Tuesday, July 8, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കെ ആര്‍ ഗൗരിയമ്മയിലെ ‘ചോവത്തി’യും കെ വി തോമസിലെ ‘മുക്കുവ’നും

കെ വി തോമസ് പാര്‍ട്ടി വേദിയില്‍ പങ്കെടുക്കുന്നതിനെ മഹത്വവല്‍ക്കരിക്കുന്നവര്‍, പി പരമേശ്വരനൊപ്പം കെ ആര്‍ ഗൗരിയുടെ പേരും നോട്ടിസില്‍ വന്നതിന് വിശദീകരണം ചോദിക്കുകയും വിലക്കുകയും ചെയ്തു എന്നത് മറക്കുന്നു

Janmabhumi Online by Janmabhumi Online
Apr 7, 2022, 10:20 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം:  താന്‍ പാവപ്പെട്ട മത്സ്യതൊഴിലാളി കുടുംബത്തില്‍ ജനിച്ചതാണോ കുഴപ്പം എന്നാണ് കെ വി തോമസ് ചോദിക്കുന്നത്.  സിപിഎം സെമിനാറില്‍ പങ്കെടുത്താല്‍ പാര്‍ടിക്കു പുറത്താണെന്ന് കെ പി സി സി  പ്രസിഡന്റ്‌ കെ സുധാകരന്‍ പറഞ്ഞതിനോട്  പ്രതികരിച്ചുകൊണ്ടാണ് തോമസ് ജാതിക്കാര്‍ഡ് ഇറക്കിയത്. 2018 മുതല്‍ രാഹുല്‍ ഗാന്ധിയെ നേരില്‍കാണാന്‍ കഴിയുന്നില്ലന്നും സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരെ അപവാദ പ്രചാരണങ്ങള്‍ നടക്കുന്നതിനുമൊക്കെ കാരണം തന്റെ ജാതിയാണോ എന്നാണ് കോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന നേതാവ് ചോദിക്കുന്നത്. 

നേരത്തെ സിപിഎമ്മിന്റെ സമുന്നത നേതാവും സമാന ജാതിക്കാര്‍ഡ് ഇറക്കിയിരുന്നു.  ‘ഞാന്‍ ഒരു ചോവത്തി ആയതിനാല്‍ എനിക്ക് മുഖ്യമന്ത്രിയാകാന്‍ കഴിഞ്ഞില്ല’ എന്നു പറഞ്ഞത് കെ ആര്‍ ഗൗരിയമ്മയാണ്.

. താന്‍ മുഖ്യമന്ത്രിയാകുമെന്ന് വരെ പറഞ്ഞുകേട്ട 1987ലെ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ നീക്കങ്ങളാണ് ഗൗരിയമ്മയെ കൊണ്ട് ഇത് പറഞ്ഞത്. ആ തെരഞ്ഞെടുപ്പില്‍ ഗൗരിയമ്മയെ മുന്നില്‍നിര്‍ത്തിയായിരുന്നു ഇടതുപക്ഷത്തിന്റെ പ്രചാരണം. കേരം തിങ്ങും കേരള നാട്ടില്‍ കെ ആര്‍ ഗൗരി ഭരിക്കേണം എന്നതായിരുന്നു പ്രധാന മുദ്രാവാക്യം’ എന്നുതന്നെ പറയാം. അധികാരത്തിലെത്തിയപ്പോള്‍ ഇ.എം.എസ് പിന്നാക്ക ജാതിക്കാരിയായതുകൊണ്ട് തന്നെ മുഖ്യമന്ത്രിയാക്കാതിരുന്നു എന്ന് ഗൗരിയമ്മ പറഞ്ഞത് ഏറെ വിവാദമായിരുന്നു. വീട്ടില്‍ ഉറങ്ങിക്കിടന്ന നായനാരെ വിളിച്ചുവരുത്തി മുഖ്യമന്ത്രിയാക്കിയതിന് ഇ.എം.എസിന്റെ ഉള്ളിലെ ജാതിക്കുശുമ്പായിരുന്നു കാരണമെന്നും അവര്‍ ആരോപിച്ചിരുന്നു.

