Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇനിയാണ് ഭയക്കേണ്ടത്; അധികാരത്തില്‍ ഉള്ളപ്പോഴല്ല, ഇപ്പോഴാണ് താന്‍ അപകടകാരി, അവിശ്വാസ വോട്ടെടുപ്പിന് പിന്നില്‍ ഗൂഢാലോചനയെന്ന് ഇമ്രാന്‍ ഖാന്‍

ശനിയാഴ്ച അവിശ്വാസ വോട്ടെടുപ്പ് നടക്കുന്നതിന് മുമ്പ് പാതിരാത്രിയില്‍ പാക് സുപ്രീംകോടതി ചേര്‍ന്നത് തനിക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമായാണ്. ദേശീയ അസംബ്ലി നടപികളില്‍ സുപ്രീംകോടതി ഇടപെടലുകള്‍ നടത്തിയത് നിയമ വിരുദ്ധമാണെന്നും ഇമ്രാന്‍ ഖാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2022, 01:49 pm IST
in World

ന്യൂദല്‍ഹി:  അധികാരത്തിലുള്ള സമയത്ത് താന്‍ അപകടകാരിയായിരുന്നില്ലെന്നും ഇപ്പോഴാണ് താന്‍ അപകടകാരിയെന്നും മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. പ്രധാനമന്ത്രിപദം നഷ്ടമായതിന് പിന്നാലെ പെഷാവാറില്‍ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അധികാരത്തിലുള്ളപ്പോഴല്ല ഇപ്പോഴാണ് താന്‍ അപകടകാരി. ഇനിയാണ് തന്നെ ഭയക്കേണ്ടത്. പാക്കിസ്ഥാനില്‍ തനിക്കെതിരെ നടന്ന ഗൂഢാലോചനയാണ് അവിശ്വാസ വോട്ടെടുപ്പിന് പിന്നില്‍. സുപ്രീംകോടതിയില്‍ അരങ്ങേറിയതും മുന്‍കൂട്ടി തയ്യാറാക്കിയതാണ്. സ്പീക്കര്‍ രാജിവെച്ചൊഴിഞ്ഞതോടെയാണ് പാക് ദേശീയ അസംബ്ലിയില്‍ വോട്ടെടുപ്പ് നടക്കായത്.  

എന്നാല്‍ കഴിഞ്ഞ ശനിയാഴ്ച അവിശ്വാസ വോട്ടെടുപ്പ് നടക്കുന്നതിന് മുമ്പ് പാതിരാത്രിയില്‍ പാക് സുപ്രീംകോടതി ചേര്‍ന്നത് തനിക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമായാണ്. ദേശീയ അസംബ്ലി നടപികളില്‍ സുപ്രീംകോടതി ഇടപെടലുകള്‍ നടത്തിയത് നിയമ വിരുദ്ധമാണെന്നും ഇമ്രാന്‍ ഖാന്‍ ആരോപിച്ചു. 

ഇതേസമയം തന്നെ മറ്റൊരു ഹര്‍ജി കേള്‍ക്കുന്നതിനായി ഇസ്ലാമാബാദ് ഹൈക്കോടതിയും ചേര്‍ന്നു. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.  വിദേശ ശക്തികളുടെ ഗൂഢാലോചനയാണ് തന്നെ അധികാരത്തില്‍ നിന്ന് ഇറക്കിയതിന് പിന്നിലെന്നും ഇമ്രാന്‍ യുഎസിനെ പേരെടുത്ത് പറയാതെ വിമര്‍ശിച്ചു. പ്രതിപക്ഷ പാര്‍ട്ടികളുടെ അനധികൃത നിക്ഷേപങ്ങള്‍ വിദശത്താണ്. അതിനാലാണ് ഇവര്‍ വിദേശ ശക്തികള്‍ക്കൊപ്പം നില്‍ക്കുന്നത്. ജനം തെരുവിലിറങ്ങിയത് ഈ സര്‍ക്കാരിനോടുള്ള അവരുടെ പ്രതിഷേധം കാരണമാണെന്നും അദ്ദേഹം പറഞ്ഞു.  

