Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

ചൂട് താങ്ങാനാകാതെ കന്നുകാലികള്‍ ; പാല്‍ ഉല്‍പ്പാദനത്തില്‍ കുറവ്, കടുത്ത പ്രതിസന്ധിയിൽ ക്ഷീരകര്‍ഷകര്‍

പച്ചപ്പുല്ല് കുറഞ്ഞ വിലയ്‌ക്ക് നല്‍കാനുള്ള സംവിധാനം കൂടി ഉണ്ടായാല്‍ ഒരുപരിധിവരെ കര്‍ഷകര്‍ക്ക് പിടിച്ചുനില്‍ക്കാനാവും. കൊടും ചൂടും കുടിവെള്ളക്ഷമാവും പരിഗണിച്ച് സൗജന്യമായി കാലിത്തീറ്റ ലഭ്യമാക്കണമെന്നാണ് ക്ഷീരമേഖലയിലുള്ളവരുടെ ആവശ്യം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2022, 01:22 pm IST
inAgriculture

തൃശ്ശൂര്‍: ജില്ലയില്‍ ഇടവിട്ട് ചിലയിടങ്ങളില്‍ വേനല്‍മഴ പെയ്‌തെങ്കിലും കനത്ത ചൂട് കുറയാത്തത് ക്ഷീരമേഖലയ്‌ക്ക് തിരിച്ചടിയാകുന്നു. കടുത്ത ചൂട് കാരണം പശുക്കളില്‍ പാലുല്‍പ്പാദനം വന്‍തോതില്‍ കുറഞ്ഞു. അഞ്ച് ലിറ്റര്‍ പാല്‍ ചുരത്തിയിരുന്ന പശു ഇപ്പോള്‍ ചൂട് കൂടിയതിനെ തുടര്‍ന്ന് നല്‍കുന്നത് രണ്ട് ലിറ്റര്‍ മാത്രം. പാലുല്‍പ്പാദനത്തില്‍ ഗണ്യമായ കുറവുണ്ടായതിന് പുറമേ പാലിലെ കൊഴുപ്പിന്റെ അളവും കുറഞ്ഞിട്ടുണ്ട്.

മില്‍മയുടെ തൃശ്ശൂര്‍ ജില്ലാ ഡയറി പ്രതിദിനം സംഭരിക്കുന്ന പാലിന്റെ അളവില്‍ വന്‍തോതില്‍ കുറവുണ്ടായി. ജില്ലയില്‍ 12,000ഓളം ക്ഷീരകര്‍ഷകരുണ്ട്. ജില്ലയിലെ 144 ആപ്‌കോസ് (ആനന്ദ് മാതൃകാ) സംഘങ്ങളില്‍ നിന്നായി മില്‍മ ദിവസവും സംഭരിക്കുന്നത് 70,000 ലീറ്റര്‍ പാലാണ്.  20 വ്യവസായ സംഘങ്ങളില്‍ നിന്ന് സംഭരിക്കുന്ന പാലും ഇതിലുള്‍പ്പെടും. പ്രതിദിനം സംഭരിച്ചിരുന്ന 70,000 ലിറ്റര്‍ പാല്‍ ഇപ്പോള്‍ വേനല്‍ കനത്തതോടെ 42,000 ലിറ്ററായി കുറഞ്ഞിരിക്കുകയാണ്. പ്രതിദിന അളവില്‍ 40 ശതമാനത്തോളം കുറവ്. പാല്‍ സംഭരണത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച്  ഈവര്‍ഷം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ പ്രതിദിനം 28,000 ലിറ്ററിന്റെ കുറവുണ്ടെന്ന് മില്‍മ തൃശ്ശൂര്‍ ഡയറി മാനേജര്‍ ഡോ.രാജ്‌മേനോന്‍ പറഞ്ഞു.  

