Sunday, May 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിര്‍ഭും കൂട്ടക്കൊല തൃണമൂലിലെ ലോക്കല്‍ ഗുണ്ടകള്‍ തമ്മില്‍ ആധിപത്യത്തിന് നടത്തിയ യുദ്ധം; മമതയ്‌ക്ക് തലവേദന നിയന്ത്രിക്കാനാകാത്ത ഗുണ്ടാസംഘങ്ങള്‍

ബംഗാളിലെ വടക്കന്‍ ജില്ലയായ ബിര്‍ഭുമില്‍ എട്ട് പേരെ ജീവനോടെ ചുട്ടെരിച്ച മൃഗീയ സംഭവം തൃണമൂല്‍ ഗുണ്ടകള്‍ തമ്മില്‍ ആധിപത്യത്തിന് വേണ്ടി നടന്ന യുദ്ധത്തിന്റെ ഭാഗമാണെന്ന് റിപ്പോര്‍ട്ട്. ബിര്‍ഭൂമില്‍ ഇത്തരം ലോക്കല്‍ തൃണമൂല്‍ ഗുണ്ടകളാണ് ഓരോ ചെറുപ്രദേശങ്ങളും ഭരിയ്‌ക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2022, 11:15 pm IST
in India
മറ്റൊരു തൃണമൂല്‍ ഗുണ്ടാസംഘത്തിന്‍റെ വെടിയേറ്റ് കൊല്ലപ്പെട്ട തൃണമൂല്‍ ഗുണ്ട ഷേഖ് ബഡു

മറ്റൊരു തൃണമൂല്‍ ഗുണ്ടാസംഘത്തിന്‍റെ വെടിയേറ്റ് കൊല്ലപ്പെട്ട തൃണമൂല്‍ ഗുണ്ട ഷേഖ് ബഡു

ബിര്‍ഭും: ബംഗാളിലെ വടക്കന്‍ ജില്ലയായ ബിര്‍ഭുമില്‍ എട്ട് പേരെ ജീവനോടെ ചുട്ടെരിച്ച മൃഗീയ സംഭവം തൃണമൂല്‍ ഗുണ്ടകള്‍ തമ്മില്‍ ആധിപത്യത്തിന് വേണ്ടി നടന്ന യുദ്ധത്തിന്റെ ഭാഗമാണെന്ന് റിപ്പോര്‍ട്ട്. ബിര്‍ഭൂമില്‍ ഇത്തരം ലോക്കല്‍ തൃണമൂല്‍ ഗുണ്ടകളാണ് ഓരോ ചെറുപ്രദേശങ്ങളും ഭരിയ്‌ക്കുന്നത്.  

തൃണമൂല്‍ കോണ്‍ഗ്രസിന് ഇത്തരം ലോക്കല്‍ ഗുണ്ടകളെ ആശ്രയിച്ച് ഭരിക്കുന്ന പാര്‍ട്ടിയാണ്. ഈ ലോക്കല്‍ ഗുണ്ടകളെ ഉപയോഗിച്ചാണ് നിയമസഭാ തെരഞ്ഞെടുപ്പായാലും തദ്ദേശസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പായാലും അനുകൂല ഫലങ്ങള്‍ അവര്‍ ഉണ്ടാക്കിയെടുക്കുന്നത്.ഇത്രയും കാലം ഇത് മമത മറച്ചുപിടിക്കാന്‍ ശ്രമിച്ചെങ്കിലും ഇപ്പോഴത്തെ ബിര്‍ഭും കൂട്ടക്കൊല സിബി ഐയെ ഏല്‍പിച്ചതോടെ തൃണമൂലിന്റെ ഗുണ്ടാരാജിന് പിടിവീഴാന്‍ സാധ്യതയുണ്ട്. അതുകൊണ്ടാണ് എത്രയും വേഗം സിബിഐ അന്വേഷണം ഇല്ലാതാക്കാന്‍ മമത കലാപം കൂട്ടുന്നത്. 

എട്ടുപേരെ ചുട്ടെരിച്ച് കൊന്ന ബോഗ്തുയി എന്ന ഗ്രാമം ബിര്‍ഭും ജല്ലിയിലെ രാംപുര്‍ഹട് പട്ടണത്തിന്റെ പ്രാന്തപ്രദേശത്തുള്ള പ്രദേശമാണ്. ഇവിടെ അക്രമവും ഗുണ്ടാ പ്രവര്‍ത്തനങ്ങളും പതിവാണ്. ഇവിടെ പൊലീസിന് വിലയില്ല.

അതാണ് തൃണമൂലിന്റെ ബര്‍ഷാല്‍ ഗ്രാമപഞ്ചായത്ത് ഉപനേതാവും ,തൃണമൂലിന്റെ ലോക്കല്‍ ഗുണ്ടയുമായ ഷേഖ് ബഡുവിനെ വെടിവെച്ച് കൊന്നപ്പോള്‍ പൊലീസ് രംഗപ്രവേശം ചെയ്യാതിരുന്നത്. അതുകൊണ്ട് തന്നെ ഷേഖ് ബഡുവിന്റെ ഗുണ്ടകള്‍ ആ പ്രദേശമാകെ അക്രമം അഴിച്ചുവിട്ടു. ജീവനോടെ എട്ടുപേരെ വീടിനുള്ളിലിട്ട് കത്തിച്ചുകൊന്നു. 12ഓളം വീടുകള്‍ ആക്രമിച്ചു.

ഈ ബഡുവിന്റെ കഥ തന്നെ ഒരു അറബിക്കഥപോലെയാണ്. ദിവസക്കