Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ദോഹയിലേക്ക് കാതോര്‍ത്ത്; ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് നറുക്കെടുപ്പ് നാളെ

ലോകകപ്പിന് യോഗ്യത 32 ടീമുകള്‍ക്ക്. ആകെ എട്ട് ഗ്രൂപ്പുകളായി തിരിക്കും. ഓരോ ഗ്രൂപ്പിലും നാല് ടീമുകള്‍. ലോക റാങ്കിങ്ങില്‍ മുന്നിലുള്ള ഏഴ് രാജ്യങ്ങളും ആതിഥേയരായ ഖത്തറും നറുക്കെടുപ്പിനുള്ള ഒരു പോട്ടില്‍. പ്രധാന ടീമുകളെല്ലാം ഈ പോട്ടിലുണ്ടാകും. രണ്ടാമത്തെ പോട്ടില്‍ അടുത്ത മുന്‍നിരക്കാരായ എട്ട് ടീമുകള്‍. ഇതേ രീതിയില്‍ മൂന്നും നാലും പോട്ടുകള്‍ ക്രമീകരിക്കും. ആകെ നാല് പോട്ടുകളാകും ഉണ്ടാവുക. രണ്ടാം പോട്ടില്‍ പ്രമുഖ ടീമുകളുള്ളത് നറുക്കെടുപ്പിന്റെ ആവേശം വര്‍ധിപ്പിക്കും. ജര്‍മ്മനി, നെതര്‍ലന്‍ഡ്‌സ്, ക്രൊയേഷ്യ, ഡെന്‍മാര്‍ക്ക്, ഉറുഗ്വെ ടീമുകള്‍ ശക്തരാണ്. മൂന്നാം പോട്ടില്‍ പോളണ്ട്, സെര്‍ബിയ, ഇറാന്‍, സെനഗല്‍ ടീമുകളുള്ളത് മരണ ഗ്രൂപ്പിനും സാധ്യത വര്‍ധിപ്പിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2022, 10:09 pm IST
in Football

ദോഹ: ലോകകപ്പിനോളം ആവേശമുണ്ട് ലോകകപ്പിലെ ഓരോ ഗ്രൂപ്പുകളുടെയും വിശേഷമറിയാന്‍. ആരൊക്കെ ഒരേ ഗ്രൂപ്പിലെത്തും, മരണഗ്രൂപ്പ് ഏതാകും തുടങ്ങിയ ചോദ്യങ്ങള്‍ ഫുട്‌ബോള്‍ ആരാധകര്‍ കണക്കുക്കൂട്ടി തുടങ്ങി. ഖത്തര്‍ ലോകകപ്പിനുള്ള ടീം നറുക്കെടുപ്പ് നാളെ ദോഹയില്‍. ആവേശം വിതറുന്ന ലോക ശക്തികളും അട്ടിമറിക്കാന്‍ കെല്‍പ്പുള്ള കറുത്ത കുതിരകളും നറുക്കെടുപ്പിന്റെ ശ്രദ്ധാകേന്ദ്രങ്ങളാണ്.  

ലോകകപ്പിന് യോഗ്യത 32 ടീമുകള്‍ക്ക്. ആകെ എട്ട് ഗ്രൂപ്പുകളായി തിരിക്കും. ഓരോ ഗ്രൂപ്പിലും നാല് ടീമുകള്‍. ലോക റാങ്കിങ്ങില്‍ മുന്നിലുള്ള ഏഴ് രാജ്യങ്ങളും ആതിഥേയരായ ഖത്തറും നറുക്കെടുപ്പിനുള്ള ഒരു പോട്ടില്‍. പ്രധാന ടീമുകളെല്ലാം ഈ പോട്ടിലുണ്ടാകും. രണ്ടാമത്തെ പോട്ടില്‍ അടുത്ത മുന്‍നിരക്കാരായ എട്ട് ടീമുകള്‍. ഇതേ രീതിയില്‍ മൂന്നും നാലും പോട്ടുകള്‍ ക്രമീകരിക്കും. ആകെ നാല് പോട്ടുകളാകും ഉണ്ടാവുക. രണ്ടാം പോട്ടില്‍ പ്രമുഖ ടീമുകളുള്ളത് നറുക്കെടുപ്പിന്റെ ആവേശം വര്‍ധിപ്പിക്കും. ജര്‍മ്മനി, നെതര്‍ലന്‍ഡ്‌സ്, ക്രൊയേഷ്യ, ഡെന്‍മാര്‍ക്ക്, ഉറുഗ്വെ ടീമുകള്‍ ശക്തരാണ്. മൂന്നാം പോട്ടില്‍ പോളണ്ട്, സെര്‍ബിയ, ഇറാന്‍, സെനഗല്‍ ടീമുകളുള്ളത് മരണ ഗ്രൂപ്പിനും സാധ്യത വര്‍ധിപ്പിക്കുന്നു.  

നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന എ മുതല്‍ എച്ച് വരെയുള്ള ഗ്രൂപ്പിലെ ടീമുകള്‍ പരസ്പരം ഓരോ മത്സരം കളിക്കും. ആകെ നാല് ടീമുകളുള്ളതില്‍ മുന്നിലെത്തുന്ന രണ്ട് പേര്‍ക്കാകും പ്രീ ക്വാര്‍ട്ടറിലേക്ക് യോഗ്യത. 16 ടീമുകള്‍ പ്രീ ക്വാര്‍ട്ടറിലെത്തും. പ്രീ ക്വാര്‍ട്ടര്‍ മുതല്‍ നോക്കൗട്ട് തുടങ്ങും. എ ഗ്രൂപ്പിലെ ഒന്നാമന്‍ ബി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരുമായി പ്രീ ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടും. എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാര്‍ ബി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരുമായും കളിക്കും. ഈ ക്രമത്തില്‍ സി-ഡി, ഇ-എഫ്, ജി-എച്ച് ഗ്രൂപ്പിലെ വിജയികള്‍ പ്രീ ക്വാര്‍ട്ടറില്‍ എതിരാളികളാകും.

എട്ട് ടീമുകള്‍ ക്വാര്‍ട്ടറിലും, നാല് ടീമുകള്‍ സെമിയിലുമെത്തും. സെമിയില്‍ തോല്‍ക്കുന്നവര്‍ക്കായി മൂന്നാം സ്ഥാനത്തേക്ക് മത്സരമുണ്ടാകും. നവംബര്‍ 21 മുതല്‍ ഡിസംബര്‍ രണ്ട് വരെയാണ് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍. മൂന്ന് മുതല്‍ ആറ് വരെ പ്രീ ക്വാര്‍ട്ടര്‍. ഒമ്പതിനും പത്തിനും ക്വാര്‍ട്ടര്‍. 13, 14 സെമി. 17ന് മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള മത്സരം. 18ന് ഫൈനല്‍.  

പോട്ട് 1  

ഖത്തര്‍, ബല്‍ജിയം, ബ്രസീല്‍, ഫ്രാന്‍സ്, അര്‍ജന്റീന, ഇംഗ്ലണ്ട്, സ്‌പെയ്ന്‍, പോര്‍ച്ചുഗല്‍  

പോട്ട്  2  

ഡെന്‍മാര്‍ക്ക്, നെതര്‍ലന്‍ഡ്‌സ്, ജര്‍മ്മനി, മെക്‌സിക്കോ, യുഎസ്, സ്വിറ്റ്‌സര്‍ലന്‍ഡ്, ക്രൊയേഷ്യ, ഉറുഗ്വെ  

പോട്ട്  3  

സെനഗല്‍, ഇറാന്‍, ജപ്പാന്‍, മൊറോക്കോ, സെര്‍ബിയ, പോളണ്ട്, ദക്ഷിണ കൊറിയ, ടുണീഷ്യ  

പോട്ട്  4  

ഓസ്‌ട്രേലിയ/യുഎഇ/പെറു, ന്യൂസിലന്‍ഡ്/കോസ്റ്ററിക്ക, ഉക്രൈന്‍/സ്‌കോട്ട്‌ലന്‍ഡ്/വെയ്ല്‍സ്, സൗദിഅറേബ്യ, ഇക്വഡോര്‍, ഘാന, കാമറൂണ്‍, കാനഡ

Tags: ലോകകപ്പ്ഫിഫ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

വനിതാ ലോകകപ്പ് : സ്‌പെയിന്‍ ഫൈനലില്‍

Football

വനിതാ ലോകകപ്പ്: ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ ഓസ്‌ട്രേലിയ സെമി ഫൈനലില്‍

Cricket

ഐസിസി ഏകദിന ലോകകപ്പില്‍ പാകിസ്ഥാന്‍ ടീം പങ്കെടുക്കും; ഇന്ത്യയിലേക്ക് പോകാന്‍ പാക് സര്‍ക്കാര്‍ അനുമതി നല്‍കി

