Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുല്‍ ഗാന്ധിയോടൊപ്പം നിശാക്ലബ്ബില്‍ വന്നത് ചൈനീസ് അംബാസഡറെന്ന് കോണ്‍ഗ്രസ് നേതാവ് ; അല്ലെന്ന് ഫാക്ട് ചെക് നടത്തി ഇന്ത്യാ ടുഡേ

നേപ്പാള്‍ സ്വദേശിനിയായ പത്രപ്രവര്‍ത്തക സുമ്നിമ ഉദാസിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ രാഹുല്‍ഗാന്ധി എന്തിനാണ് അതിന് ശേഷം കാഠ്മണ്ഡുവിലെ പ്രമുഖ നിശാക്ലബ്ബില്‍ നേപ്പാളിലെ ചൈനീസ് അംബാസഡറായ ഹൂ യാന്‍കി എന്ന യുവതിയുമായി കൂടിക്കാഴ്ച നടത്തിയത് എന്നതില്‍ ദുരൂഹത ഏറുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2022, 04:48 pm IST
in India
നേപ്പാളിലെ ചൈനീസ് അംബാസഡന്‍ ഹു യാന്‍കി(ഇടത്ത്) രേവന്ത് റെഡ്ഡ് രാഹുല്‍ഗാന്ധിയോടൊപ്പം (വലത്ത്)

നേപ്പാളിലെ ചൈനീസ് അംബാസഡന്‍ ഹു യാന്‍കി(ഇടത്ത്) രേവന്ത് റെഡ്ഡ് രാഹുല്‍ഗാന്ധിയോടൊപ്പം (വലത്ത്)

ന്യൂദല്‍ഹി: നേപ്പാളിലെ നിശാക്ലബ്ബില്‍ പോയ രാഹുല്‍ ഗാന്ധിയെ അനുഗമിച്ചിരുന്ന സ്ത്രീ നേപ്പാളിലെ ചൈനീസ് അംബാസഡറായിരുന്നുവെന്ന കോണ്‍ഗ്രസ് എംപി രേവന്ത് റെഡ്ഡിയുടെ പ്രസ്താവന കൂടുതല്‍ വിവാദക്കൊടുങ്കാറ്റ് ഉയര്‍ത്തുകയാണ്. നേപ്പാള്‍ സ്വദേശിനിയായ പത്രപ്രവര്‍ത്തക സുമ്നിമ ഉദാസിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ രാഹുല്‍ഗാന്ധി എന്തിനാണ് അതിന് ശേഷം കാഠ്മണ്ഡുവിലെ പ്രമുഖ നിശാക്ലബ്ബില്‍ നേപ്പാളിലെ ചൈനീസ് അംബാസഡറായ ഹൂ യാന്‍കി എന്ന യുവതിയുമായി കൂടിക്കാഴ്ച നടത്തിയത് എന്നതില്‍ ദുരൂഹത ഏറുകയാണ്.

എന്തെങ്കിലും രാഷ്‌ട്രീയ ഗുഢാലോചനയായിരുന്നോ രാഹുല്‍ഗാന്ധിയുടെ ലക്ഷ്യമെന്ന ചോദ്യവും ഇതോടെ ഉയരുകയാണ്. ഒരു സ്ത്രീയുമായി രാത്രി നൈറ്റ് ക്ലബ്ബില്‍ രഹസ്യകൂടിക്കാഴ്ച നടത്തിയ അവിവാഹിതനായ രാഹുല്‍ഗാന്ധിയുടെ സ്വകാര്യ ജീവിത്തിലെ സദാചാരമുഖവും ചര്‍ച്ചാവിഷയമാകുന്നു.Â

തികച്ചും വ്യക്തിപരമായ ഒരു ചടങ്ങില്‍ പങ്കെടുക്കാനാണ് രാഹുല്‍ഗാന്ധി നേപ്പാളിലേക്ക് പോയത് എന്ന കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയുടെ വിശദീകരണവും പാളുകയാണ്. കാരണം നേപ്പാളിലെ ചൈനീസ് അംബാസഡറായ ഹു യാന്‍കിയുമായി ഒരു നിശാക്ലബ്ബില്‍ അതീവരഹസ്യമായി നടത്തുന്ന കൂടിക്കാഴ്ച എങ്ങിനെ സ്വകാര്യമായ ഒന്നാകും? – ഇതാണ് കോണ്‍ഗ്രസ് ഇനി ഉത്തരം പറയേണ്ട ഒരു ചോദ്യം. ഒട്ടേറെ രഹസ്യ ഇടപാടുകള്‍ നടക്കുന്ന, വി ഐപികളും വിവിഐപികളും ധാരാളമായി പങ്കെടുക്കുന്നതുമായ ഒരിടമാണ് കാഠ്മണ്ഡവിലെ ലോഡ് ഓഫ് ദ ഡ്രിങ്ക്സ് എന്നതും ഈ കൂടിക്കാഴ്ചയെക്കുറിച്ച് കൂടുതല്‍ ദുരൂഹത സൃഷ്ടിക്കുന്നു.

