Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുല്‍ ഗാന്ധിയോടൊപ്പം നിശാക്ലബ്ബില്‍ വന്നത് ചൈനീസ് അംബാസഡറെന്ന് കോണ്‍ഗ്രസ് നേതാവ് ; അല്ലെന്ന് ഫാക്ട് ചെക് നടത്തി ഇന്ത്യാ ടുഡേ

നേപ്പാള്‍ സ്വദേശിനിയായ പത്രപ്രവര്‍ത്തക സുമ്നിമ ഉദാസിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ രാഹുല്‍ഗാന്ധി എന്തിനാണ് അതിന് ശേഷം കാഠ്മണ്ഡുവിലെ പ്രമുഖ നിശാക്ലബ്ബില്‍ നേപ്പാളിലെ ചൈനീസ് അംബാസഡറായ ഹൂ യാന്‍കി എന്ന യുവതിയുമായി കൂടിക്കാഴ്ച നടത്തിയത് എന്നതില്‍ ദുരൂഹത ഏറുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2022, 04:48 pm IST
in India
നേപ്പാളിലെ ചൈനീസ് അംബാസഡന്‍ ഹു യാന്‍കി(ഇടത്ത്) രേവന്ത് റെഡ്ഡ് രാഹുല്‍ഗാന്ധിയോടൊപ്പം (വലത്ത്)

നേപ്പാളിലെ ചൈനീസ് അംബാസഡന്‍ ഹു യാന്‍കി(ഇടത്ത്) രേവന്ത് റെഡ്ഡ് രാഹുല്‍ഗാന്ധിയോടൊപ്പം (വലത്ത്)

ന്യൂദല്‍ഹി: നേപ്പാളിലെ നിശാക്ലബ്ബില്‍ പോയ രാഹുല്‍ ഗാന്ധിയെ അനുഗമിച്ചിരുന്ന സ്ത്രീ നേപ്പാളിലെ ചൈനീസ് അംബാസഡറായിരുന്നുവെന്ന കോണ്‍ഗ്രസ് എംപി രേവന്ത് റെഡ്ഡിയുടെ പ്രസ്താവന കൂടുതല്‍ വിവാദക്കൊടുങ്കാറ്റ് ഉയര്‍ത്തുകയാണ്. നേപ്പാള്‍ സ്വദേശിനിയായ പത്രപ്രവര്‍ത്തക സുമ്നിമ ഉദാസിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ രാഹുല്‍ഗാന്ധി എന്തിനാണ് അതിന് ശേഷം കാഠ്മണ്ഡുവിലെ പ്രമുഖ നിശാക്ലബ്ബില്‍ നേപ്പാളിലെ ചൈനീസ് അംബാസഡറായ ഹൂ യാന്‍കി എന്ന യുവതിയുമായി കൂടിക്കാഴ്ച നടത്തിയത് എന്നതില്‍ ദുരൂഹത ഏറുകയാണ്.

എന്തെങ്കിലും രാഷ്‌ട്രീയ ഗുഢാലോചനയായിരുന്നോ രാഹുല്‍ഗാന്ധിയുടെ ലക്ഷ്യമെന്ന ചോദ്യവും ഇതോടെ ഉയരുകയാണ്. ഒരു സ്ത്രീയുമായി രാത്രി നൈറ്റ് ക്ലബ്ബില്‍ രഹസ്യകൂടിക്കാഴ്ച നടത്തിയ അവിവാഹിതനായ രാഹുല്‍ഗാന്ധിയുടെ സ്വകാര്യ ജീവിത്തിലെ സദാചാരമുഖവും ചര്‍ച്ചാവിഷയമാകുന്നു.Â

തികച്ചും വ്യക്തിപരമായ ഒരു ചടങ്ങില്‍ പങ്കെടുക്കാനാണ് രാഹുല്‍ഗാന്ധി നേപ്പാളിലേക്ക് പോയത് എന്ന കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയുടെ വിശദീകരണവും പാളുകയാണ്. കാരണം നേപ്പാളിലെ ചൈനീസ് അംബാസഡറായ ഹു യാന്‍കിയുമായി ഒരു നിശാക്ലബ്ബില്‍ അതീവരഹസ്യമായി നടത്തുന്ന കൂടിക്കാഴ്ച എങ്ങിനെ സ്വകാര്യമായ ഒന്നാകും? – ഇതാണ് കോണ്‍ഗ്രസ് ഇനി ഉത്തരം പറയേണ്ട ഒരു ചോദ്യം. ഒട്ടേറെ രഹസ്യ ഇടപാടുകള്‍ നടക്കുന്ന, വി ഐപികളും വിവിഐപികളും ധാരാളമായി പങ്കെടുക്കുന്നതുമായ ഒരിടമാണ് കാഠ്മണ്ഡവിലെ ലോഡ് ഓഫ് ദ ഡ്രിങ്ക്സ് എന്നതും ഈ കൂടിക്കാഴ്ചയെക്കുറിച്ച് കൂടുതല്‍ ദുരൂഹത സൃഷ്ടിക്കുന്നു.

