Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയെ തകര്‍ക്കാന്‍ സൈബര്‍യുദ്ധത്തിന് ചൈന; കശ്മീരിലെ ലഡാക്കില്‍ വൈദ്യുതി വിതരണം തടസ്സപ്പെടുത്താനുള്ള ചൈനീസ് ഹാക്കര്‍മാരുടെ ശ്രമം ഇന്ത്യ തകര്‍ത്തു

കരസേനകള്‍ തമ്മിലുള്ള യുദ്ധം കിഴക്കന്‍ ലഡാക്കില്‍ മരവിച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയ്‌ക്കെതിരെ സൈബര്‍ യുദ്ധമുഖം തുറന്ന് ചൈന. ജമ്മു കശ്മീരിലെ ലഡാക്കില്‍ വൈദ്യുതി വിതരണശൃംഖല തകിടം മറിയ്‌ക്കാനുള്ള ചൈനീസ് ഹാക്കര്‍മാരുടെ ശ്രമം ഇന്ത്യ തകര്‍ത്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2022, 05:06 pm IST
in India

ന്യൂദല്‍ഹി: കരസേനകള്‍ തമ്മിലുള്ള യുദ്ധം കിഴക്കന്‍ ലഡാക്കില്‍ മരവിച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയ്‌ക്കെതിരെ സൈബര്‍ യുദ്ധമുഖം തുറന്ന് ചൈന. ജമ്മു കശ്മീരിലെ ലഡാക്കില്‍ വൈദ്യുതി വിതരണശൃംഖല തകിടം മറിയ്‌ക്കാനുള്ള ചൈനീസ് ഹാക്കര്‍മാരുടെ ശ്രമം ഇന്ത്യ തകര്‍ത്തു. കഴിഞ്ഞ എട്ടുമാസമായി ചൈനീസ് ഹാക്കര്‍മാര്‍ ലഡാക്കിലെ വൈദ്യുതിവിതരണ ശൃംഖലയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ചുവരികയായിരുന്നു എന്നത് ഞെട്ടപ്പിക്കുന്ന കണ്ടെത്തലാണ്. അതില്‍ വിജയിച്ചിരുന്നെങ്കില്‍ അത് ഇന്ത്യയ്‌ക്ക് വലിയ നാശനഷ്ടങ്ങള്‍ വരുത്തുമായിരുന്നു. 

രണ്ട് തവണയാണ് ലഡാക്കിലെ വൈദ്യുതി വിതരണം തടയാന്‍ ചൈനീസ് ഹാക്കര്‍മാര്‍ ശ്രമം നടത്തിയത്. രണ്ട് തവണയും ഇന്ത്യ അവരുടെ ശ്രമം അട്ടിമറിച്ചു. കേന്ദ്ര ഊര്‍ജ്ജ, പുനരുപയോഗ ഊര്‍ജ്ജ മന്ത്രി ആര്‍.കെ. സിംഗാണ് ചൈനീസ് ഹാക്കര്‍മാരെ ഇന്ത്യ ഫലപ്രദമായി തടഞ്ഞ വിവരം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.

 ലഡാക്കിനടുത്തുള്ള പവര്‍ ഗ്രിഡില്‍ 2021 ആഗസ്തിനും 2022 മാര്‍ച്ചിനും ഇടയിലുള്ള എട്ട് മാസങ്ങളിലാണ് രണ്ട് സൈബര്‍ ആക്രമണശ്രമങ്ങള്‍ ഉണ്ടായത്. ‘പക്ഷെ അവരുടെ രണ്ട് ശ്രമങ്ങളും തകര്‍ത്തു’- കേന്ദ്രമന്ത്രി പറഞ്ഞു. ഇന്ത്യയുടെ വൈദ്യുതി ഗ്രിഡുകളിലേക്ക് നുഴഞ്ഞിറങ്ങാന്‍ അതീവരഹസ്യമായി സ്ഥാപിച്ച ക്യാമറകള്‍ വഴിയാണ് ചൈന ശ്രമിക്കുന്നത്.

മാത്രമല്ല, ഇത്തരം സൈബര്‍ ആക്രമണങ്ങളെ തകര്‍ക്കാനുള്ള പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ എട്ട് മാസമായി കേന്ദ്രഭരണ പ്രദേശമായ ലഡാക്കില്‍ ചൈനീസ് സര്‍ക്കാര്‍ നിയോഗിച്ച ഹാക്കര്‍മാരാണ് രണ്ട് തവണ ആക്രമണം നടത്തിയത്. 

യുഎസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ രഹസ്യാന്വേഷണ സ്ഥാപനമായ റെക്കോര്‍ഡഡ് ഫ്യൂച്ചറും ഇക്കാര്യം സ്ഥിരീകരിച്ചു. ഇരുരാജ്യങ്ങളും കിഴക്കന്‍ ലഡാക്കില്‍ സംഘര്‍ഷങ്ങളില്ലാത്ത ജാഗ്രതയിലാണെങ്കിലും ഇതോടെ ഇന്ത്യയും ചൈനയും തമ്മില്‍ പുതിയൊരു യുദ്ധമേഖല തുറക്കുകയാണ്. കിഴക്കന്‍ ലഡാക്കിലെ ഇന്ത്യ-ചൈന തര്‍ക്കം നിലനില്‍ക്കുന്ന അതിര്‍ത്തിപ്രദേശത്തിനടുത്ത് സ്ഥിതിചെയ്യുന്ന സ്റ്റേറ്റ് ലോഡ് ഡിസ്പാച്ച് കേന്ദ്രങ്ങളിലാണ് ആക്രമണം നടന്നതെന്നും റെക്കോര്‍ഡഡ് ഫ്യച്ചര്‍ പറയുന്നു. 

ഇത്തരത്തിലുള്ള ഏഴോളം സ്റ്റേറ്റ് ലോഡ് ഡിസ്പാച്ച് കേന്ദ്രങ്ങളിലാണ് ആക്രമണശ്രമം നടന്നത്. വടക്കേ ഇന്ത്യയില്‍ വൈദ്യുതിവിതരണം കേന്ദ്രങ്ങളാണിവ.  നിര്‍ണ്ണായക പ്രാധാന്യമുള്ള അടിസ്ഥാനസൗകര്യ സംവിധാനങ്ങളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിക്കുകയാണ് ചൈനീസ് ഹാക്കര്‍മാര്‍. ഇത് വന്‍ അട്ടിമറിക്കുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണെന്ന് കരുതുന്നു.  

അതേ സമയം വൈദ്യുതി വിതരണശൃംഖല അട്ടിമറിച്ച് മണിക്കൂറുകളോളം വൈദ്യുതി വിതരണം തടസ്സപ്പെടുത്തുന്ന ബ്ലാക്കൗട്ട് സൃഷ്ടിക്കാനായിരുന്നു ചൈനയുടെ ശ്രമം എന്ന് റിപ്പോര്‍ട്ട് പറയുന്നില്ല. റഷ്യയുടെ സൈബര്‍ ക്രിമിനലുകള്‍ 2015ല്‍ ഉക്രൈനില്‍ മണിക്കൂറുകളോളം ബ്ലാക്ക് ഔട്ട് സൃഷ്ടിച്ചിരുന്നു. എന്നാല്‍ ചൈനീസ് ഹാക്കര്‍മാരുടെ ശ്രമം വൈദ്യുതി വിതരണ ശൃംഖലയുടെ രഹസ്യമായ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുക എന്നതാണ്. അതുപയോഗിച്ച് ഭാവിയില്‍ വലിയ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുക എന്നതായിരുന്നു ലക്ഷ്യമെന്ന് റെക്കോര്‍ഡഡ് ഫ്യൂച്ചര്‍ പറയുന്നു. 

Tags: ചൈനീസ് സൈബര്‍ ആക്രമണംജമ്മു കശ്മീര്‍റിപ്പോര്‍ട്ട്chinaകശമീര്‍Cyber Attackലഡാക്ക്ഹാക്കര്‍മാര്‍ചൈനീസ് ഹാക്കര്‍മാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ ശത്രുക്കള്‍ രണ്ടായിരുന്നു- ചൈനയും പാകിസ്ഥാനും; ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യയ്‌ക്ക് ഒരു മൂന്നാം ശത്രുവുണ്ട്- തുര്‍ക്കി

India

അഗ്നി 6 പാകിസ്ഥാന് വേണ്ടി ഉണ്ടാക്കിയതല്ല, അത് ഉണ്ടാക്കിയത് 44 വര്‍ഷമായി ഇന്ത്യ അടിക്കാനോങ്ങിവെച്ച ശത്രുവിന് വേണ്ടി….

