Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദല്‍ഹി കലാപത്തിലെ മുഖ്യസൂത്രധാരൻ അൻസാര്‍ ആംആദ്മി പ്രവര്‍ത്തകനെന്ന് ബിജെപി; പിടിക്കപ്പെട്ടപ്പോള്‍ ബിജെപിയെ കുറ്റംചാര്‍ത്തി രക്ഷപ്പെടാന്‍ ആപ്

ജഹാംഗീർപുരിയിൽ ഹനുമാൻ ജയന്തി അക്രമത്തിന്റെ മുഖ്യസൂത്രധാരനായ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന അൻസാർ ആം ആദ്മി പ്രവര്‍ത്തകനെന്ന് ബിജെപി നേതാവ്. എംപി മനോജ് തിവാരിയാണ് ഈ ആരോപണവുമായി രംഗത്തെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2022, 11:15 pm IST
in India

ന്യൂഡൽഹി: ജഹാംഗീർപുരിയിൽ ഹനുമാൻ ജയന്തി അക്രമത്തിന്റെ മുഖ്യസൂത്രധാരനായ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന അൻസാർ ആം ആദ്മി പ്രവര്‍ത്തകനെന്ന് ബിജെപി നേതാവ്. എംപി മനോജ് തിവാരിയാണ് ഈ ആരോപണവുമായി രംഗത്തെത്തിയത്.  

‘ഹനുമാന്‍ ജയന്തിക്ക് നേരെ നടന്ന ആക്രമണത്തിലെ മുഖ്യപ്രതി അന്‍സാര്‍ ആംആദ്മി പ്രവര്‍ത്തകനാണെന്ന് അറിയുന്നു. ഇതിന് തെളിവായി ഫോട്ടോകളുണ്ട്. 2020ലെ ദല്‍ഹി കലാപത്തിലെ ആസൂത്രകന്‍ താഹിര്‍ ഹുസ്സൈനും ആപ് പ്രവര്‍ത്തകനാണ്. ആപ് ഒരു കലാപം സൃഷ്ടിക്കാനുള്ള ഫാക്ടറിയാണോ നടത്തുന്നത്?’- ബിജെപി എംപി മനോജ് തിവാരി ചോദിച്ചു.

പിന്നീട് ദല്‍ഹിയിലെ ബിജെപി വക്താവ് പ്രവീണ്‍ ശങ്കര്‍ കപൂറും ഇതേ വാദവുമായി രംഗത്തെത്തി. ഇക്കാര്യം ചൂണ്ടിക്കാണിച്ച് അദ്ദേഹം ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കത്തെഴുതി:’ആപ് പ്രവര്‍ത്തകനാണ് അക്രമത്തിന് പിന്നിലെന്ന് വ്യക്തമായ സൂചനകള്‍ ഉള്ളതിനാല്‍ ആപ് നേതൃത്വത്തില്‍ നിന്നും മറുപടി ആവശ്യമാണ്’- പ്രവീണ്‍ ശങ്കര്‍ കപൂര്‍ കത്തില്‍ ആവശ്യപ്പെട്ടു.

ഇതോടെയാണ് ആംആദ്മിയുടെ തേനീച്ചക്കൂട് ഇളകിയത്. പിടിക്കപ്പെടുന്നു എന്ന തോന്നലുണ്ടായതോടെ ആപ് നേതാക്കള്‍ ഓരോരുത്തരായി ബിജെപിയെ കുറ്റപ്പെടുത്തുകയാണ്. ഇപ്പോള്‍ അന്‍സാര്‍ ബിജെപി പ്രവര്‍ത്തകനാണെന്ന ആരോപണമാണ് ആപ് നേതാക്കള്‍ ഉന്നയിക്കുന്നത്. ആപ് എംഎല്‍എ അതിഷി ആരോപിച്ചത് അന്‍സാര്‍ ഒരു ബിജെപി നേതാവാണെന്നാണ്.  ഇക്കാര്യത്തില്‍ ആപിന് പിന്തുണയുമായി ബിജെപിയ്‌ക്കെതിരെ എന്‍ഡിടിവി ചാനല്‍ വന്‍പ്രചാരവേല സംഘടിപ്പിക്കുന്നുണ്ട്. 

