Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പൂരം ‘പൊടിപൊടിക്കാന്‍’ വര്‍ണക്കുടകള്‍ ഒരുങ്ങിക്കഴിഞ്ഞു… സ്‌പെഷ്യല്‍ക്കുടകള്‍ രഹസ്യമാക്കി പാറമേക്കാവും തിരുവമ്പാടിയും

വസന്തന്‍ കുന്നത്തങ്ങാടിയുടെ നേതൃത്വത്തിലുള്ള ഇരുപതോളം പേരടങ്ങുന്ന സംഘമാണ് പാറമേക്കാവ് ദേവസ്വത്തിന് കുടകളൊരുക്കുന്നത്. നാല്‍പ്പതിലധികം വര്‍ഷമായി വസന്തന്‍ കുടനിര്‍മാണത്തിന് പാറമേക്കാവിലുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2022, 10:57 am IST
in Thrissur

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണങ്ങളില്‍ ഒന്നാണ് കുടമാറ്റം. കഴിഞ്ഞ വര്‍ഷം കൊവിഡ് മഹാമാരി ആഞ്ഞടിച്ചപ്പോള്‍ പൂരം പോലും ചടങ്ങിലൊതുങ്ങി. പക്ഷേ ഇത്തവണ പൂര പ്രേമികള്‍ നിറഞ്ഞ പ്രതീക്ഷയിലാണ്. പൂരപ്രേമികളുടെ കണ്ണും മനസും നിറയ്‌ക്കുന്ന കൂടമാറ്റത്തിനുള്ള വര്‍ണ്ണക്കുടകളുടെ ഒരുക്കത്തില്‍ തിരുവമ്പാടി-പാറമേക്കാവ് വിഭാഗങ്ങളുടെ ചമയപ്പുരകള്‍ സജീവം.  

പൂരനാളില്‍ അസ്തമയ സൂര്യന്റെ പൊന്‍കിരണങ്ങള്‍ പതിക്കുന്ന സായം സന്ധ്യയില്‍ തെക്കേ ഗോപുരനടയില്‍ ഇരു ഭഗവതിമാരും അഭിമുഖമായി നില്‍ക്കുമ്പോള്‍ നടക്കുന്ന കുടമാറ്റത്തിനുള്ള വര്‍ണ്ണശോഭ വിടര്‍ത്തുന്ന കുടകള്‍ക്ക് പുറമേ കരിവീരന്‍മാര്‍ക്ക് സൂര്യശോഭ പകരുന്ന നെറ്റിപ്പട്ടങ്ങളും ആനകള്‍ക്കുള്ള ആടയാഭരണങ്ങളുടെ ഒരുക്കങ്ങളും അവസാന ഘട്ടത്തിലാണ്. പൂരത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ വര്‍ണക്കുടകളുടെ. നിര്‍മ്മാണം പൂരത്തിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ ആരംഭിക്കും. വര്‍ണക്കുടകളും കുടമാറ്റത്തിന് മത്സരിക്കാനുള്ള സ്പെഷ്യല്‍ കുടകളും എല്ലാമായി അണിയറയില്‍ തിരക്കോട് തിരക്കാണിപ്പോള്‍.

തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങള്‍ കുടമാറ്റത്തിനുള്ള രഹസ്യകുടകള്‍ അണിയറയില്‍ ഒരുക്കി കഴിഞ്ഞു. വസന്തന്‍ കുന്നത്തങ്ങാടിയുടെ നേതൃത്വത്തിലുള്ള ഇരുപതോളം പേരടങ്ങുന്ന സംഘമാണ് പാറമേക്കാവ് ദേവസ്വത്തിന് കുടകളൊരുക്കുന്നത്. നാല്‍പ്പതിലധികം വര്‍ഷമായി വസന്തന്‍ കുടനിര്‍മാണത്തിന് പാറമേക്കാവിലുണ്ട്. പുരുഷോത്തമന്‍ അരണാട്ടുകരയാണ് തിരുവമ്പാടി വിഭാഗത്തിനായി കുടകള്‍ ഒരുക്കുന്നത്. പുരുഷോത്തമന്‍ 43 വര്‍ഷമായി ഈ രംഗത്തുണ്ട്.  

