

പഞ്ചലോഹത്തില്‍ നിര്‍മ്മിച്ച ആറരയടി പൊക്കമുള്ള, 1200 കിലോ ഭാരമുള്ള ഏറ്റവും വലിയ ദേവീ വിഗ്രഹമാണ് പൗര്‍ണ്ണമിക്കാവിലെ യാഗശാലയില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്.

വ്യാഴാഴ്ച ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഭക്തിനിര്‍ഭരമായ സ്വീകരണം ഏറ്റുവാങ്ങിയാണ് Â പഞ്ചലോഹവിഗ്രഹം പൗര്‍ണമിക്കാവില്‍ എത്തിച്ചത്. മുരുകനേയും വള്ളിയേയും പ്രതിനിധീകരിക്കുന്ന വലിയ പഞ്ചലോഹ നിര്‍മ്മിത വേലും യാഗശാലയില്‍ പ്രതിഷ്ഠിച്ചിട്ടുണ്ട്. ഇത്രയും വലിയൊരു വേല്‍ കേരളത്തില്‍ ആദ്യമായാണ് ഒരു ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുന്നത്.

Â

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

റംബുട്ടാന്‍പഴം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി വൃദ്ധയ്‌ക്ക് ദാരുണാന്ത്യം

Kerala

‘കള്ളന്‍ വിജയന്‍’ ലേഖനത്തെ ചൊല്ലി വിവാദം: വി എസ് അച്യുതാനന്ദനെ കുറിച്ച് അനുസ്മരണക്കുറിപ്പുളള വാരാന്ത്യപ്പതിപ്പ് ഒഴിവാക്കി ദേശാഭിമാനി

Kerala

ആരിഫ് ഹുസൈന്റെ കോയാകോളിങ്ങ് പരിപാടിയുടെ വാർഷികത്തിന് “പ്രണയപ്പച്ചയോ ലൗ ജിഹാദോ” ചര്‍ച്ചയുമായി അനഘയും ശ്രുതിയും

News

പാറ്റപ്പാർട്ടി ചോദിച്ചിട്ടില്ല, ദൽഹി പോലീസ്് അനുവദിച്ചിട്ടുമില്ല; നാളെ റാലി നടത്തിയാൽ അറസ്റ്റ്, അകത്താകും

Kerala

ജില്ലാ ജയിലില്‍ വച്ച് ടോയ്‌ലെറ്റ് ക്‌ളീനര്‍ കുടിച്ച രാസലഹരിക്കേസ് പ്രതിയെ ആശുപത്രിയിലാക്കി

പുതിയ വാര്‍ത്തകള്‍

പാറ്റകൾ ലക്ഷ്യമിടുന്നത് ഡൽഹി കലാപത്തിന് സമാനമായ പ്രതിഷേധം ; രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ തകർക്കുന്ന കലാപങ്ങൾ നടത്തുന്നവരെ പൂട്ടാൻ ഉറച്ച് അമിത് ഷാ

പാലായില്‍ അവിശ്വാസം ചൊവ്വാഴ്ച, രാജിവച്ച് ഒളിച്ചോടില്ലെന്ന് ദിയ ബിനു, അട്ടിമറിക്ക് കൈകോര്‍ത്ത് ഇടതും കോണ്‍ഗ്രസും

മെസ്സിയുടെ ഹാട്രിക്കും കാത്ത് ആരാധകര്‍….പത്ത് ഗോളുമായി നില്‍ക്കുന്ന എംബാപ്പെയെ മറികടന്ന് മെസ്സി ഗോള്‍ഡന് ബൂട്ട് നേടുമോ?

തമാശ പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍ പെട്ടു, ധ്യാന്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നടന്‍ വിജയിന്റെ ആരാധകര്‍

സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട ബാലികയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

കാലിക്കറ്റ്, കേരളാ സര്‍വകലാശാലകള്‍ തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു

പൊലീസ് ഉദ്യോഗസ്ഥന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന കേസ്, ഒന്‍പതു വര്‍ഷത്തിനു ശേഷം പ്രതികള്‍ കുറ്റവിമുക്തര്‍

ക്രിക്കറ്റിൽ ഇന്ത്യ കപ്പ്‌ അടിച്ചപ്പോൾ പോലും കേരളത്തിൽ അവധി കൊടുത്തിട്ടില്ല ; ഏതോ നാട്ടിൽ ഏതോ രാജ്യങ്ങൾ കളിക്കുന്നതിന് കേരളത്തിനു എന്ത് കാര്യം ?

സതീശനെ പിന്തുണയ്‌ക്കാന്‍ ഗണേഷ് കുമാര്‍ ആരാണ്? മന്നം സമാധി മന്ദിരം തുറന്നിട്ടു പോകാനാവില്ലെന്നും ജി. സുകുമാരന്‍ നായര്‍

സര്‍ക്കാര്‍ ആശുപത്രികളിലെ ഭക്ഷണവിതരണം : നിലപാടില്‍ മലക്കം മറിഞ്ഞ് മന്ത്രി കെ മുരളീധരന്‍,രോഗികള്‍ക്ക് ആഹാരം കൊടുക്കുന്നതിന് സര്‍ക്കാര്‍ എതിരല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.