Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

നേരത്തെ തിരിച്ചറിയാം ചികിത്സിക്കാം; ഏപ്രില്‍ രണ്ട് ലോക ഓട്ടിസം ബോധവത്കരണ ദിനം

ഓരോ കുട്ടിയുടേയും കഴിവുകള്‍ പ്രത്യേകമായി നിര്‍ണയിച്ചു വേണം പരിശീലനം നടത്തേണ്ടത്. മനഃശാസ്ത്രജ്ഞര്‍, സംസാരഭാഷാ വിദഗ്ധര്‍ എന്നിവരുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തണം. മാനസികവും ശാരീരികവുമായ വ്യതിയാനങ്ങള്‍ അപഗ്രഥിച്ച് മരുന്നുകള്‍ നിശ്ചയിക്കുന്നതു കൊണ്ടുതന്നെ ഹോമിയോപ്പതി വൈദ്യശാസ്ത്രത്തില്‍ മരുന്നുകള്‍ ലഭ്യമാണ്. പലപ്പോഴും വളരെ വൈകിയാണ് ഓട്ടിസം തിരിച്ചറിയുന്നത്. രണ്ട് വയസുള്ളപ്പോഴെങ്കിലും അസുഖം തിരിച്ചറിഞ്ഞ് ചികിത്സ ആരംഭിക്കണം. ഓട്ടിസം ബാധിച്ച കുട്ടികളില്‍ ബുദ്ധിപരമായി ശേഷി ഉള്ളവരും ശേഷി കുറവുള്ളവരും ഉണ്ട്. അതിനാല്‍ നേരത്ത തന്നെ ചികിത്സ ആരംഭിക്കുന്നതാണ് ഉചിതം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2022, 06:00 am IST
in Article

ഡോ. ഡി. രഘു

ലോകമെമ്പാടുമുള്ള ഓട്ടിസം സ്‌പെക്ട്രം ഡിസ്ഓര്‍ഡര്‍ ഉള്ളവരെക്കുറിച്ച് അവബോധം വളര്‍ത്താന്‍ വേണ്ടി ഐക്യരാഷ്‌ട്രസഭ 2008 മുതല്‍ എല്ലാവര്‍ഷവും ഏപ്രില്‍ രണ്ട് ലോക ഓട്ടിസം ദിനമായി ആചരിക്കുന്നു. ഓട്ടിസം എന്ന അവസ്ഥയെക്കുറിച്ച് ബോധവത്കരിക്കാനും ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും പിന്തുണ നല്കാനുമാണ് ഈ ദിനം ആചരിക്കുന്നത്.

ഓട്ടിസം എന്നത് ഒരു രോഗമല്ല, തലച്ചോറ് സംബന്ധമായ വ്യത്യസ്തതയാണ്. 1943ല്‍ ലിയോ കറാര്‍ എന്ന മനോരോഗ വിദഗ്ധനാണ് ഓട്ടിസം എന്ന് നാമകരണം ചെയ്തത്. പ്രധാനമായും ഓട്ടിസത്തിനു പിന്നില്‍ ജനിതക കാരണങ്ങളാണെങ്കിലും യഥാര്‍ത്ഥ കാരണം ഇന്നും അജ്ഞാതം. ജനിതകമായ സവിശേഷതകള്‍, തലച്ചോറിന്റെ ഘടനാപരമായ തകരാറുകള്‍, ചില ഔഷധങ്ങള്‍, ചില ആഹാരങ്ങള്‍, മെര്‍ക്കുറി, പുകവലിക്കുന്ന അമ്മമാര്‍ ഇവയൊക്കെ ഓട്ടിസത്തിന് കാരണമാകാം.

പൊതു സവിശേഷതകള്‍

  * സംസാരം, ആംഗ്യം തുടങ്ങിയ ആശയവിനിമയ രീതികള്‍ പ്രയാസകരമാകുന്നു

* ശബ്ദം, ഉച്ചാരണം ഇവ സമപ്രായക്കാരില്‍ നിന്ന് വ്യത്യസ്തമാകുന്നു. അര്‍ത്ഥമില്ലാത്ത വാക്കുകളും പ്രയോഗങ്ങളും ആവര്‍ത്തിക്കുന്നു

* ഒറ്റയ്‌ക്ക് തന്റേതായ ലോകത്ത് മുഴുകിയിരിക്കുന്നു

* മറ്റുള്ളവരെ അഭിമുഖീകരിക്കുവാന്‍ പ്രയാസം

* പ്രകോപനമില്ലാതെ മറ്റുള്ളവരെ ഉപദ്രവിക്കുന്നു    

* ഫാന്‍ കറങ്ങുന്നതും ബള്‍ബ് പ്രകാശിക്കുന്നതും ഏറെ നേരം നോക്കിനില്ക്കുന്നു  

* കൈകളുടേയും ശരീരഭാഗങ്ങളുടേയും പ്രത്യേകതരം ചലനം

* അമിതഭയം, ഉത്കണ്ഠ, അലക്ഷ്യമായി കറങ്ങി നടക്കുക, ശാരീരിക സ്പര്‍ശനം ഇഷ്ടപ്പെടാതിരിക്കുക, ഒരേ വസ്തുവിലേക്ക് സ്ഥിരമായി നോക്കിയിരിക്കുക.

