Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹൊസതൊഡകു ആഘോഷം: കര്‍ണ്ണാടകത്തില്‍ ഹലാല്‍ ഭക്ഷണം ബഹിഷ്‌കരിക്കാന്‍ ബിജെപി ദേശീയ നേതാവ് സി.ടി. രവി; ‘ഇത് സാമ്പത്തിക ജിഹാദ്’

ഉഗാദി ആഘോഷത്തിന്റെ പിറ്റേന്നാളുള്ള ഹൊസതൊഡകു ആഘോഷത്തിന് ഹലാല്‍ ഭക്ഷണം ഉപയോഗിക്കേണ്ടെന്ന ഹിന്ദു ജനജാഗൃതി ഉള്‍പ്പെടുയുള്ള സംഘടനകളുടെ ആഹ്വാനത്തെ പിന്തുണച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി. രവി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2022, 11:19 pm IST
in India

ബെംഗളൂരു: ഉഗാദി ആഘോഷത്തിന്റെ പിറ്റേന്നാളുള്ള ഹൊസതൊഡകു ആഘോഷത്തിന് ഹലാല്‍ ഭക്ഷണം ഉപയോഗിക്കേണ്ടെന്ന ഹിന്ദു ജനജാഗൃതി ഉള്‍പ്പെടുയുള്ള സംഘടനകളുടെ ആഹ്വാനത്തെ പിന്തുണച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി. രവി.

കര്‍ണ്ണാടകയിലെ ഒട്ടേറെ പ്രാദേശിക ഹിന്ദു സംഘടനകള്‍ ഹലാല്‍ ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. മൈസൂരു, രാമനഗര, മാണ്ഡ്യ ജില്ലകളിലെ പ്രധാന ആഘോഷമാണ് ഹൊസതൊഡകു. ഇതിന് മാസം നിര്‍ബന്ധമാണ്. ഹലാല്‍ ഭക്ഷണം സാമ്പത്തിക ജിഹാദാണെന്നും സി.ടി. രവി ചൂണ്ടിക്കാട്ടി. ഇതുവഴി മത്സ്യ വിപണിയില്‍ അവര്‍ ആധിപത്യം നേടുകയാണ്. എന്താാണ് ഹലാല്‍? വില്‍ക്കുന്നതിന് മുന്‍പ് മുസ്ലിങ്ങള്‍ അള്ളായ്‌ക്ക് സമര്‍പ്പിക്കുന്നതാണത്. അത് അവരുടെ മതാചാരമായിരിക്കാം. ഇത് ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം അവരുടെ സമുദായത്തെ തിരസ്‌കരിക്കലാണ്- സി.ടി. രവി പറഞ്ഞു.

ഉഗാദി ആഘോഷത്തിന്റെ ഭാഗമായുള്ള ഹൊസതൊഡ്കു ആഘോഷത്തിന് ദൈവങ്ങള്‍ക്ക് സമര്‍പ്പിക്കാന്‍ മാംസം പാകം ചെയ്യാറുണ്ട്.  മുസ്ലിം വ്യാപാരികള്‍ അവരുടെ പ്രാര്‍ത്ഥന നടത്തിയ ശേഷമാണ് മുഗങ്ങളെ കൊല്ലുന്നതെന്നതിനാല്‍ ഇത് ഉപയോഗിക്കരുതെന്ന് ഹിന്ദു ജന ജാഗൃതി സമിതി വക്താവ് മോഹന്‍ ഗൗഡ പറഞ്ഞു. അതേ സമയം മുസ്ലിങ്ങള്‍ ഹലാല്‍ അല്ലാത്ത മാംസം വിറ്റാല്‍ ഉപയോഗിക്കുന്നതില്‍ വിരോധമില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഹലാല്‍ മുസ്ലിങ്ങളുടെ അവിഭാജ്യഘടകമാണ്. കഴിഞ്ഞ 1400 വര്‍ഷങ്ങളായി അവര്‍ അത് ആചരിക്കുന്നു. പ്രാര്‍ത്ഥനകള്‍ക്ക് ശേഷം കൊല്ലുന്ന മൃഗത്തിന്റെ മാംസം ലോകമെങ്ങുമുള്ള മുസ്ലിങ്ങളള്‍ ഉപയോഗിക്കുന്നു. പക്ഷെ ഹലാലിനെക്കുറിച്ചുള്ള സത്യം മറച്ചുപിടിച്ച് അമുസ്ലിങ്ങളായവരെ ഹലാല്‍ ഭക്ഷണം കഴിപ്പിക്കുന്നത് ശരിയല്ല.’-  ബിജെപി നേതാവ് റഹിം ഉചില്‍ ഡെക്കാന്‍ ഹെറാള്‍ഡ് പത്രത്തിനോട് പ്രതികരിക്കവേ പറഞ്ഞു.  