ഇന്ത്യാ വിരുദ്ധ കാഴ്ചപ്പാടുകള്‍ക്ക് പേര് കേട്ട പത്രപ്രവര്‍ത്തകയാണ് സുമ്നിമ ഉദാസ്. ഇവരുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ തന്നെയാണ് രാഹുല്‍ ഗാന്ധി പോയത് എന്നും കോണ്‍ഗ്രസ് യുവനേതാവ് രേവന്ത് റെഡ്ഡി സ്ഥിരീകരിച്ചിട്ടുണ്ട്.

അതേ സമയം ഇന്ത്യ ടുഡേ നടത്തിയ ഫാക്ട് ചെക്കില്‍ ഇക്കാര്യം നിഷേധിച്ചിരിക്കുകയാണ്. രാഹുല്‍ഗാന്ധി മെയ് രണ്ടിന് നടത്തിയ നിശാക്ലബ്ബ് സന്ദര്‍ശനത്തില്‍ അഞ്ചോ ആറോ ആളുകള്‍ മാത്രമാണ് കൂടെയുണ്ടായിരുന്നതെന്നാണ് ഇന്ത്യാ ടുഡേ സ്ഥിരീകരിക്കുന്നത്. നിശാക്ലബ്ബില്‍ രാഹുല്‍ ഗാന്ധി കണ്ടത് ചൈനീസ് അംബാസഡറായ യുവതിയെയല്ല, മറിച്ച് സുമ്നിമ ദാസ് എന്ന പത്രപ്രവര്‍ത്തകയായ വധുവിന്റെ സുഹൃത്തായ ഒരു സ്ത്രീയെയാണെന്നും ഇന്ത്യാ ടുഡേ സ്ഥിരീകരിക്കുന്നു. “രാഹുല്‍ഗാന്ധി ഇവിടെ ഒന്നരമണിക്കൂര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ചൈനീസ് എംബസിയില്‍ നിന്ന് ആരും അവിടെ സന്നിഹിതരല്ലായിരുന്നു”- ഇന്ത്യാ ടുഡേ ഫാക്ട് ചെക്ക് നടത്തിയതിന് ശേഷം പറയുന്നു.

കാഠ്മണ്ഡുവിലെ പ്രമുഖ പത്രമായ കാഠ്മണ്ഡു പോസ്റ്റ് പറയുന്നത് സുമ്നിമ ഉദാസിന്റെ വിവാഹം മെയ് 3നാണെന്നും കാഠ്മണ്ഡുവിലെ നിശാക്ലബ്ബില്‍ രാഹുല്‍ഗാന്ധി പങ്കെടുത്തത് മെയ് 5നാണെന്നുമാണ്. ഇതും വിവാഹത്തിന്റെ ഭാഗമായുള്ള നൈറ്റ് ക്ലബ്ബ് പരിപാടിയിലാണ് രാഹുല്‍ഗാന്ധി പങ്കെടുത്തതെന്ന കോണ്‍ഗ്രസിന്റെ വിശദീകരണം പൊളിക്കുന്ന വസ്തുതയാണ്.

Â

Â

Â

Â

Tags: Rahul Gandhiനേപ്പാള്‍രാഹുല്‍ ഗാന്ധിNight partyരാഹുല്‍ഗാന്ധി നേതൃത്വംസുമ്നിമ ഉദാസ്നൈറ്റ് ക്ലബ്ോഡ് ഓഫ് ദ ഡ്രിങ്ക്സ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

India

രാഹുല്‍ ഗാന്ധി സ്റ്റാലിനെ അണ്ണാ എന്ന് വിളിച്ചു, ഇപ്പോള്‍ വിജയിനെ തമ്പീ എന്നും…കോണ്‍ഗ്രസിന് തമിഴ്നാട്ടില്‍ കട്ടപ്പ ഇമേജുമായി രാഹുല്‍ഗാന്ധി

Kerala

മോദിയ്‌ക്കെതിരെ നാവിട്ടടിക്കാന്‍ അറിയാം…രാഹുല്‍ ഗാന്ധിയ്‌ക്ക് ജമാ അത്തെ ഇസ്ലാമിയെയും മുസ്ലിംലീഗിനെയും പേടി

Kerala

കെ.സി. വേണുഗോപാല്‍ എന്തുകൊണ്ട് മുഖ്യമന്ത്രിക്കസേരയ്‌ക്ക് ശ്രമിക്കുന്നു?

India

രാഹുല്‍ ഗാന്ധിയെക്കൊണ്ട് വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകളും ചൊല്ലിച്ച് വിജയ്

പുതിയ വാര്‍ത്തകള്‍

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

മുഖ്യമന്ത്രി ആരായാലും ആ ദേഹത്തിന്റെ ആദ്യ ദര്‍ശനം പാണക്കാട്ടേക്ക്: കെ. സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.