Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

ചൂട് താങ്ങാനാകാതെ കന്നുകാലികള്‍ ; പാല്‍ ഉല്‍പ്പാദനത്തില്‍ കുറവ്, കടുത്ത പ്രതിസന്ധിയിൽ ക്ഷീരകര്‍ഷകര്‍

പച്ചപ്പുല്ല് കുറഞ്ഞ വിലയ്‌ക്ക് നല്‍കാനുള്ള സംവിധാനം കൂടി ഉണ്ടായാല്‍ ഒരുപരിധിവരെ കര്‍ഷകര്‍ക്ക് പിടിച്ചുനില്‍ക്കാനാവും. കൊടും ചൂടും കുടിവെള്ളക്ഷമാവും പരിഗണിച്ച് സൗജന്യമായി കാലിത്തീറ്റ ലഭ്യമാക്കണമെന്നാണ് ക്ഷീരമേഖലയിലുള്ളവരുടെ ആവശ്യം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2022, 01:22 pm IST
in Agriculture

തൃശ്ശൂര്‍: ജില്ലയില്‍ ഇടവിട്ട് ചിലയിടങ്ങളില്‍ വേനല്‍മഴ പെയ്‌തെങ്കിലും കനത്ത ചൂട് കുറയാത്തത് ക്ഷീരമേഖലയ്‌ക്ക് തിരിച്ചടിയാകുന്നു. കടുത്ത ചൂട് കാരണം പശുക്കളില്‍ പാലുല്‍പ്പാദനം വന്‍തോതില്‍ കുറഞ്ഞു. അഞ്ച് ലിറ്റര്‍ പാല്‍ ചുരത്തിയിരുന്ന പശു ഇപ്പോള്‍ ചൂട് കൂടിയതിനെ തുടര്‍ന്ന് നല്‍കുന്നത് രണ്ട് ലിറ്റര്‍ മാത്രം. പാലുല്‍പ്പാദനത്തില്‍ ഗണ്യമായ കുറവുണ്ടായതിന് പുറമേ പാലിലെ കൊഴുപ്പിന്റെ അളവും കുറഞ്ഞിട്ടുണ്ട്.

മില്‍മയുടെ തൃശ്ശൂര്‍ ജില്ലാ ഡയറി പ്രതിദിനം സംഭരിക്കുന്ന പാലിന്റെ അളവില്‍ വന്‍തോതില്‍ കുറവുണ്ടായി. ജില്ലയില്‍ 12,000ഓളം ക്ഷീരകര്‍ഷകരുണ്ട്. ജില്ലയിലെ 144 ആപ്‌കോസ് (ആനന്ദ് മാതൃകാ) സംഘങ്ങളില്‍ നിന്നായി മില്‍മ ദിവസവും സംഭരിക്കുന്നത് 70,000 ലീറ്റര്‍ പാലാണ്.  20 വ്യവസായ സംഘങ്ങളില്‍ നിന്ന് സംഭരിക്കുന്ന പാലും ഇതിലുള്‍പ്പെടും. പ്രതിദിനം സംഭരിച്ചിരുന്ന 70,000 ലിറ്റര്‍ പാല്‍ ഇപ്പോള്‍ വേനല്‍ കനത്തതോടെ 42,000 ലിറ്ററായി കുറഞ്ഞിരിക്കുകയാണ്. പ്രതിദിന അളവില്‍ 40 ശതമാനത്തോളം കുറവ്. പാല്‍ സംഭരണത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച്  ഈവര്‍ഷം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ പ്രതിദിനം 28,000 ലിറ്ററിന്റെ കുറവുണ്ടെന്ന് മില്‍മ തൃശ്ശൂര്‍ ഡയറി മാനേജര്‍ ഡോ.രാജ്‌മേനോന്‍ പറഞ്ഞു.  