ഇന്ത്യാ വിരുദ്ധ കാഴ്ചപ്പാടുകള്‍ക്ക് പേര് കേട്ട പത്രപ്രവര്‍ത്തകയാണ് സുമ്നിമ ഉദാസ്. ഇവരുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ തന്നെയാണ് രാഹുല്‍ ഗാന്ധി പോയത് എന്നും കോണ്‍ഗ്രസ് യുവനേതാവ് രേവന്ത് റെഡ്ഡി സ്ഥിരീകരിച്ചിട്ടുണ്ട്.

അതേ സമയം ഇന്ത്യ ടുഡേ നടത്തിയ ഫാക്ട് ചെക്കില്‍ ഇക്കാര്യം നിഷേധിച്ചിരിക്കുകയാണ്. രാഹുല്‍ഗാന്ധി മെയ് രണ്ടിന് നടത്തിയ നിശാക്ലബ്ബ് സന്ദര്‍ശനത്തില്‍ അഞ്ചോ ആറോ ആളുകള്‍ മാത്രമാണ് കൂടെയുണ്ടായിരുന്നതെന്നാണ് ഇന്ത്യാ ടുഡേ സ്ഥിരീകരിക്കുന്നത്. നിശാക്ലബ്ബില്‍ രാഹുല്‍ ഗാന്ധി കണ്ടത് ചൈനീസ് അംബാസഡറായ യുവതിയെയല്ല, മറിച്ച് സുമ്നിമ ദാസ് എന്ന പത്രപ്രവര്‍ത്തകയായ വധുവിന്റെ സുഹൃത്തായ ഒരു സ്ത്രീയെയാണെന്നും ഇന്ത്യാ ടുഡേ സ്ഥിരീകരിക്കുന്നു. “രാഹുല്‍ഗാന്ധി ഇവിടെ ഒന്നരമണിക്കൂര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ചൈനീസ് എംബസിയില്‍ നിന്ന് ആരും അവിടെ സന്നിഹിതരല്ലായിരുന്നു”- ഇന്ത്യാ ടുഡേ ഫാക്ട് ചെക്ക് നടത്തിയതിന് ശേഷം പറയുന്നു.

കാഠ്മണ്ഡുവിലെ പ്രമുഖ പത്രമായ കാഠ്മണ്ഡു പോസ്റ്റ് പറയുന്നത് സുമ്നിമ ഉദാസിന്റെ വിവാഹം മെയ് 3നാണെന്നും കാഠ്മണ്ഡുവിലെ നിശാക്ലബ്ബില്‍ രാഹുല്‍ഗാന്ധി പങ്കെടുത്തത് മെയ് 5നാണെന്നുമാണ്. ഇതും വിവാഹത്തിന്റെ ഭാഗമായുള്ള നൈറ്റ് ക്ലബ്ബ് പരിപാടിയിലാണ് രാഹുല്‍ഗാന്ധി പങ്കെടുത്തതെന്ന കോണ്‍ഗ്രസിന്റെ വിശദീകരണം പൊളിക്കുന്ന വസ്തുതയാണ്.

Â

Â

Â

Â

Tags: രാഹുല്‍ഗാന്ധി നേതൃത്വംസുമ്നിമ ഉദാസ്നൈറ്റ് ക്ലബ്ോഡ് ഓഫ് ദ ഡ്രിങ്ക്സ്Rahul Gandhiനേപ്പാള്‍രാഹുല്‍ ഗാന്ധിNight party
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘കോൺഗ്രസിന്റെ സ്ത്രീവിരുദ്ധ മാനസികാവസ്ഥ പ്രകടമാക്കുന്നു’: വനിതാ സംവരണ ബില്ലിനെ എതിർത്ത രാഹുലിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

ബിജെപി വനിത എംപിമാരുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് (നടുവില്‍) ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ രക്ഷാ ഖാഡ്സെയും ബിജെപി എംപി ബാംസുരി സ്വരാജും അറസ്റ്റ് വരിയ്ക്കുന്നു (വലത്ത്)
India

ഇനി രാഹുല്‍ ഗാന്ധിയ്‌ക്ക് ഉറക്കമില്ലാ രാത്രികള്‍…. ബിജെപി വനിതാ നേതാക്കളുടെ രോഷം ഇരമ്പും; രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച്

India

രാഹുൽ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വം ഉണ്ടെന്ന കേസ് : ഹൈക്കോടതിയുടെ ഉത്തരവ് നിയമപരമായി നേരിടാൻ കോൺഗ്രസ്‌

India

സഭയില്‍ എങ്ങിനെ പെരുമാറണമെന്ന് രാഹുല്‍ ഗാന്ധി പ്രിയങ്കഗാന്ധിയില്‍ നിന്നെങ്കിലും പഠിക്കണമെന്ന് അമിത് ഷാ

India

സ്ത്രീകള്‍ക്ക് കൂടുതല്‍ അധികാരം കൈമാറുന്ന വനിതാ സംവരണബില്ലിനെ തോല്‍പിച്ച് രാഹുല്‍ ഗാന്ധിയും കൂട്ടരും; വേദനയോടെ മോദിയും അമിത്ഷായും

പുതിയ വാര്‍ത്തകള്‍

നാവിക ഉപരോധം നീക്കാതെ അമേരിക്കയുമായി ചര്‍ച്ചയില്ലെന്ന് ഇറാന്‍,ഇറാന് അവസാന അവസരം, വഴങ്ങിയില്ലെങ്കില്‍ എല്ലാം തകര്‍ക്കുമെന്ന് ട്രംപ്

വിരുദുനഗറിൽ പടക്കനിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ 18 പേർ മരിച്ചു, :  ആറ് പേർക്ക് ഗുരുതര പരിക്ക്

പൊലീസുകാരനെന്ന് പറഞ്ഞ് തിരുത്തിയ ലോട്ടറി ടിക്കറ്റ് നല്‍കി വില്‍പ്പനക്കാരെ കബളിപ്പിച്ച് പണം തട്ടിയ ആള്‍ക്കായി അന്വേഷണം

മന്തി പ്ലേറ്റിന് മുന്നില്‍ ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രം പ്രചരിപ്പിച്ച മലപ്പുറത്തെ ഹോട്ടല്‍ ഉടമകള്‍ അറസ്റ്റില്‍

കുംഭമേള വൈറല്‍ താരം ഗര്‍ഭിണി ; യാത്ര ചെയ്യാനാകില്ല , ചോദ്യം ചെയ്യലിന് എത്താനാകില്ലെന്ന് ഫർമാൻ ഖാൻ

പ്രതികരിക്കാൻ മറന്ന കശ്മീരി ഹിന്ദുക്കൾ അന്ന് ജീവനും കൊണ്ട് പലായനം ചെയ്തു : ഇന്ന് പ്രതികരണശേഷിയില്ലാത്ത കേരളത്തിലെ ഹിന്ദുക്കളെ കാത്തിരിക്കുന്നത് ?

കടലില്‍ യാത്ര ചെയ്യുമ്പോള്‍ ശബ്ദവീചികള്‍ പുറപ്പെടുവിക്കാതിരിക്കാന്‍ കപ്പലിന്‍റെ ബോഡി റബ്ബര്‍ ടൈലില്‍ പൊതിയുന്ന എഞ്ചിനീയറിംഗ് സാങ്കേതിക വിദ്യ കൈവരിച്ച് ഇന്ത്യ

റഡാറുകള്‍ അറിയാതെ മുങ്ങിക്കപ്പലിന് കടലില്‍ പതുങ്ങിയിരിക്കാന്‍ സഹായിക്കുന്ന സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യയുമായി ഇന്ത്യ, ഒരുക്കുന്നത് റബ്ബര്‍ ടൈല്‍ കവചം

ചൂടിന് ആശ്വാസമായി കൊച്ചിയില്‍ വേനല്‍ മഴ, വയനാട്ടിലും ഇടുക്കിയിലും മഴ പെയ്തു

ദേ, ഇങ്ങനെയൊരു പ്രധാനമന്ത്രിയോ?! വഴിക്കടയിൽനിന്ന് മലരു വാങ്ങി, കുട്ടികളുമായി പങ്കിട്ട് തിന്ന് നരേന്ദ്രമോദി, ബംഗാൾ പര്യടനം ഹിറ്റാകുന്നു…

വയനാട് ടൗണ്‍ഷിപ്പിലെ വീട്ടിലെ വിള്ളല്‍ പരിശോധന: മന്ത്രി രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മന്‍ എം എല്‍ എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.