Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിര്‍ഭും കൂട്ടക്കൊല തൃണമൂലിലെ ലോക്കല്‍ ഗുണ്ടകള്‍ തമ്മില്‍ ആധിപത്യത്തിന് നടത്തിയ യുദ്ധം; മമതയ്‌ക്ക് തലവേദന നിയന്ത്രിക്കാനാകാത്ത ഗുണ്ടാസംഘങ്ങള്‍

ബംഗാളിലെ വടക്കന്‍ ജില്ലയായ ബിര്‍ഭുമില്‍ എട്ട് പേരെ ജീവനോടെ ചുട്ടെരിച്ച മൃഗീയ സംഭവം തൃണമൂല്‍ ഗുണ്ടകള്‍ തമ്മില്‍ ആധിപത്യത്തിന് വേണ്ടി നടന്ന യുദ്ധത്തിന്റെ ഭാഗമാണെന്ന് റിപ്പോര്‍ട്ട്. ബിര്‍ഭൂമില്‍ ഇത്തരം ലോക്കല്‍ തൃണമൂല്‍ ഗുണ്ടകളാണ് ഓരോ ചെറുപ്രദേശങ്ങളും ഭരിയ്‌ക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2022, 11:15 pm IST
in India
മറ്റൊരു തൃണമൂല്‍ ഗുണ്ടാസംഘത്തിന്‍റെ വെടിയേറ്റ് കൊല്ലപ്പെട്ട തൃണമൂല്‍ ഗുണ്ട ഷേഖ് ബഡു

മറ്റൊരു തൃണമൂല്‍ ഗുണ്ടാസംഘത്തിന്‍റെ വെടിയേറ്റ് കൊല്ലപ്പെട്ട തൃണമൂല്‍ ഗുണ്ട ഷേഖ് ബഡു

ബിര്‍ഭും: ബംഗാളിലെ വടക്കന്‍ ജില്ലയായ ബിര്‍ഭുമില്‍ എട്ട് പേരെ ജീവനോടെ ചുട്ടെരിച്ച മൃഗീയ സംഭവം തൃണമൂല്‍ ഗുണ്ടകള്‍ തമ്മില്‍ ആധിപത്യത്തിന് വേണ്ടി നടന്ന യുദ്ധത്തിന്റെ ഭാഗമാണെന്ന് റിപ്പോര്‍ട്ട്. ബിര്‍ഭൂമില്‍ ഇത്തരം ലോക്കല്‍ തൃണമൂല്‍ ഗുണ്ടകളാണ് ഓരോ ചെറുപ്രദേശങ്ങളും ഭരിയ്‌ക്കുന്നത്.  

തൃണമൂല്‍ കോണ്‍ഗ്രസിന് ഇത്തരം ലോക്കല്‍ ഗുണ്ടകളെ ആശ്രയിച്ച് ഭരിക്കുന്ന പാര്‍ട്ടിയാണ്. ഈ ലോക്കല്‍ ഗുണ്ടകളെ ഉപയോഗിച്ചാണ് നിയമസഭാ തെരഞ്ഞെടുപ്പായാലും തദ്ദേശസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പായാലും അനുകൂല ഫലങ്ങള്‍ അവര്‍ ഉണ്ടാക്കിയെടുക്കുന്നത്.ഇത്രയും കാലം ഇത് മമത മറച്ചുപിടിക്കാന്‍ ശ്രമിച്ചെങ്കിലും ഇപ്പോഴത്തെ ബിര്‍ഭും കൂട്ടക്കൊല സിബി ഐയെ ഏല്‍പിച്ചതോടെ തൃണമൂലിന്റെ ഗുണ്ടാരാജിന് പിടിവീഴാന്‍ സാധ്യതയുണ്ട്. അതുകൊണ്ടാണ് എത്രയും വേഗം സിബിഐ അന്വേഷണം ഇല്ലാതാക്കാന്‍ മമത കലാപം കൂട്ടുന്നത്. 

എട്ടുപേരെ ചുട്ടെരിച്ച് കൊന്ന ബോഗ്തുയി എന്ന ഗ്രാമം ബിര്‍ഭും ജല്ലിയിലെ രാംപുര്‍ഹട് പട്ടണത്തിന്റെ പ്രാന്തപ്രദേശത്തുള്ള പ്രദേശമാണ്. ഇവിടെ അക്രമവും ഗുണ്ടാ പ്രവര്‍ത്തനങ്ങളും പതിവാണ്. ഇവിടെ പൊലീസിന് വിലയില്ല.

അതാണ് തൃണമൂലിന്റെ ബര്‍ഷാല്‍ ഗ്രാമപഞ്ചായത്ത് ഉപനേതാവും ,തൃണമൂലിന്റെ ലോക്കല്‍ ഗുണ്ടയുമായ ഷേഖ് ബഡുവിനെ വെടിവെച്ച് കൊന്നപ്പോള്‍ പൊലീസ് രംഗപ്രവേശം ചെയ്യാതിരുന്നത്. അതുകൊണ്ട് തന്നെ ഷേഖ് ബഡുവിന്റെ ഗുണ്ടകള്‍ ആ പ്രദേശമാകെ അക്രമം അഴിച്ചുവിട്ടു. ജീവനോടെ എട്ടുപേരെ വീടിനുള്ളിലിട്ട് കത്തിച്ചുകൊന്നു. 12ഓളം വീടുകള്‍ ആക്രമിച്ചു.