ചികിത്സാ വിധികള്‍

ഓരോ കുട്ടിയുടേയും കഴിവുകള്‍ പ്രത്യേകമായി നിര്‍ണയിച്ചു വേണം പരിശീലനം നടത്തേണ്ടത്. മനഃശാസ്ത്രജ്ഞര്‍, സംസാരഭാഷാ വിദഗ്ധര്‍ എന്നിവരുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തണം. മാനസികവും ശാരീരികവുമായ വ്യതിയാനങ്ങള്‍ അപഗ്രഥിച്ച് മരുന്നുകള്‍ നിശ്ചയിക്കുന്നതു കൊണ്ടുതന്നെ ഹോമിയോപ്പതി വൈദ്യശാസ്ത്രത്തില്‍ മരുന്നുകള്‍ ലഭ്യമാണ്. പലപ്പോഴും വളരെ വൈകിയാണ് ഓട്ടിസം തിരിച്ചറിയുന്നത്. രണ്ട് വയസുള്ളപ്പോഴെങ്കിലും അസുഖം തിരിച്ചറിഞ്ഞ് ചികിത്സ ആരംഭിക്കണം. ഓട്ടിസം ബാധിച്ച കുട്ടികളില്‍ ബുദ്ധിപരമായി ശേഷി ഉള്ളവരും ശേഷി കുറവുള്ളവരും ഉണ്ട്. അതിനാല്‍ നേരത്ത തന്നെ ചികിത്സ ആരംഭിക്കുന്നതാണ് ഉചിതം.

Tags: ഓട്ടിസം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓട്ടിസം ബാധിച്ചവർക്ക് ജോലി നൽകാൻ കൂടുതൽ സ്ഥാപനങ്ങൾ മുന്നോട്ട് വരണം: മന്ത്രി വി ശിവൻകുട്ടി, ഓട്ടിസവുമായി ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം കൂടി വരുന്നു

Kerala

കരുതലും സ്‌നേഹവും മതി… അനന്തനെപ്പോലെ മുന്നേറാം

Article

ഓട്ടിസം: തിരിച്ചറിയാന്‍ വൈകരുത്; ഇന്ന് ലോക ഓട്ടിസം ബോധവല്‍ക്കരണ ദിനം

India

ഓട്ടിസം ബാധിച്ച മകന് ഒട്ടകപ്പാല്‍ ലഭ്യമല്ല; ട്വിറ്ററിലൂടെ പ്രധാനമന്ത്രിയുടെ സഹായം അഭ്യര്‍ത്ഥിച്ച് അമ്മ, 20 ലിറ്റര്‍ പാല്‍ എത്തിച്ചു നല്‍കി റെയില്‍വേ

പുതിയ വാര്‍ത്തകള്‍

കോട്ടയം നസീർ, ജിൻസ് ജോയ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഡോ.ബെന്നറ്റ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. മെയ് 8ന് ചിത്രം തിയേറ്ററിൽ എത്തുന്നു

കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം; കിണർപണിക്കിടെ സനൽ കുമാർ കുഴഞ്ഞുവീണു

ജിഎൻജി മിസ് & മിസിസ് കേരളം- ‘ദി ക്രൗൺ ഓഫ് ഗ്ലോറി’ സമാപിച്ചു; ഡോ. ഇന്ദുജ എസ് കുമാർ മിസ് കേരള

മായൻ ആരംഭിച്ചു

മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ് പ്രധാന വേഷങ്ങളിലെത്തുന്ന ആക്ഷൻ പാക്ക്ഡ് ഗ്യാംഗ്സ്റ്റർ ത്രില്ലർ അങ്കം അട്ടഹാസം മേയ് 8ന്

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ തകര്‍ന്ന കുന്നത്തുവീട്ടില്‍ രമയുടെ വീട്‌

ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തമാകാതെ മുണ്ടത്തിക്കോട്; 500 മീറ്ററിലധികം അകലെയുള്ള കെട്ടിടങ്ങള്‍ക്കുവരെ കേടുപാടുകൾ

അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍; മൂന്നു ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്

ഗുരുദേവൻ പറഞ്ഞപോലെ കരിയും കരിമരുന്നും വേണ്ട;ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന് കരുതി, ചേട്ടൻ എന്നെയും വലിച്ച് പുറത്തേക്കോടി,ലക്ഷ്മി പ്രിയ

നാരങ്ങാ വിപണിയിലും പൊള്ളുന്ന ചൂട്; വില ഇനിയും കൂടുമെന്ന് കച്ചവടക്കാർ, കർണാടകയിൽ നിന്നുമുള്ള വരവ് കുറഞ്ഞു

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.