Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പഴയ ലൈസന്‍സ് തന്നെയാണ് വ്യാപാര സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്, പരിശോധന നടത്താനും ഉദ്യോഗസ്ഥരില്ല; കുടിവെള്ളം പരിശോധിക്കാന്‍ വേണം ഒരു മാസം

ഭക്ഷണത്തില്‍ മായം കലര്‍ന്നിട്ടുണ്ടോയെന്ന പരിശോധനയ്‌ക്കായി സംസ്ഥാനത്ത് മൂന്ന് ലാബുകളാണ് പ്രവര്‍ത്തിക്കുന്നത്. ഫുഡ് സേഫ്റ്റി വിഭാഗം സംസ്ഥാനത്താകെയെടുക്കുന്ന ഭക്ഷ്യ സാമ്പിളുകള്‍ പരിശോധിക്കാന്‍ ഈ മൂന്ന് ലാബുകളിലാണ് എത്തിക്കേണ്ടത്. സാമ്പിളുകള്‍ നടപടിക്രമങ്ങള്‍ കഴിഞ്ഞ് ലാബുകളില്‍ എത്താന്‍ ഒരാഴ്ചയെങ്കിലുമെടുക്കും. പരിശോധന നടത്തി ഫലം വരാന്‍ രണ്ടാഴ്ചയില്‍ അധികവും.

അജി ബുധനൂര്‍ by അജി ബുധനൂര്‍
May 5, 2022, 03:27 pm IST
in Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് കുടിവെള്ളത്തിലെ കോളിഫോം ബാക്ടീരിയ പരിശോധിക്കുന്നതിനും ഭക്ഷ്യ സുരക്ഷാ വകുപ്പിന് വേണ്ടത് 30 ദിവസം. എത്രയും പെട്ടെന്ന് പരിശോധനാഫലം ലഭിക്കേണ്ടപ്പോഴാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ അനാസ്ഥ കാരണം ഇത്ര സമയമെടുക്കുന്നത്. ഇതിനകം അശുദ്ധ ജലം കുടിച്ച് ജനങ്ങളുടെ ആരോഗ്യ സ്ഥിതി മോശമാകും. Â

ഭക്ഷണത്തില്‍ മായം കലര്‍ന്നിട്ടുണ്ടോയെന്ന പരിശോധനയ്‌ക്കായി സംസ്ഥാനത്ത് മൂന്ന് ലാബുകളാണ് പ്രവര്‍ത്തിക്കുന്നത്. ഫുഡ് സേഫ്റ്റി വിഭാഗം സംസ്ഥാനത്താകെയെടുക്കുന്ന ഭക്ഷ്യ സാമ്പിളുകള്‍ പരിശോധിക്കാന്‍ ഈ മൂന്ന് ലാബുകളിലാണ് എത്തിക്കേണ്ടത്. സാമ്പിളുകള്‍ നടപടിക്രമങ്ങള്‍ കഴിഞ്ഞ് ലാബുകളില്‍ എത്താന്‍ ഒരാഴ്ചയെങ്കിലുമെടുക്കും. പരിശോധന നടത്തി ഫലം വരാന്‍ രണ്ടാഴ്ചയില്‍ അധികവും.

ശേഖരിക്കുന്ന സാമ്പിളിലും തിരിമറി വ്യാപകമാണ്. ഭക്ഷണ പദാര്‍ഥങ്ങളില്‍ മായം കലര്‍ത്തിയാല്‍ ശിക്ഷ ഉറപ്പാണ്. പിഴയോ ജയിലോ ശിക്ഷയായി ലഭിക്കാം. ഇതറിയാവുന്ന വ്യാപാരികള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ശേഖരിക്കുന്ന സാമ്പിളുകള്‍ അതേ രീതിയില്‍ ലാബില്‍ എത്താതിരിക്കാനുള്ള സംവിധാനങ്ങളും ഉറപ്പുവരുത്തും. പാക്കറ്റ് ഫുഡാണെങ്കില്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ദ്വാരമുണ്ടാക്കും. മറ്റു ഭക്ഷ്യ വസ്തുക്കളാണെങ്കില്‍ പാക്കറ്റില്‍ ഇരുന്ന് കേടുവരുന്ന തരത്തിലായിരിക്കും ലാബുകളില്‍ എത്തിക്കുക. ഇതോടെ പരിശോധനാഫലം വ്യക്തമാകില്ലെന്ന കാരണം പറഞ്ഞ് സാമ്പിളുകള്‍ തിരികെ മടക്കാറാണ് പതിവ്. Â