ഹലാല്‍ എന്ന് അടയാളപ്പെടുത്താന്‍ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് മുസ്ലിംസമുദായം അമുസ്ലിങ്ങളെ അറിയിക്കേണ്ടതുണ്ടെന്നും റഹിം ഉചില്‍ പറയുന്നു. ‘ഹലാല്‍ നടത്തുമ്പോള്‍ എന്തൊക്കെ വാക്കുകളാണ് പ്രാര്‍ത്ഥനയില്‍ ഉപയോഗിക്കുന്നത് എന്നതും അതിന്റെ അര്‍ത്ഥങ്ങളും അമുസ്ലിങ്ങളെ അറിയിക്കണം. അല്ലാതെ ഇതെല്ലാം മറച്ചുപിടിച്ച് ബിസിനസ് ചെയ്യുന്നത് ശരിയല്ല’- റഹിം ഉചില്‍ പറയുന്നു.

Tags: ഹലാല്‍ നിഷിദ്ധHalal Foodഹിജാബ് നിരോധനംഐഎസ്ഹലാല്‍ ഭക്ഷണം ബഹിഷ്‌കരിക്കല്‍Hijabബിജെപി നേതാവ് റഹിം ഉചില്‍ഹിജാബ് തര്‍ക്കംസി.ടി. രാവിSecretaryഹിന്ദു ജന ജാഗൃതി സമിതിbjpമോഹന്‍ ഗൗഡഹിജാബ് വിവാദംകര്‍ണ്ണാടക ഹിജാബ് വിവാദംഹലാല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം അപരനെ നിര്‍ത്തിയത് വോട്ടര്‍മാരെ വിഡ്ഢിയാക്കാന്‍, അവസരം കിട്ടിയപ്പോള്‍ സി പി എമ്മും കോണ്‍ഗ്രസും എന്ത് ചെയ്‌തെന്ന് രാജീവ് ചന്ദ്രശേഖര്‍

Kerala

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

Kollam

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

Kerala

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

Kerala

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

1,000 കിലോമീറ്റർ ദൂരപരിധി , ജിപിഎസ് സിഗ്നൽ തടഞ്ഞാൽ പോലും കുതിച്ചു മുന്നേറും ; ടാങ്കോ ചാർളി ഡ്രോൺ ഇന്ത്യൻ സൈന്യത്തിലേയ്‌ക്ക്

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം വെളളിയാഴ്ച പുനരാരംഭിക്കും

ഇടുക്കിയില്‍ ലോഡ്ജിലെ കൊലപാതകം: പശ്ചിമബംഗാള്‍ സ്വദേശിയെ പിടി കൂടി

ശബരിമല സ്വര്‍ണക്കൊള്ള: അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അധിക സമയം അനുവദിച്ച് ഹൈക്കോടതി

ഓപ്പറേഷന്‍ ‘സ്റ്റീല്‍ ബേര്‍ഡ്’: എറണാകുളത്ത് 2 ക്രിമിനലുകള്‍ പിടിയിലായി

വീട്ടിൽ 18 കുട്ടികളും, രണ്ട് ഭാര്യമാരും , മൂന്നാം നിക്കാഹിനൊരുങ്ങി ഗ്രാമത്തലവൻ : തലയ്‌ക്കടിച്ച് കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച് കാമുകി

ഈ വര്‍ഷത്തെ ഹോം സീസണ്‍ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനലവധി : വ്യാജപ്രചാരണത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.