എന്തായാലും പിടിയിലായ അന്‍സാര്‍ ദല്‍ഹിയിലെ വൻ തോക്കാണ്.  ആഡംബര ജീവിതം നയിക്കുന്ന ഇയാൾ തോക്കുപിടിച്ച് നിൽക്കുന്നതും സ്വർണചെയിൻ ധരിച്ചു പാനീയങ്ങൾ നുണയുന്നതിന്റെയും  ഫോട്ടോകള്‍ ദേശീയമാദ്ധ്യമങ്ങൾ പുറത്തുവിട്ടിരിക്കുകയാണ്. കൂടാതെ അനധികൃതമായി ആയുധം കൈവശം വച്ചതുൾപ്പെടെ അൻസാറിനെതിരെ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

Tags: രാം നവമിജഹാംഗീര്‍ പുരിഹനുമാന്‍ ജയന്തിഐഎസ്ജഹാംഗീര്‍പുരിbjpഅന്‍സാര്‍കുറ്റാരോപിതന്‍MPaapviolenceമനോജ് തിവാരിരാമനവമി ഘോഷയാത്ര
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

Kerala

തൃശൂരില്‍ കാവി പടരുകയാണ്.. തൃശൂരിന്റെ വടക്കന്‍ മേഖലയിലെ നിയോജകമണ്ഡലങ്ങളില്‍ ബിജെപിയ്‌ക്ക് ലഭിച്ച വോട്ടുകളുടെ എണ്ണത്തില്‍ വന്‍കുതിപ്പ്

India

ഭബാനിപുരിൽ താൻ മമതയെ തോൽപ്പിച്ചതിനാലാണ് അവർ ചന്ദ്രനാഥ് രഥിനെ വധിച്ചത് ; തൃണമൂൽ ഗുണ്ടകളെ മുച്ചൂട് മുടിക്കുമെന്ന് ശപഥമെടുത്ത് സുവേന്ദു അധികാരി

Kerala

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

India

രാജിവെക്കില്ലെന്ന് ആവർത്തിച്ച് മമത ; പാർട്ടി യോഗത്തിൽ നിന്നു വിട്ട് നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട പത്ത് തൃണമൂൽ എംഎൽഎമാർ 

പുതിയ വാര്‍ത്തകള്‍

നാരദ ജയന്തിയോടനുബന്ധിച്ച് വിശ്വസംവാദ കേന്ദ്രം എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഹരി എസ്. കര്‍ത്ത പ്രഭാഷണം നടത്തുന്നു. എം.എസ്. സജീവന്‍, പി. സുന്ദരം, എം. രാജശേഖര പണിക്കര്‍, രാജന്‍ പൊതുവാള്‍, ജിജീഷ് കരുണാകരന്‍ സമീപം

നാരദ ജയന്തി ആഘോഷം: മാധ്യമപ്രവര്‍ത്തനം മൂല്യത്തില്‍ നിന്ന് മൂലധനത്തിലേക്ക് മാറി: ഹരി എസ്. കര്‍ത്ത

കരുതിക്കൂട്ടിയല്ലെങ്കില്‍ വധശ്രമക്കേസ് ശിക്ഷ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

അക്രമികള്‍ സഞ്ചരിച്ച കാര്‍ പോലീസ് സ്റ്റഡിയിലെടുത്തപ്പോള്‍

ചന്ദ്രനാഥ് രഥ് വധം: വ്യാജ നമ്പര്‍ പ്ലേറ്റുള്ള കാറിലെത്തി തടഞ്ഞു; വെടിയുതിര്‍ത്തു

ബിജെപി വിജയം: ബംഗാളില്‍ സിപിഎം, കോണ്‍ഗ്രസ് ഓഫീസുകള്‍ വീണ്ടും തുറന്നു

മിക്‌സഡ് സ്‌കൂളാക്കാന്‍ എന്തിനാണ് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി?: ഹൈക്കോടതി

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ പിഎസ്ജി താരം ഉസ്മാന്‍ ഡെംബേലെ
(വലത്തേയറ്റം) ഗോള്‍ നേടുന്നു

പിഎസ്ജി വീണ്ടും… ബയേണിനെതിരായ രണ്ടാം പാദ സെമി സമനിലയില്‍

ആസാമില്‍ ഹിമന്ത ബിശ്വ ശര്‍മ 12ന് സത്യപ്രതിജ്ഞ ചെയ്യും

പൗര്‍ണമി വ്രതം ദേവീ പ്രീതിക്ക് ഉത്തമം: ഓരോമാസവും അനുഷ്ഠിക്കേണ്ട വിധം

മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ തര്‍ക്കം തെരുവിലേക്ക്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളില്‍ തൃണമൂല്‍ അക്രമം വ്യാപകം; പിഎയെ വധിച്ചവര്‍ ലക്ഷ്യമിട്ടത് സുവേന്ദുവിനെ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.