Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ചൈനീസ് ടെലികോം ഭീമന്‍ ഹ്വാവേയ്‌ക്ക് സെമികണ്ടക്ടര്‍ നല്‍കാതെ യുഎസ്; ചൈന വിടാന്‍ ജപ്പാന്‍ കമ്പനികളോട് ജപ്പാന്‍; ചൈനയ്‌ക്ക് അടി

ചൈനയെ വരുതിയിലാക്കാനും ചൈനയുടെ കുതിപ്പിന് തടയിടാനും യുഎസും ജപ്പാനും ആസ്‌ത്രേല്യയും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും ഒന്നു ചേര്‍ന്ന് ശ്രമിക്കുന്നു. കോവിഡില്‍ തളര്‍ന്ന ചൈനയ്‌ക്ക് മുഖത്തേറ്റ രണ്ട് അടിയാണ് യുഎസില്‍ നിന്നും ജപ്പാനില്‍ നിന്നും കിട്ടിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2022, 10:34 pm IST
in World

വാഷിംഗ്ടണ്‍: ചൈനയെ വരുതിയിലാക്കാനും ചൈനയുടെ കുതിപ്പിന് തടയിടാനും യുഎസും ജപ്പാനും ആസ്‌ത്രേല്യയും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും ഒന്നു ചേര്‍ന്ന് ശ്രമിക്കുന്നു. കോവിഡില്‍ തളര്‍ന്ന ചൈനയ്‌ക്ക് മുഖത്തേറ്റ രണ്ട് അടിയാണ് യുഎസില്‍ നിന്നും ജപ്പാനില്‍ നിന്നും കിട്ടിയിരിക്കുന്നത്.

ചൈനയുടെ ടെലകോം ഭീമന്‍ കമ്പനിയായ ഹ്വാവേയ്‌ക്ക് (ഹുവാവേ എന്നും ഉച്ചാരണം) ഇനി മുതല്‍ സെമികണ്ടക്ടര്‍ നല്‍കേണ്ടെന്ന് തീരുമാനമെടുത്തിരിക്കുകയാണ് യുഎസ്. ഒരു വര്‍ഷം 12,0000 കോടി ഡോളറിന്റെ വരുമാനുള്ള ആഗോള ടെലികോം ഭീമനാണ് ചൈനയുടെ ഹ്വാവേ. ഇലക്ട്രോണിക്‌സ് രംഗത്തും (കാറുകളുടേതുള്‍പ്പെടെ) ടെക്‌നോളജി ഉപകരണങ്ങള്‍ക്കും അവിഭാജ്യഘടകമാണ് സെമികണ്ടക്ടറുകള്‍ (ചിപ്പുകള്‍).

രഹസ്യ അമേരിക്കന്‍ ഡിസൈന്‍ ഉപയോഗിച്ചുണ്ടാക്കുന്ന സെമികണ്ടക്ടറുകള്‍ ഇറക്കുമതി ചെയ്യാന്‍ ഏത് രാജ്യവും യുഎസ് വാണിജ്യ മന്ത്രാലയത്തിന്റെ അനുമതി മുന്‍കൂട്ടി വാങ്ങിയിരിക്കണം. ഇക്കാര്യത്തില്‍ ചൈനീസ് കമ്പനിയുണ്ടെങ്കില്‍ അതിന് അനുമതി നിഷേധിക്കുകയാണ് അമേരിക്ക. ഇതോടെ അമേരിക്ക-ചൈന വ്യാപാരയുദ്ധം വീണ്ടും ട്രംപ് കാലത്തിന് ശേഷം ചുടുപിടിക്കുകയാണ്. അമേരിക്കയ്‌ക്ക് പുറമെ, അമേരിക്കയുടെ രഹസ്യ ഡിസൈന്‍ ഉപയോഗപ്പെടുത്തി തായ് വാന്‍, ജപ്പാന്‍, സൗത്ത് കൊറിയ എന്നിവരും ചിപ്പുകള്‍ നിര്‍മ്മിച്ചിരുന്നു. അപ്പോള്‍ അമേരിക്ക ചിപ്പുകളുടെ വിതരണം നിരോധിച്ചപ്പോഴും ചൈനയ്‌ക്ക് മറ്റ് രാജ്യങ്ങളില്‍ നിന്നും ചിപ്പുകള്‍ വാങ്ങാമായിരുന്നു. ഇപ്പോള്‍ രഹസ്യ അമേരിക്കന്‍ ഡിസൈന്‍ ഉപയോഗിക്കുന്ന സെമികണ്ടക്ടറുകള്‍ അഥവാ ചിപ്പുകള്‍ വേണമെങ്കില്‍ അമേരിക്കയുടെ വാണിജ്യമന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണം. അതുകൊണ്ട് തന്നെ ഒരു രാജ്യത്ത് നിന്നും ചൈനയുടെ ഹ്വാവേയ്‌ക്ക് അമേരിക്കന്‍ ചിപ്പുകള്‍ ലഭിക്കില്ല.