 പുറത്താക്കിയതിന്റെ പിറ്റേന്ന്,ഗൗരിയമ്മയ്‌ക്കെതിരായ നടപടിക്കു സാമുദായിക (കമ്യൂണല്‍) കാരണങ്ങളുണ്ടോ എന്ന് തിരുവനന്തപുരം പ്രസ് കഌബ്ബില്‍ മാധ്യമ പ്രവര്‍ത്തകന്‍  ഇ എം എസിനോട് ചോദിച്ചു. ചോദിച്ച ആളോട് അത്യന്തം ക്ഷുഭിതനാകുകയും  കണ്ണിനുനേരെ കൈചൂണ്ടി ‘അവരുടെ വക്കാലത്തുമായി ആരും എന്റെയടുത്തു വരേണ്ട ‘ എന്ന് ശബ്ദുമുയര്‍ത്തി പറയുകയുമായിരുന്നു. ഇ എംഎസ്.  കടക്കൂ പുറത്തിന്റെ മറ്റൊരു വകഭേദം. വൈകാതെ പത്രസമ്മേളനം തീര്‍ത്ത്  മടങ്ങുകയും ചെയ്തു. സാമുദായിക കാരണം സംബന്ധിച്ച ചോദ്യം ഇഎംഎസിനെ ദേഷ്യംപിടിപ്പിച്ചു എന്ന മട്ടില്‍ പത്രങ്ങള്‍ പിറ്റേന്ന് ഒന്നാം പേജ് വാര്‍ത്ത നല്‍കി

കെ വി തോമസ് പാര്‍ട്ടി വേദിയില്‍ പങ്കെടുക്കുന്നതിനെ മഹത്വവല്‍ക്കരിക്കുന്നവര്‍, പി പരമേശ്വരനൊപ്പം കെ ആര്‍ ഗൗരിയുടെ പേരും നോട്ടിസില്‍ വന്നതിന് വിശദീകരണം ചോദിക്കുകയും വിലക്കുകയും ചെയ്തു എന്നത് മറക്കുന്നു.

Tags: കെ.ആര്‍. ഗൗരിയമ്മഗൗരിയമ്മകെ.വി.തോമസ്P Parameswaran
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പി പരമേശ്വരന്റ കാഴ്ചപ്പാട് രാജ്യത്തുടനീളം ആഴത്തില്‍ പ്രതിധ്വനിക്കുന്നു: ജഗ്ദീപ് ധന്‍കര്‍

Main Article

ദിശാബോധം നല്‍കിയ ദേശീയ ചിന്തകന്‍

Kerala

പി. പരമേശ്വരന്‍ സ്മാരക പ്രഭാഷണം മാര്‍ച്ച് 2ന്; ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍ഖര്‍ നിര്‍വഹിക്കും

Varadyam

പരമേശ്വര്‍ജിയുടെ പെരുമ

Vicharam

പരമേശ്വര്‍ജി: ഏകാത്മ ദര്‍ശനത്തിന്റെ പ്രചാരകന്‍

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ നടക്കുന്നത് തൊഴിലാളിവിരുദ്ധ നിലപാടുകള്‍; സമരം കേന്ദ്രത്തിനെതിരെ

അയാള്‍ ആസ്വദിക്കട്ടെ, പക്ഷേ അത് പരിഹാസ്യമാണ് : മസ്‌കിന്‌റെ രാഷ്‌ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തെ വിമര്‍ശിച്ച് ട്രംപ്

സജി ചെറിയാന്റെ സ്വകാര്യ ആശുപത്രി പരാമര്‍ശത്തില്‍ സിപിഎം നേതൃത്വത്തിന് അതൃപ്തി

ഭാരതത്തിലെ സ്വർണ്ണശേഖരം എത്ര ടൺ ആണെന്നോ? 10 ലോകരാജ്യങ്ങളുടെ ആകെ ശേഖരത്തേക്കാൾ കൂടുതൽ

ഇസ്രയേൽ സന്ദർശിച്ച് വിവിധ രാജ്യങ്ങളിലെ ഇസ്‍ലാമിക പണ്ഡിതർ: ‘ഇസ്രയേൽ മനുഷ്യത്വത്തിന്റെയും ജനാധിപത്യത്തിന്റെയും പ്രതിനിധി’

ഇവന് ഭ്രാന്താണ്, ജനങ്ങൾ കല്ലെറിയും.:ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല’മണിയൻപിളള രാജു

ഡാർക്ക് ചോക്ലേറ്റ്, വൈറ്റ് ചോക്ലേറ്റ്, മിൽക്ക് ചോക്ലേറ്റ് എന്നിവ തമ്മിലുള്ള വ്യത്യാസം എന്താണ്, ഏത് ചോക്ലേറ്റാണ് ഏറ്റവും ഗുണം ചെയ്യുന്നത് ?

പാകിസ്ഥാനിൽ കനത്ത മഴയും വെള്ളപ്പൊക്കവും ; ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 70 കവിഞ്ഞു ; കുടിവെള്ളത്തിന് പോലും ദൗർലഭ്യം

പുതിയ മെഡിക്കല്‍ കോളേജുകള്‍ക്ക് അംഗീകാരം നല്‍കുന്നത് നിറുത്തിവച്ച് എന്‍എംസി, വ്യാപക പരിശോധനയ്‌ക്ക് ഉന്നത സമിതി

അമ്മയുടെ ഗര്‍ഭപാത്രത്തിലിരുന്ന് സിനിമ അനുഭവിച്ചവനാണ് മലയാളി.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies