Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഉക്രൈന് വേണ്ടി യുദ്ധം ചെയ്തിരുന്ന രണ്ട് ബ്രിട്ടീഷ് പട്ടാളക്കാരെ മരിയുപോളില്‍ നിന്നും റഷ്യന്‍ സേന പിടികൂടി ; തെളിവിനായി ഇരുവരെയും ടിവിയില്‍ കാണിച്ചു

ഉക്രൈന് വേണ്ടി യുദ്ധം ചെയ്തിരുന്ന രണ്ട് ബ്രിട്ടീഷ് പട്ടാളക്കാരെ ഉക്രൈനിലെ മരിയുപോളില്‍ നിന്നും റഷ്യന്‍ സേന പിടികൂടി. ബ്രിട്ടീഷ് പട്ടാളക്കാരായ ഷോണ്‍ പിന്നറെയും എയ്ഡന്‍ അസ്ലിനെയുമാണ് പിടികൂടിയത്. ഇരുവരും കടുത്ത യുദ്ധം നടക്കുന്ന മരിയുപോളില്‍ ഉക്രൈന്‍ സേനയുമായി ചേര്‍ന്ന് റഷ്യയ്‌ക്കെതിരെ പോരാടുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2022, 05:45 pm IST
in World

മോസ്കോ:ഉക്രൈന് വേണ്ടി യുദ്ധം ചെയ്തിരുന്ന രണ്ട് ബ്രിട്ടീഷ് പട്ടാളക്കാരെ ഉക്രൈനിലെ മരിയുപോളില്‍ നിന്നും റഷ്യന്‍ സേന പിടികൂടി. ബ്രിട്ടീഷ് പട്ടാളക്കാരായ ഷോണ്‍ പിന്നറെയും എയ്ഡന്‍ അസ്ലിനെയുമാണ് പിടികൂടിയത്. ഇരുവരും കടുത്ത യുദ്ധം നടക്കുന്ന മരിയുപോളില്‍ ഉക്രൈന്‍ സേനയുമായി ചേര്‍ന്ന് റഷ്യയ്‌ക്കെതിരെ പോരാടുകയായിരുന്നു. ഇതോടെ ബ്രിട്ടനില്‍ നിന്നും ആയുധനങ്ങള്‍ മാത്രമല്ല, പട്ടാളക്കാരെയും  ഉക്രൈന്‍ സേനയ്‌ക്ക് വേണ്ടി അയച്ചു എന്ന വലിയ തെളിവാണ് റഷ്യയ്‌ക്ക് ലഭിച്ചത്. തെളിവെന്ന നിലയില്‍ രണ്ട് ബ്രിട്ടീഷ് പട്ടാളക്കാരെയും റഷ്യയുടെ ദേശീയ ടെലിവിഷനില്‍ ഏറെ നേരം കാണിച്ചു.  

താന്‍ അഞ്ച് ആറ് ആഴ്ചകളായി മരിയുപോളില്‍ ഉക്രൈന്‍ സേനയ്‌ക്ക് വേണ്ടി യുദ്ധം ചെയ്യുകയാണെന്ന് വാറ്റ്‌ഫോര്‍ഡില്‍ നിന്നുള്ള മുന്‍ ബ്രിട്ടീഷ് പട്ടാളക്കാരനായ പിന്നര്‍ റഷ്യയുടെ ദേശീയ ടെലിവിഷനില്‍ അഭിപ്രായപ്പെട്ടു. ഒടുവില്‍ ഇപ്പോള്‍ റഷ്യയുടെ കീഴിലുള്ള ഡൊണെറ്റ്‌സ്‌കിലായിരുന്നു.  ഏതാനും ദിവസം മുന്‍പ് റഷ്യന്‍ പട്ടാളത്തിന് മുന്‍പില്‍ കീഴടങ്ങിയ ഉക്രൈന്റെ 36ാം മറീന്‍ ബ്രിഗേഡിലാണ് താന്‍ സേവനം നടത്തിയതെന്നും പിന്നര്‍ വെളിപ്പെടുത്തി.  

ഉക്രൈന്‍ സേനയ്‌ക്ക് വേണ്ടി യുദ്ധം ചെയ്തുകൊണ്ടിരുന്ന അസ്ലിനെ ഏതാനും ദിവസം മുന്‍പാണ് റഷ്യന്‍ സേന പിടികൂടിയത്. ഒമ്പത് വര്‍ഷം ബ്രിട്ടനിലെ റോയല്‍ ആംഗ്ലിയന്‍ റെജിമെന്റില്‍ പട്ടാളക്കാരനായി സേവനമനുഷ്ഠിച്ച എയ്ഡന്‍ അസ്ലില്‍ നോട്ടിംഗ്ഹാം സ്വദേശിയാണ്. ബ്രിട്ടീഷ് പട്ടാളക്കാരനായ എയ്ഡന്‍ അസ്ലിലിന്റെ വിലങ്ങ് വെച്ച ചിത്രവും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  

തങ്ങളെ റഷ്യന്‍ തടവില്‍ നിന്നും രക്ഷിക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണോട് ഇരുവരും അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ ദിവസം ഉക്രൈനില്‍ സന്ദര്‍ശനം നടത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെതിരെ റഷ്യ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഉക്രൈന് വേണ്ടി ബ്രിട്ടന്‍ വന്‍തോതില്‍ ആയുധങ്ങള്‍ അയച്ചിരുന്നു. ഇനിയും ആയുധങ്ങള്‍ അയച്ചാല്‍ തിരിച്ചടിക്കുമെന്നും റഷ്യ താക്കീത് നല്‍കിയിരുന്നു. ബോറിസ് ജോണ്‍സണ്‍ ഉള്‍പ്പെടെയുള്ള ബ്രിട്ടീഷ് നേതാക്കള്‍ക്ക് റഷ്യ സന്ദര്‍ശന വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.  

Tags: ബോറിസ് ജോണ്‍സണ്‍boris johnsonമരിയുപോള്‍റഷ്യUkrainesoldiersലോകാരോഗ്യ സംഘടനബ്രിട്ടീഷ്റഷ്യ- ഉക്രൈന്‍ യുദ്ധംBritainഉക്രൈന്‍ യുദ്ധം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാനെ പൂട്ടാൻ ഗൾഫ് രാജ്യങ്ങൾക്കൊപ്പം ചേർന്ന് ഉക്രെയ്ൻ ; ജിസിസിയിൽ സൈനിക വിദഗ്ധരെ വിന്യസിക്കുമെന്ന് വോളോഡിമർ സെലെൻസ്‌കി

Kerala

കേരളത്തിന്റെ ദത്തുപുത്രി ഇനി ഭാരതത്തിന്റെ സ്വന്തം; പെപിത സേത്തിന് പൗരത്വരേഖ കൈമാറി

India

പാക് ഭീകരരുടെ ഒളിത്താവളത്തില്‍ അതിശക്തമായ ആക്രമണം: ഏഴ് സൈനികര്‍ക്ക് പരിക്കേറ്റു

World

ഇനി തൊട്ടാല്‍….ഉക്രെയ്നില്‍ ഒറെഷ്നിക് ആണവ മിസൈല്‍ ഉപയോഗിച്ച് പുടിന്റെ സംഹാരതാണ്ഡവം; ട്രംപിനും യൂറോപ്പിനും ഉള്ള താക്കീത്

World

പുടിന്റെ വസതിക്ക് നേരെ ഡ്രോണുകളയച്ച് വധിക്കാന്‍ ഉക്രൈന്‍ ശ്രമം; തകര്‍ത്ത് റഷ്യ ;മോദി അപലപിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.