ഇതുവരെ 45 സെറ്റോളം കുടകള്‍ നിര്‍മിച്ചു കഴിഞ്ഞു. ഇനിയും 10 സെറ്റോളം കുടകള്‍ കൂടി നിര്‍മിക്കുമെന്ന് പുരുഷോത്തമന്‍ പറഞ്ഞു. ഒരു സെറ്റില്‍ 15 കുടകളുണ്ടാകും. വെല്‍വെറ്റ്, സാറ്റിന്‍, ബ്രൊക്കേഡ് തുടങ്ങി കാണാന്‍ ഭംഗിയുള്ള തുണികളാണ് ഇതിനായി ഉപയോഗിക്കുക. സാധാരണ ഡിസൈനുകനുള്ള ഒരു കുട തയ്യാറാക്കാന്‍ ഒന്നര ദിവസമെങ്കിലും എടുക്കും.. സ്‌പെഷ്യല്‍ കുടകള്‍ ഇല്ലാതെ തന്നെ 40 സെറ്റിലധികം കുടകള്‍ മുന്‍ വര്‍ഷങ്ങളില്‍ ഉണ്ടാക്കിയിരുന്നു.  

പരസ്യപ്പെടുത്താതെ കുടമാറ്റ സമയത്തു മാത്രം പുറത്തെടുക്കുന്നവയെ സ്‌പെഷ്യല്‍ കുടകളെന്നാണ് അറിയപ്പെടുന്നത്. തിരുവമ്പാടിയിലും പാറമേക്കാവിലും ഇത്തരം കുടകളില്‍ ഒന്നോ, രണ്ടോ ഇനം അന്നേ ദിവസം നടക്കുന്ന ചമയ പ്രദര്‍ശനത്തില്‍ മാത്രമാണ് പുറത്തെടുക്കുക. തുണിത്തരമനുസരിച്ച് ഒരു സെറ്റിന് 3500 രൂപ മുതല്‍ 7,500 രൂപയില്‍ അധികം ചെലവ് വരും. എന്നാല്‍ തുണികളും നിര്‍മാണസാമഗ്രികളും വ്യത്യസ്തമാകുന്നതോടെ കുടയുടെ വില മൂന്നിരട്ടിയാകും. മുംബൈയില്‍ നിന്നും സൂറത്തില്‍ നിന്നുമാണ് തുണിത്തരങ്ങള്‍ ഇതിനായി എത്തിക്കുന്നത്.  

ഇരു ദേവസ്വങ്ങളുടെയും ചമയ കമ്മിറ്റികള്‍ അവിടങ്ങളില്‍ നേരിട്ട് പോയി സാമഗ്രികള്‍ എടുക്കുകയും തുണികളില്‍ സ്വീകന്‍സും പ്രിന്റിങ്ങിലൂടെയുമുള്ള ചിത്രങ്ങളും തുന്നിപ്പിടിപ്പിക്കുകയുമാണ് ചെയ്യുന്നത്. 45 മുതല്‍ 50 സെറ്റ് കുടകള്‍ വരെ കുടമാറ്റത്തില്‍ മാറ്റാറുണ്ട്. ഇത്തവണ ഇത് 65 സെറ്റ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags: festivalതൃശൂര്‍ പൂരംPooramThrissur
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണ്ടും കാട്ടാന ആക്രമണം; തൃശൂരിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു

ഇടഞ്ഞോടിയ ശിവംലക്ഷ്മി അയ്യപ്പന്‍, ആനയുടെ ആക്രമണത്തില്‍ തകര്‍ന്ന കാറിന് സമീപം സംഗീത
Kerala

കൊലവിളിയുമായി കൊമ്പന്‍, മരണത്തെ നേരില്‍ക്കണ്ട നടുക്കത്തില്‍ സംഗീത

Kerala

ഫോട്ടോഷൂട്ടിനായി തൃശൂരിൽ എത്തിച്ച ആന ഇടഞ്ഞു; നിരവധി വാഹനങ്ങൾ തകർത്തു, വീടുകളുടെ മതിലും തകർത്തു

Kerala

പി.കെ. കൃഷ്ണദാസ് കാട്ടാക്കടയില്‍ ഡാര്‍ക് ഹോഴ്സാകുമോ? അനൂപ് ആന്‍റണിയും പത്മജയും തിരുവല്ലയും തൃശൂരും തൂക്കുമോ?