പാലുല്‍പ്പാദനം കുറഞ്ഞതോടെ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് ക്ഷീരകര്‍ഷകര്‍.  പച്ചപ്പുല്ലിന്റെയും വെള്ളത്തിന്റെയും ക്ഷാമം ക്ഷീരകര്‍ഷകരുടെ പ്രതിസന്ധിക്ക് ആക്കം കൂട്ടിയിരിക്കുകയാണ്. അന്തരീക്ഷ ഊഷ്മാവ് കൂടുമ്പോള്‍ കന്നുകാലികള്‍ക്ക് തീറ്റയെടുക്കുന്നതിന് സാധാരണയായി താത്പര്യം കുറയും. ഒരു പശുവിന് ദിവസം 60 ലിറ്റര്‍ വെള്ളം വേണം. കറവപ്പശുവിന് ഓരോ ലിറ്റര്‍ പാലിനും നാലു ലിറ്റര്‍ വീതം അധിക വെള്ളം ആവശ്യമാണ്. കനത്ത വേനലില്‍ കിണറുകളും കുളങ്ങളും അടക്കമുള്ള കുടിവെള്ള സ്രോതസ്സുകള്‍ ഏറെക്കുറെ വറ്റിയതോടെ പശുക്കള്‍ക്ക് കുടിവെള്ളവും തീറ്റയും നല്‍കാന്‍ കഴിയുന്നില്ല.

പാല്‍ നല്‍കിയാല്‍ ആഴ്ചതോറും ലഭിക്കുന്ന പണം കൊണ്ടാണ് ക്ഷീരകര്‍ഷകര്‍ കുടുംബം പോറ്റുന്നത്. പച്ചപ്പുല്ല് കുറഞ്ഞ വിലയ്‌ക്ക് നല്‍കാനുള്ള സംവിധാനം കൂടി ഉണ്ടായാല്‍ ഒരുപരിധിവരെ കര്‍ഷകര്‍ക്ക് പിടിച്ചുനില്‍ക്കാനാവും. കൊടും ചൂടും കുടിവെള്ളക്ഷമാവും പരിഗണിച്ച് സൗജന്യമായി കാലിത്തീറ്റ ലഭ്യമാക്കണമെന്നാണ് ക്ഷീരമേഖലയിലുള്ളവരുടെ ആവശ്യം. പുല്ലിന്റെ ദൗര്‍ലഭ്യം കാരണം പല കര്‍ഷകരും കന്നുകാലികളെ വില്‍ക്കുകയാണ്. ചൂട് വര്‍ധിച്ചതോടെ ഗര്‍ഭിണിപ്പശുക്കള്‍ക്ക് ആപത്തുണ്ടാകുമോ എന്ന ഭയത്തിലാണ് ക്ഷീരകര്‍ഷകര്‍.

Tags: കര്‍ഷകര്‍crisismilk
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാല്‍ പിരിക്കാതെയും തൈരുണ്ടാക്കാം; നൂതന കണ്ടുപിടിത്തത്തിന് പേറ്റന്റ് നേടി വെറ്ററിനറി സര്‍വകലാശാല

Health

ഉറങ്ങാന്‍ പോകുമ്പോള്‍ പാലില്‍ കശുവണ്ടിപ്പരിപ്പ് ചേര്‍ത്ത് കുടിച്ചാല്‍

India

ഇൻഡിഗോ പ്രതിസന്ധി തുടരുന്നതിന് പിന്നാലെ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ, 30 ട്രെയിനുകൾ ഓടിക്കും

Kerala

പാല്‍വില വര്‍ദ്ധിപ്പിക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി, നിരക്ക് വര്‍ദ്ധന തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം

Kerala

മുലപ്പാല്‍ നെറുകയില്‍ കയറി ഒന്നര വയസുകാരന്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

സന്ദീപ് വാര്യരെ SFI തടഞ്ഞെന്ന പരാതി വ്യാജം, പിന്നിൽ യുഡിഎഫിന്റെ പങ്ക് വ്യക്തമാകുന്ന ചാറ്റ് പുറത്ത്

ഒന്നിലധികം സ്രോതസ്സുകളിലൂടെ അപ്രതീക്ഷിതമായ വരുമാനം,കർമ്മവിജയവും സുരക്ഷാ ജാഗ്രതയും; 2026 ഏപ്രിൽ 7-ലെ രാശിഫലം

ദ്രാവിഡ ആരാധന രീതി തുടര്‍ന്നുപോരുന്ന പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തിലെ ചില സവിശേഷ ആചാരങ്ങള്‍

ത്രിമൂര്‍ത്തികളില്‍ ഏറ്റവും ശ്രേഷ്ടനും സംഹാരമൂര്‍ത്തിയും ആയ ഭഗവാൻ ശിവന്റെ ജന്മരഹസ്യം

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.