Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

100 കോടി ഹിന്ദുക്കളെ 15 മിനിറ്റില്‍ ഇല്ലാതാക്കാന്‍ കഴിയുമെന്ന വിദ്വേഷപ്രസംഗം: അസദുദ്ദീന്‍ ഒവൈസിയുടെ സഹോദരന് ഹൈദരാബാദ് കോടതിയുടെ മുന്നറിയിപ്പ്

100 കോടി ഹിന്ദുക്കളെ 15 മിനിറ്റില്‍ ഇല്ലാതാക്കാന്‍ കഴിയുമെന്ന വിദ്വേഷപ്രസംഗം നടത്തിയ അസദുദ്ദീന്‍ ഒവൈസിയുടെ സഹോദരന്‍ അക്ബറുദ്ദീന്‍ ഒവൈസിക്ക് ഹൈദരാബാദ് കോടതിയുടെ മുന്നറിയിപ്പ്. 2012 ലാണ് അക്ബറുദ്ദീൻ ഒവൈസി ഈ പ്രകോപനപരമായ പ്രസംഗം നടത്തിയത്. അതേ സമയം കോടതി അക്ബറുദ്ദീന്‍ ഒവൈസിയെ വെറുതെവിടാന്‍ ഉത്തരവിട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2022, 08:06 pm IST
in India

ഹൈദരാബാദ് : 100 കോടി ഹിന്ദുക്കളെ 15 മിനിറ്റില്‍ ഇല്ലാതാക്കാന്‍ കഴിയുമെന്ന വിദ്വേഷപ്രസംഗം നടത്തിയ  അസദുദ്ദീന്‍ ഒവൈസിയുടെ സഹോദരന്‍ അക്ബറുദ്ദീന്‍ ഒവൈസിക്ക് ഹൈദരാബാദ് കോടതിയുടെ മുന്നറിയിപ്പ്. 2012 ലാണ് അക്ബറുദ്ദീൻ ഒവൈസി ഈ പ്രകോപനപരമായ പ്രസംഗം നടത്തിയത്. അതേ സമയം കോടതി അക്ബറുദ്ദീന്‍ ഒവൈസിയെ വെറുതെവിടാന്‍ ഉത്തരവിട്ടു.  

എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയുടെ സഹോദരന്‍ കൂടിയാണ് അക്ബറുദ്ദീൻ ഒവൈസി. ഭാവിയിൽ ഇത്തരത്തിലുള്ള വിവാദ പ്രസ്താവനകൾ നടത്തരുതെന്ന് ഹൈദരാബാദ് നമ്പള്ളിയിലെ പ്രത്യേക കോടതി മുന്നറിയിപ്പ് നല്‍കി. ഈ മുന്നറിയിപ്പോടെയാണ് കോടതി വെറുതെ വിട്ടതായി പ്രഖ്യാപനം നടത്തിയത്.  

 2012ലും 2019ലും അക്ബറുദ്ദീന്‍ ഒവൈസി ഹിന്ദുക്കൾക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരില്‍  ചുമത്തിയ രണ്ട് കേസുകളാണ് നമ്പള്ളിയിലെ പ്രത്യേക കോടതി പരിഗണിച്ചത്. ഗൂഢാലോചന, മതത്തിേന്റെ അടിസ്ഥാനത്തിൽ രണ്ട് വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്താൻ ശ്രമം എന്നീ കുറ്റങ്ങൾ ചുമത്തി നിർമ്മലിലും നിസാമാബാദിലുമാണ് ഇയാൾക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തത്.നിര്‍മ്മല്‍ കേസില്‍ 33 പേരെയും നിസാമുദ്ദീന്‍ കേസില്‍ 41 പേരെയും കോടതി വിസ്തരിച്ചു.  

100 കോടി ഹിന്ദുക്കളെ ഇല്ലാതാക്കാൻ പോലീസിനെ 15 മിനിറ്റ് മാറ്റിനിര്‍ത്തിയാല്‍ മതിയെന്നായിരുന്നു 2012 ലാണ് അക്ബറുദ്ദീൻ ഒവൈസിയുടെ പ്രസംഗം. നിർമ്മലിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു അക്ബറുദ്ദീൻ ഒവൈസിയുടെ ഈ വര്‍ഗ്ഗീയ പ്രസംഗം. ന്യൂനപക്ഷങ്ങൾക്ക് എതിരായ ആക്രമണങ്ങൾ ഉയർത്തിക്കാട്ടി ഹിന്ദുക്കൾക്കെതിരെ അക്രമം അഴിച്ചുവിടാൻ വേണ്ടിയുള്ള പ്രകോപനപരമായ പരാമർശമായിരുന്നു അത്. ജില്ലാ പൊലീസാണ് നിര്‍മ്മല്‍ കേസ് അന്വേഷിച്ചത്. നിര്‍മ്മല്‍ കേസില്‍ 33 പേരെ ചോദ്യം ചെയ്തു, മൊഴിയെടുത്തു. അതേ വര്‍ഷം തന്നെ കുറ്റപത്രം സമര്‍പ്പിച്ചു.  

പ്രസംഗത്തിൽ ഇയാൾ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കുകയും  ബിംബാരാധന നടത്തുന്നതിന്റെ പേരിൽ ഹിന്ദുക്കളെ പരിഹസിക്കുകയും ചെയ്തിരുന്നു. ഹിന്ദുക്കൾക്ക് ധാരാളം ദൈവങ്ങളുണ്ടെന്നും ഓരോ എട്ട് ദിവസത്തിലും പുതിയ ദൈവങ്ങൾ വരുന്നുണ്ടെന്നമായിരുന്നു അക്ബറുദ്ദീന്‍ ഒവൈസിയുടെ മറ്റൊരു പരിഹാസം.  

Tags: വിദ്വേഷപ്രസംഗംcourtപ്രസംഗംതെലങ്കാനഹൈദരാബാദ്അസദുദ്ദീന്‍ ഒവൈസിഎഐഎംഐഎംഅക്ബറുദ്ദീന്‍ ഒവൈസിഒവൈസി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എറണാകുളം ജില്ല വിട്ട് പോകാൻ അനുവദിക്കണം; ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി സംവിധായകൻ രഞ്ജിത്ത്

Kerala

ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് നേരെ ബോംബേറ്; 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്

Kerala

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ ബോംബെറിഞ്ഞ കേസില്‍ 10 സി പി എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍; ശിക്ഷ ശനിയാഴ്ച

Kerala

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

Kerala

രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ട്; പ്രതി ഒളിവിൽ പോകാൻ സാദ്ധ്യതയില്ലെന്നും കോടതി

പുതിയ വാര്‍ത്തകള്‍

ടിസിഎസ് ലൈംഗിക പീഡന കേസ്: 25 ദിവസത്തെ അന്വേഷണത്തിനൊടുവിൽ നിദ ഖാൻ അറസ്റ്റിൽ

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.