പാലുല്‍പ്പാദനം കുറഞ്ഞതോടെ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് ക്ഷീരകര്‍ഷകര്‍.  പച്ചപ്പുല്ലിന്റെയും വെള്ളത്തിന്റെയും ക്ഷാമം ക്ഷീരകര്‍ഷകരുടെ പ്രതിസന്ധിക്ക് ആക്കം കൂട്ടിയിരിക്കുകയാണ്. അന്തരീക്ഷ ഊഷ്മാവ് കൂടുമ്പോള്‍ കന്നുകാലികള്‍ക്ക് തീറ്റയെടുക്കുന്നതിന് സാധാരണയായി താത്പര്യം കുറയും. ഒരു പശുവിന് ദിവസം 60 ലിറ്റര്‍ വെള്ളം വേണം. കറവപ്പശുവിന് ഓരോ ലിറ്റര്‍ പാലിനും നാലു ലിറ്റര്‍ വീതം അധിക വെള്ളം ആവശ്യമാണ്. കനത്ത വേനലില്‍ കിണറുകളും കുളങ്ങളും അടക്കമുള്ള കുടിവെള്ള സ്രോതസ്സുകള്‍ ഏറെക്കുറെ വറ്റിയതോടെ പശുക്കള്‍ക്ക് കുടിവെള്ളവും തീറ്റയും നല്‍കാന്‍ കഴിയുന്നില്ല.

പാല്‍ നല്‍കിയാല്‍ ആഴ്ചതോറും ലഭിക്കുന്ന പണം കൊണ്ടാണ് ക്ഷീരകര്‍ഷകര്‍ കുടുംബം പോറ്റുന്നത്. പച്ചപ്പുല്ല് കുറഞ്ഞ വിലയ്‌ക്ക് നല്‍കാനുള്ള സംവിധാനം കൂടി ഉണ്ടായാല്‍ ഒരുപരിധിവരെ കര്‍ഷകര്‍ക്ക് പിടിച്ചുനില്‍ക്കാനാവും. കൊടും ചൂടും കുടിവെള്ളക്ഷമാവും പരിഗണിച്ച് സൗജന്യമായി കാലിത്തീറ്റ ലഭ്യമാക്കണമെന്നാണ് ക്ഷീരമേഖലയിലുള്ളവരുടെ ആവശ്യം. പുല്ലിന്റെ ദൗര്‍ലഭ്യം കാരണം പല കര്‍ഷകരും കന്നുകാലികളെ വില്‍ക്കുകയാണ്. ചൂട് വര്‍ധിച്ചതോടെ ഗര്‍ഭിണിപ്പശുക്കള്‍ക്ക് ആപത്തുണ്ടാകുമോ എന്ന ഭയത്തിലാണ് ക്ഷീരകര്‍ഷകര്‍.

Tags: കര്‍ഷകര്‍crisismilk
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുദ്ധം: മന്ത്രിസഭയുടെ സുരക്ഷാ സമിതി യോഗം ചേർന്നു സുപ്രധാന തീരുമാനങ്ങൾ എടുത്തു

Kerala

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 6 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയില്‍

India

പ്രതിസന്ധികള്‍ക്ക് പിന്നാലെ പ്രതിസന്ധികള്‍….എന്നിട്ടും തളരാതെ ഇന്ത്യന്‍ സമ്പദ്ഘടന: സഞ്ജീവ് സന്യാല്‍

News

മമതയ്‌ക്കും ടിഎംസിക്കും പുതിയ പ്രഹരം: ചന്ദ്രിമ ഭട്ടാചാര്യ എല്ലാ പദവികളും രാജിവെച്ചു

Kerala

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

ഹൃദ്രോഗം വന്ന് ആശുപത്രിയിൽ : സുകുമാര കുറുപ്പ് മരിച്ചു ? ; കണ്ടെത്തലുമായി കേരള പൊലീസ്

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

യഷിന്റെ ‘ടോക്‌സിക്’ നെഗറ്റീവ് കമന്റുകള്‍ക്കിടയിലും മുന്നേറ്റം; അവസാനം പണിയായി ചിത്രം ഇന്റര്‍നെറ്റില്‍

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

പ്രശസ്ത സാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു

എ. ബാലകൃഷ്ണൻ; സംസ്കാരം 29ന് രാവിലെ 11ന് കന്യാകുമാരിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.