ഈ ബഡുവിന്റെ കഥ തന്നെ ഒരു അറബിക്കഥപോലെയാണ്. ദിവസക്കൂലിക്ക് ജോലിക്ക് പോയ്‌ക്കൊണ്ടിരുന്ന ബഡു പിന്നീട് അനധികൃത മണല്‍ഖനനം, കല്ല് ക്വാറി എന്നിവയിലൂടെ കോടികള്‍ കൊയ്തു. ബോംബും ആയുധങ്ങളും നിര്‍മ്മിക്കലും ഇയാളുടെ ബിസിനസ് തന്നെ. ഇവരുടെ മേഖലിയില്‍ സിപിഎമ്മോ ബിജെപിയോ ശക്തരല്ല. ക്രമസമാധാനത്തിന് പൊലീസില്ല. അതുകൊണ്ട് തന്നെയാണ് തൃണമൂല്‍ ഗുണ്ടകള്‍ തമ്മില്‍ ആധിപത്യത്തിനായി ഏറ്റുമുട്ടുമ്പോള്‍ അത് തുറന്ന, തെരുവുയുദ്ധമായി മാറുനനത്.

ഇക്കാര്യത്തില്‍ ഏറ്റുമുട്ടുന്ന രണ്ട് സംഘങ്ങളേയും പൊലീസ് ശിക്ഷിക്കുകയാണ് വേണ്ടത് അത് നടക്കുന്നില്ല. എന്നാല്‍ ഈ രണ്ട് സംഘങ്ങളേയും തൃണമൂല്‍ പാര്‍ട്ടിക്ക് ആവശ്യമുള്ളതിനാല്‍ ഒരു നടപടിയും എടുക്കപ്പെടുന്നില്ല. ഈ ശത്രുത പിന്നീട് ഓരോ ഏറ്റുമുട്ടലുണ്ടാകുമ്പോഴും പുറത്തുചാടും. ഇതുപോലെ പാര്‍ട്ടിക്ക് നിയന്ത്രിക്കാനാകാത്ത ലോക്കല്‍ ഗുണ്ടാസംഘങ്ങളാണ് ഇപ്പോള്‍ തൃണമൂലിന്റെ ഏറ്റവും വലിയ തലവേദന.

Tags: ബംഗാള്‍മമതാ ബാനര്‍ജിCBIWest Bengal violenceതൃണമൂല്‍ ഗുണ്ടായിസംബെംഗളൂരു കലാപംഗുണ്ടാ രാഷ്ട്രീയംസിബിഐ റെയ്ഡ്ബിര്‍ഭുംഷേഖ് ബഡു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സി എം ആര്‍ എല്‍-എക്‌സാലോജിക് മാസപ്പടി കേസ്: സുപ്രീംകോടതിയില്‍ തടസ ഹര്‍ജി

Kerala

ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരായ സി പി എം ആക്രമണം: സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

Kerala

നവീന്‍ബാബുവിന്റെ മരണത്തിന് വഴിയൊരുക്കിയ പാര്‍ട്ണര്‍ഷിപ് എഗ്രീമെന്‍റ് കാണാനില്ല…ദുരൂഹത മണക്കുന്നു

രാഹുല്‍ ഗാന്ധിയും വേദാന്തും
India

കുട്ടികളെ കലാപത്തിനൊരുക്കാന്‍ തന്നെ രാഹുല്‍ ഗാന്ധി; ലക്ഷ്യം ജെന്‍സീ കലാപം തന്നെ

Kerala

നവീൻ ബാബു സിബിഐ അന്വേഷണത്തിന് തീരുമാനം

പുതിയ വാര്‍ത്തകള്‍

അപ്രതീക്ഷിത ഭാഗ്യയോഗവും മികച്ച കരിയർ പുരോഗതിയും! സമ്പൂർണ്ണ രാശിഫലം

എന്താണ് ചിദംബരം ക്ഷേത്രം നമ്മെ പഠിപ്പിക്കുന്നത്?

ഖാന്‍സാര്‍ (വലത്ത്) അ‌‌ഞ്ജന ഓം കശ്യപ് (വലത്ത്)

ഖാന്‍സാറിന്റെ അക്കാദമി ആക്രമിച്ച് പരിസരത്തെ കോച്ചിംഗ് സെന്‍ററുകളുടെ ആളുകള്‍, അംഗരക്ഷകര്‍ വെടിയുതിര്‍ത്തു; ഖാന്‍സാറിനെതിരെ കൊലക്കുറ്റം

ചിരിയിലൂടെ തുടങ്ങി സിനിമയുടെ വ്യത്യസ്ത മേഖലകളില്‍ ശോഭിച്ച നടന്‍

മൂവാറ്റുപുഴയിൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കാർ കവർന്ന 5 പേർ പിടിയിൽ

ഗുജറാത്തിൽ ഒരൊറ്റ ബംഗ്ലാദേശിയെയും വച്ച്പെറുപ്പിക്കില്ല ; 568 പേരെ അറസ്റ്റ് ചെയ്തത് ഇതിന് തെളിവ് ; മുന്നറിയിപ്പുമായി ഉപമുഖ്യമന്ത്രി ഹർഷ് സാംഘവി

നടന്‍ സലിം കുമാര്‍ വിടവാങ്ങി

യുവാക്കളെ നെഗറ്റീവ് ദിശയിലേക്ക് കൊണ്ടുപോകുന്നത് ഇന്ത്യയില്‍ അനുവദിക്കില്ലെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ നിതിന്‍ നബീന്‍, കോക്രോച്ചുകള്‍ക്ക് താക്കീത്

രാജസ്ഥാനിൽ ആശ്രമത്തിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന സന്യാസിയെ കുത്തിക്കൊന്നു ; പിന്നിൽ തീവ്ര ഇസ്ലാമിസ്റ്റുകളെന്ന് സംശയം

കാസര്‍കോട് കക്കൂസിനായി കുഴിച്ച കുഴിയില്‍ വീണ് ആറു വയസുകാരന്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.