Kerala

മംഗളാദേവി ഒരുങ്ങി; ചിത്രാപൗര്‍ണമി ഉത്സവം നാളെ, കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണമെന്ന് കളക്ടര്‍

പുതിയ വാര്‍ത്തകള്‍

‘ജിഹാദി’ എന്ന് വിളച്ചു എന്നതും മതപരിവര്‍ത്തന ആരോപണവും ‘വിക്ടിം കാര്‍ഡ്’ കളിക്കാന്‍ കൂട്ടിച്ചേര്‍ത്തതോ? ഉരയാടാതെ ടിനി ടോം

കൊച്ചി മറൈന്‍ ഡ്രൈവില്‍  ‘കോക്രാച്ച് ജനതാപാർട്ടി’ ദക്ഷിണേന്ത്യന്‍ സംഗമത്തിന് ആഹ്വാനം; ആരും എത്തിയില്ല, നിരീക്ഷിച്ച് കേന്ദ്ര ഇന്‍റലിജന്‍സ്

ദീപ നിശാന്ത് കല്ലാച്ചി വായിക്കുന്നു (ഇടത്ത്) മീര (നടുവില്‍) ഹരിത സാവിത്രി (വലത്ത്)

നോവല്‍ മോഷണം എന്ന ആരോപണം മീരയ്‌ക്കെതിരെയാണെങ്കിലും സമൂഹമാധ്യമങ്ങളില്‍ ആക്രമണം ദീപാ നിശാന്തിനെതിരെ, ‘മീരേച്ചി ദീപയടി നടത്തി’

അങ്ങനെ വരട്ടെ , മമത ബാനർജിയുടെ ഇസ്ലാം പ്രീണനം പെട്ടെന്ന് തുടങ്ങിയതല്ല ; സമൂഹമാധ്യമങ്ങളിൽ ചർച്ചയായി ആ തിരിച്ചറിയൽ കാർഡ്

കോൺഗ്രസിനെ വിശ്വസിക്കാൻ പറ്റില്ല ; എസ് ഡി പി ഐയ്‌ക്ക് വോട്ട് നൽകണമെന്ന് പറഞ്ഞ് കർണാടക മന്ത്രി ; കോൺഗ്രസിലെ ഇസ്ലാമിസ്റ്റുകൾ എസ്ഡിപിഐയ്‌ക്കൊപ്പം തന്നെ

ഹിജാബ് അനുവദിച്ച സർക്കാർ കാവി വിലക്കി ; കർണാടകയിൽ ട്രെൻഡിംഗായി കാവി ഷാൾ കാമ്പെയ്ൻ ; കാവി ധരിച്ചെത്തുക ആയിരക്കണക്കിന് വിദ്യാർത്ഥികൾ

എസ് എഫ് ഐക്കാരോട് റോഡില്‍ കുത്തിയിരുന്ന് സമരം ചെയ്യാന്‍ കല്‍പിക്കുന്ന എ.എ. റഹിം (ഇടത്ത്) എസ് എഫ് ഐക്കാരെ പൊലീസ് തല്ലുമ്പോള്‍ ഓടിരക്ഷപ്പെടുന്ന എ.എ. റഹിം. (വലത്ത്)

എയറിലായി എ.എ. റഹിം…കേരളസര്‍വ്വകലാശാല തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ലാത്തിച്ചാര്‍ജ്ജില്‍ എസ് എഫ് ഐക്കാരെ തല്ലുകൊള്ളിച്ചു, തല്ലുകൊള്ളാതെ സ്വയം സേഫായി

ലൗ ജിഹാദിന് വഴങ്ങിയില്ല : പ്ലസ്ടു വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു ; പ്രതി ആഷിക് അലിയെ അസം പൊലീസ് വെടിവച്ച് കൊന്നു

കമ്മികൾ ശരിക്കും സൈക്കോകളോ? നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ പഠിക്കുന്ന എല്‍പി സ്കൂളില്‍ സമരാഹ്വാനം ചെയ്യുന്ന ചെഗുവേരയുടെ ബാനര്‍

ഗള്‍ഫിലെ പ്രതിസന്ധി മൂര്‍ച്ഛിക്കും;യുഎസുമായുള്ള സമാധാനചര്‍ച്ചയില്‍നിന്നും ഇറാന്‍ പിന്‍മാറി; കാരണം ഇസ്രയേലിന്റെ ലെബനോന്‍ ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.