Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Athletics

അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മിന്നലായി ശിവകുമാറും ദ്യുതിയും

വനിതകളിലെ വേഗതാരപ്പോരാട്ടത്തില്‍ ഒഡീഷയുടെ ദ്യുതി ചന്ദിന് കാര്യമായ വെല്ലുവിളിയുണ്ടായില്ല. ദ്യുതി ചന്ദ് 11.49 സെക്കന്‍ഡില്‍ വേഗറാണിയായി. കേരളത്തിന്റെ പാലക്കാട് സ്വദേശിനി എം.വി. ജില്‍ന 11.63 സെക്കന്‍ഡില്‍ വെള്ളിക്ക് ഉടമയായി. രണ്ടു വര്‍ഷമായി മത്സര രംഗത്തു നിന്നും വിട്ടു നിന്ന ദില്‍നയുടെ മടങ്ങിവരവ് വെള്ളിനേട്ടത്തോടെ കാലിക്കറ്റ് സ്റ്റേഡിയത്തില്‍ ഗംഭീരമാക്കി. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിനിയായ ജില്‍ന അമ്മയായ ശേഷം കുറച്ചു കാലം ട്രാക്കില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു.

വിനോദ് ദാമോദരന്‍ by വിനോദ് ദാമോദരന്‍
Apr 3, 2022, 10:17 pm IST
in Athletics

തേഞ്ഞിപ്പലം: ഇരുപത്തിയഞ്ചാമത് ദേശീയ ഫെഡറേഷന്‍ കപ്പ് അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലെ വേഗ റാണിയായി ഒഡീഷയുടെ ദ്യുതി ചന്ദും വേഗരാജനായി തമിഴ്നാടിന്റെ വി. ശിവകുമാറും മാറി. കോഴിക്കോട് സര്‍വകലാശാല സിന്തറ്റിക് ട്രാക്കിനെ വിസ്മയിപ്പിച്ച പ്രകടനത്തിലൂടെയാണ് ഇരുവരും ചാമ്പ്യന്‍ഷിപ്പിന്റെ വേഗ താരങ്ങളായി മാറിയത്. പുരുഷവിഭാഗം 100 മീറ്ററില്‍ തമിഴ്‌നാട് താരങ്ങള്‍ തമ്മിലുള്ള ഇഞ്ചോടിഞ്ഞ് പോരാട്ടമാണ് ട്രാക്കില്‍ അരങ്ങേറിയത്. മൂന്നാം ലെയിനില്‍ ഓടിയ ബി. ശിവകുമാറും അഞ്ചാം ലെയിനില്‍ ഇറങ്ങിയ കെ. ഇലക്കിയ ദാസനും തമ്മില്‍ ഇഞ്ചോടിഞ്ച് പ്രകടനമുണ്ടായി. ഒടുവില്‍ 10.36 സെക്കന്‍ഡില്‍ ശിവകുമാര്‍ മീറ്റിന്റെ വേഗമേറിയ താരമായപ്പോള്‍ 10.37 സെക്കന്‍ഡില്‍ ഫിനിഷ് ലൈന്‍ കടന്ന എലക്യദാസ് വെള്ളിക്ക് അര്‍ഹനായി. പഞ്ചാബിന്റെ ഹര്‍ജിത്ത് സിങ് 10.43 സെക്കന്‍ഡില്‍ വെങ്കലവും സ്വന്തമാക്കി. മലയാളി പ്രതീക്ഷയായിരുന്ന അശ്വിന്‍ ഏറ്റവും അവസാനമായി എട്ടാമതായാണ് ഫിനിഷ് ലൈന്‍ കടന്നത്.

വനിതകളിലെ വേഗതാരപ്പോരാട്ടത്തില്‍ ഒഡീഷയുടെ ദ്യുതി ചന്ദിന് കാര്യമായ വെല്ലുവിളിയുണ്ടായില്ല. ദ്യുതി ചന്ദ് 11.49 സെക്കന്‍ഡില്‍ വേഗറാണിയായി. കേരളത്തിന്റെ പാലക്കാട് സ്വദേശിനി എം.വി. ജില്‍ന 11.63 സെക്കന്‍ഡില്‍ വെള്ളിക്ക് ഉടമയായി. രണ്ടു വര്‍ഷമായി മത്സര രംഗത്തു നിന്നും വിട്ടു നിന്ന ദില്‍നയുടെ മടങ്ങിവരവ് വെള്ളിനേട്ടത്തോടെ കാലിക്കറ്റ് സ്റ്റേഡിയത്തില്‍ ഗംഭീരമാക്കി. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിനിയായ ജില്‍ന അമ്മയായ ശേഷം കുറച്ചു കാലം ട്രാക്കില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. സശസ്ത്ര സീമബെല്ലില്‍ കോണ്‍സ്റ്റബിളായ ജില്‍ന കൊല്ലത്ത് ആര്‍. ജയകുമാറിന് കീഴിലാണ് പരിശീലിക്കുന്നത്. പാലക്കാട് അമ്പലപ്പാറ സ്വദേശി മൂര്‍ത്തിയാണ് ഭര്‍ത്താവ്. ഈ വിജയം തന്റെ മകള്‍ ഇഷാന്‍വിക്കുള്ള സമ്മാനമാണെന്ന് ദില്‍ന പറഞ്ഞു. കര്‍ണാടകയുടെ എന്‍.എസ്. സിമിക്കാണ് (11.71 സെക്കന്‍ഡ്) ഈ ഇനത്തില്‍ വെങ്കലം.  

Tags: sports
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ലോകകപ്പ് ഫുട്‌ബോള്‍: 70-ാം നാള്‍ കിക്കോഫ്; സമ്പൂര്‍ണ പട്ടികയായി

2030ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് ഭാരതത്തിന് അനുവദിക്കുന്ന രേഖ സ്‌കോട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോയില്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി. ഉഷയ്ക്ക് കൈമാറുന്നു
Sports

2030 കോമണ്‍വെല്‍ത്ത് ഗെയിംസ് ഭാരതത്തില്‍

Kerala

മെസ്സിയോ വന്നില്ല…കയ്യിലുള്ള ബ്ലാസ്റ്റേഴ്സ് കേരളം വിടുന്നു..കായികമന്ത്രിക്കെതിരെ വിമര്‍ശനം രൂക്ഷം

Kerala

സ്‌കൂള്‍ കായികമേളയില്‍ പ്രായത്തില്‍ തട്ടിപ്പ് നടത്തി വനിതാ അത്ലറ്റിനെ മത്സരിപ്പിച്ചെന്ന് പരാതി

Kerala

കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് തിരുവനന്തപുരത്ത് തുടക്കം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.