‘ഈ പുതിയ അമേരിക്കന്‍ നിയമം 170 രാജ്യങ്ങളില്‍ നെറ്റ് വര്‍ക്ക് വികസിപ്പിക്കാനും പ്രവര്‍ത്തനും തുടരാനും അറ്റകുറ്റപ്പണി ചെയ്യാനും സാധിക്കാത്തവിധം കമ്പനിയെ ബാധിച്ചിരിക്കുകയാണ്’ ഹ്വാവേ പ്രസ്താവനയില്‍ പറയുന്നു. അമേരിക്കന്‍ ഡിസൈന്‍ ഉപയോഗിച്ച് സെമികണ്ടക്ടറുകള്‍ നിര്‍മ്മിക്കുന്ന തായ് വാന്‍ സെമികണ്ടക്ടര്‍ മാനുഫാക്ചറിംഗ് കമ്പനി (ടിഎസ്എംസി) എന്ന തായ് വാന്‍ കമ്പനിയുടെ ചൈനയിലെ ഹ്വാവേയ്‌ക്ക് സെമികണ്ടക്ടര്‍ നല്‍കില്ലെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു.

അതുപോലെ ജപ്പാനും പുതിയ പദ്ധതിയുമായി ചൈനയെ അടിക്കാന്‍ രംഗത്തെത്തി. ചൈന വിടാനുള്ള ആഹ്വാനമാണ് ചൈനയിലെ ജപ്പാന്‍ കമ്പനികള്‍ക്ക് ജപ്പാനിലെ ഷിന്‍സോ ആബെ നല്‍കുന്നത്. ഇതിനായി 220 കോടി ഡോളര്‍ നീക്കിവെച്ചിരിക്കുകയാണ് ജപ്പാന്‍. ഇത് ചൈനയ്‌ക്ക് വലിയ തിരിച്ചടിയാകും. ചൈനയിലെ ജപ്പാന്‍ കമ്പനികള്‍ വിട്ടുപോയാല്‍ ചൈനയിലെ ഒട്ടേറെപ്പേര്‍ക്ക് തൊഴില്‍ നഷ്ടമാകും.

Tags: ഹുവാവേജപ്പാന്‍ പ്രധാനമന്ത്രിചിപ്പുകള്‍ജപ്പാന്‍ചൈന വിടുകchinaഷിന്‍സോ ആബെസെമികണ്ടക്ടര്‍ടെലികോംകമ്പനിChinese telecom companiesയുഎസ് ചൈന വ്യാപാരയുദ്ധംഷീ ജിന്‍പിങ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയെ ദിവസങ്ങള്‍ക്കുള്ളില്‍ മുട്ടില്‍ വീഴ്‌ത്താന്‍ കഴിയുന്ന അമേരിക്കയുടെ വമ്പിച്ച രഹസ്യപദ്ധതി പൊളിച്ച് ഒരു ഇന്ത്യന്‍ പത്രം

US

അമേരിക്കയെ മറികടന്ന് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈന

World

ചൈനീസ് സിസിടിവി ക്യാമറകൾ ഉപയോഗിച്ച് ഇന്ത്യൻ സൈന്യത്തിന്റെ രഹസ്യങ്ങൾ ചോർത്തുന്നു : നേതൃത്വം കൊടുക്കുന്നത് ഐഎസ്ഐ ക്യാപ്റ്റൻ റാണ 

World

ഇറാനിലേക്ക് ആയുധങ്ങൾ അയച്ചാൽ 50% തീരുവ ചുമത്തും ; ചൈനയ്‌ക്ക് മുന്നറിയിപ്പ് നൽകി ട്രംപ്

World

ഇറാൻ–ഇസ്രയേൽ സംഘർഷം ശക്തമാകുന്നു: ചൈനയുടെ മിസൈൽ പ്രതിരോധ സഹായം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

ട്രെയിനില്‍ യാത്ര ചെയ്യവെ കല്ലേറ് കൊണ്ട് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.