സംസ്ഥാനത്ത് കൊട്ടിഘോഷിച്ച് പച്ചക്കൊടി കാട്ടിയ മൊബൈല്‍ ലാബിന്റെ പ്രവര്‍ത്തനവും ഏതാണ്ട് നിലച്ച മട്ടാണ്. എണ്ണയും പാലുമല്ലാതെ മറ്റ് ഭക്ഷ്യവസ്തുക്കള്‍ പരിശോധിക്കാനുള്ള സംവിധാനങ്ങള്‍ ലാബിലില്ല. എറണാകുളത്ത് പുഴുവരിച്ച മത്സ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് മത്സ്യം കേടു കൂടാകാതെ സൂക്ഷിക്കാന്‍ അമോണിയ കലര്‍ന്ന ഐസ് ഉപയോഗിക്കുന്നുവെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് കണ്ടെത്തിയിരുന്നു. അമോണിയ ഐസ് ഉപയോഗിക്കുന്ന വ്യാപാര സ്ഥാപനങ്ങളെയും കണ്ടെത്തി. Â എന്നാല്‍ ആരും ശിക്ഷിക്കപ്പെട്ടില്ല. രാഷ്‌ട്രീയ ഇടപെടലിനെ തുടര്‍ന്ന് പരിശോധനകളും നിലച്ചു.

Tags: keralasafetyഭക്ഷ്യസുരക്ഷാ വകുപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

പുതിയ വാര്‍ത്തകള്‍

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം; തൃശൂർ സ്വദേശിയ്‌ക്ക് ദാരുണാന്ത്യം, അപകടം കിളിമാനൂർ പാപ്പാലയിൽ

തുടങ്ങാത്ത ഹോട്ടലിന് 17 ലക്ഷം ചെലവഴിച്ചു! പിന്നിൽ സജിചെറിയാനുമായി ബന്ധമുള്ള ഉദ്യോ​ഗസ്ഥരെന്ന് ആരോപണം; മത്സ്യഫെഡ് അഴിമതിയിൽ അന്വേഷണം

ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ജഡ്ജിക്കും പോലീസിനുമെതിരെ ആത്മഹത്യാക്കുറിപ്പ്

‘ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ല’: ശ്വേതാ മേനോൻ

കോഴിക്കോട് യുവാവിനെ കിടപ്പുമുറിയിൽ കൊലപ്പെടുത്തിയ സംഭവം: ബന്ധുവായ 22കാരൻ അറസ്റ്റിൽ

സിക്കിമിൽ തുരങ്ക നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ; ഏഴ് മരണം, നിരവധി പേർ കുടുങ്ങി കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു

കള്ളന്‍ വിജയന്‍ ലേഖനം, പിന്നാലെ ദേശാഭിമാനിയില്‍ അസാധാരണ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയുള്ള ന്യൂസ് എഡിറ്ററുടെ മുറിപൂട്ടി; താക്കോല്‍ കൊടുക്കുന്നില്ല

പാലാ നഗരസഭയിൽ ഇന്ന് നിർണ്ണായക വിധി; ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെയുള്ള അവിശ്വാസ പ്രമേയം ചർച്ചയ്‌ക്ക്

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ചില സ്പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി

ഇടതുപക്ഷം തകര്‍ന്നടിയാത്തത് സംന്യാസിവര്യന്മാരുടെ പങ്ക് അംഗീകരിച്ചതിനാല്‍: പ്രൊഫ. എം.ജി. ശശിഭൂഷണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.