Football

ഫിഫ വനിതാ ഫുട്ബോള്‍ ലോകകപ്പ്; നിലവിലെ ചാമ്പ്യന്മാരായ യുണൈറ്റഡ് സ്റ്റേറ്റ്സ് പുറത്ത്

Football

ഫിഫ വനിത ലോകകപ്പ്; ചരിത്രത്തിലാദ്യമായി ഹിജാബ് ധരിച്ച് കളിച്ച് മൊറോക്കന്‍ താരം

പുതിയ വാര്‍ത്തകള്‍

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ ഭീഷണി മുഴക്കിയ അര്‍ജുന്‍ ആയങ്കിക്കെതിരെ കേസെടുത്തു

പി എം ശ്രീയെ കുറ്റപ്പെടുത്തിയവര്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നു, ബന്ധുനിയമനത്തിലും അവസരവാദം: എം വി ഗോവിന്ദന്‍

സി എം ആര്‍ എല്‍-എക്‌സാലോജിക് മാസപ്പടി കേസ്: സുപ്രീംകോടതിയില്‍ തടസ ഹര്‍ജി

രാഹുല്‍ ഗാന്ധിയും സോണിയാഗാന്ധിയും ഉടമസ്ഥരായ യംഗ് ഇന്ത്യ പ്രവൈറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഭാഗമായ യംഗ് ഇന്ത്യാ ഫൗണ്ടേഷന്‍ 2024ല്‍ സൗരവ് ദാസിന് പുരസ്കാരം നല്‍കി (ഇടത്ത്) 53 പേരുടെ മരണത്തില്‍ കലാശിച്ച ദല്‍ഹി കലാപത്തിന്‍റെ ആസൂത്രകന്‍ ഉമര്‍ ഖാലിദിനൊപ്പം സൗരവ് ദാസ് (നടുവില്‍) നോര്‍വ്വെയിലെ ആവിഷ്കാരസ്വാതന്ത്ര്യത്തിന് വാദിക്കുന്ന വേള്‍ഡ് എക്സ്പ്രഷന്‍ ഫോറം വേദിയില്‍ സൗരവ് ദാസ് (വലത്ത്)

കോക്രോച്ച് പാര്‍ട്ടി വക്താവ് സൗരവ് ദാസ് ബിജെപി വിരുദ്ധന്‍, രാഹുല്‍ ഗാന്ധിയുടെ യംഗ് ഇന്ത്യ പുരസ്കരിച്ച യുവാവ്, ഉമര്‍ഖാലിദിന്റെ ചങ്ങാതി

വിസ ദുരുപയോഗം , ജെൻസി കലാപത്തിന് ആളെ കൂട്ടുന്ന പാറ്റാ തലവൻ അഭിജിത് ദീപ്കെയെ യുഎസ് നാടുകടത്തിയോ ?

കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പെട്ട് യുവതിയും മകനും മരിച്ചു

അഴിമതി ആരോപണം: വയനാട് കുടുംബശ്രീയില്‍ നടപടി,സിപിഎം ബ്രാഞ്ച് സെക്രട്ടറിയെയും ഡിവൈഎഫ്‌ഐ നേതാവിനെയും പുറത്താക്കി

കലൂരില്‍ വെളുപ്പിന് പെണ്‍കുട്ടികളെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി അക്ബര്‍ പിടിയില്‍

ആയയെ ജാതി അധിക്ഷേപം നടത്തി സ്‌കൂളിലെ ജാലിയില്‍ നിന്ന് പറഞ്ഞുവിട്ടെന്ന് പരാതി

പ്രായമുള്ള ഒരാള്‍ പോസ്റ്റര്‍ മടക്കി വിശറിയാക്കി കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസിന് വീശിക്കൊടുക്കുന്നു (ഇടത്ത്) ദല്‍ഹിയിലെ ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ സൗരവ് ദാസ് ഇടയ്ക്കിടെ കോള്‍ഡ് കോഫി കുടിക്കുന്നു (വലത്ത്)

കോക്രോച്ച് ജനതാ പാര്‍ട്ടി മുഖ്യവക്താവ് സൗരവ് ദാസിന് സമരപ്പന്തലില്‍ ചൂട് സഹിക്കാന്‍ പറ്റുന്നില്ല, വീശിത്തണുപ്പിച്ച് സഹപ്രവര്‍ത്തകന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.