കോടതിക്കെതിരെ ഇമ്രാന്‍ നടത്തിയ പ്രസ്താവനകളെ ചോദ്യം ചെയ്ത് പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് ബിലാവല്‍ ഭൂട്ടോ സര്‍ദാരി, പിഎംഎല്‍ (നവാസ് വിഭാഗം) നേതാവ് എഹ്സാന്‍ ഇഖ്ബാല്‍ എന്നിവര്‍ രംഗത്ത് വന്നിരുന്നു. ഭരണഘടനാ ലംഘനം നടന്നുവെന്ന് ബോധ്യപ്പെട്ടതിനാലാണ് കോടതിക്ക് ഇടപെടേണ്ടി വന്നതെന്നും ഇവര്‍ പ്രതികരിച്ചു.  

അതിനിടെ പ്രധാനമന്ത്രിയായിക്കേ സമ്മാനമായി ലഭിച്ച ആഭരണം 18 കോടിക്ക് വിറ്റഴിച്ചെന്ന് ആരോപിച്ച് ഇമ്രാന്‍ ഖാനെതിരെ അന്വേഷണം തുടങ്ങി. പ്രധാനമന്ത്രിയായിരിക്കേ ലഭിക്കുന്ന സമ്മാനങ്ങളില്‍ രാജ്യത്തിനാണ് അവകാശം. എന്നാല്‍ ഇമ്രാന്‍ ഖാന്‍ അത് അടുത്ത അനുയായി ആയ സുല്‍ഫി ബുഖാരിക്ക് നല്‍കുകയും അവര്‍ ഇത് 18 കോടിക്ക് വില്‍ക്കുക.ുമായിരുന്നു. വിഷയത്തില്‍ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അന്വേഷണം നടത്തും.  

Tags: imran khanപാക്കിസ്ഥാന്‍അവിശ്വാസപ്രമേയം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കണ്ണിന് 85 ശതമാനം കാഴ്ച നഷ്ടപ്പെട്ട ഇമ്രാന്‍ ഖാന്‍ (ഇടത്ത്)
പാകിസ്ഥാനെതിരെ ജയിച്ച ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ (വലത്ത്)
Cricket

എന്റെ രണ്ട് കണ്ണിന്റെയും കാഴ്ച നഷ്ടപ്പെടുത്തൂ..ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന്റെ ദയനീയ തോല്‍വി കാണാനാവില്ല….ക്രിക്കറ്റില്‍ തോറ്റ പാകിസ്ഥാന് ട്രോള്‍

India

പാക് സൈന്യത്തില്‍ വിള്ളലുണ്ട്, അത് അസിം മുനീറിനെ അരക്ഷിതനാക്കുന്നു; ഇന്ത്യയ്‌ക്ക് പാകിസ്ഥാനെ പേടിക്കേണ്ടതില്ല

World

പാക് സൈനിക മേധാവിയുടെ നയങ്ങൾ രാജ്യത്തിന് വിനാശകരം; എന്നെ പുറം ലോകത്തിൽ നിന്നും പൂർണ്ണമായും ഒറ്റപ്പെടുത്തി: ഇമ്രാൻ ഖാൻ

World

ഇമ്രാന്‍ഖാന്‍ മരിച്ചിട്ടില്ലെന്ന് സഹോദരി;തന്റെ ദുരവസ്ഥയ്‌ക്ക് കാരണം അസിം മുനീറെന്ന് ഇമ്രാന്‍ഖാന്‍ പറഞ്ഞെന്നും സഹോദരി ഉസ്മ ഖാന്‍

World

ഇമ്രാൻ ഖാന്റെ ആരോഗ്യസ്ഥിതി മോശമാകുന്നു; റാവൽപിണ്ടിയിൽ 144 പ്രഖ്യാപിച്ചു, വൻ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്ത് പി.ടി.ഐ

പുതിയ വാര്‍ത്തകള്‍

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.