India

ചൈനയിലെ കൽക്കരി ഖനി അപകടത്തിൽ 90-ലധികം പേർ മരിച്ച സംഭവം : അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

Defence

ഓപ്പറേഷൻ സിന്ദൂരിൽ ചൈനീസ് ആയുധങ്ങൾ കാരണം മാനം പോയി ; ഇനി തുർക്കിയുടെ ആയുധങ്ങൾ മതിയെന്ന് പാകിസ്ഥാൻ : വാങ്ങുന്നത് അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ

News

ചൈനയിലെ കൽക്കരി ഖനിയിൽ സ്‌ഫോടനം, 82 പേർ കൊല്ലപ്പെട്ടു, കാണാതയവർക്കായി തിരച്ചിൽ തുടരുന്നു

പുതിയ വാര്‍ത്തകള്‍

ദാമ്പത്യ ഐക്യവും വിദേശയാത്രാവസരങ്ങളും! സമ്പൂർണ്ണ രാശിഫലം (04 ജൂൺ 2026)

രാം ചരണിനടുത്തേക്ക് സുരക്ഷവലയം ഭേദിച്ച വന്നവനെ രാം ചരണിന്‍റെ അംഗരക്ഷകന്‍ കെവിന്‍ കുന്ത പൊക്കിയെടുത്ത് കൊണ്ടുപോകുന്നു (വലത്ത്) രാം ചരണും കെവിന്‍ കുന്തയും (ഇടത്ത്)

രാം ചരണിന്റെ അംഗരക്ഷകൻ കെവിൻ കുന്ത, ദിവസ ശമ്പളം നാല് ലക്ഷം, ജാന്‍വി കപൂറിന് അടുത്തെത്തിയവനെ തൂക്കിയെടുക്കുന്ന കെവിന്‍കുന്ത വൈറല്‍

അന്തരാഷ്‌ട്ര ക്രിപ്റ്റോ കറന്‍സി ഭീകരഫണ്ടിംഗ് ശൃംഖല കണ്ടെത്തി തകര്‍ത്ത് ഗുജറാത്ത് പൊലീസ് തകര്‍ത്തത് 226 കോടിയുടെ ഭീകരശൃംഖല

യുപിയില്‍ ബീഫ് കയറ്റുമതി നിരോധിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന ശങ്കരാചാര്യരെ കാണാന്‍ മുസ്ലിങ്ങള്‍ തിക്കിത്തിരക്കുന്നു

യുപിയില്‍ വീണ്ടും അവിമുക്തേശ്വരാനന്ദിനെ കാത്ത് മുസ്ലിമങ്ങള്‍ തിക്കിത്തിരക്കുന്നു; യോഗിക്കെതിരെ ശങ്കരാചാര്യരെ തിരിക്കുന്നതിന് പിന്നില്‍ അഖിലേഷ്

നവീന്‍ബാബുവിന്റെ മരണത്തിന് വഴിയൊരുക്കിയ പാര്‍ട്ണര്‍ഷിപ് എഗ്രീമെന്‍റ് കാണാനില്ല…ദുരൂഹത മണക്കുന്നു

എന്താണ് കൊടിമരം? എന്താണ് കൊടിയേറ്റത്തിന്റെ അര്‍ത്ഥം?

ദാനവുംദക്ഷിണയും കൊടുക്കുന്നതെന്തിന്?

സുവേന്ദു സർക്കാരിന്റെ നിർദേശം പാലിച്ച് ബംഗാൾ മദ്രസകൾ ; പ്രഭാത പ്രാർത്ഥനകളിലും സമ്മേളനങ്ങളിലും വന്ദേമാതരം ആലപിച്ചത് 1,600 മദ്രസകൾ

ധനാകര്‍ഷണത്തിന് മന്ത്രമുണ്ട്….

ഒമാനിൽ നിന്ന് ഗുജറാത്തിലേക്ക് ദിവസം 31 ദശലക്ഷം ക്യുബിക് മീറ്റർ പ്രകൃതിവാതകം ; അറബിക്കടലിന്റെ അടിത്തട്ടിൽ 2,000 കിമീ ദൈർഘ്യത്തിൽ പൈപ്പ്‌ലൈൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.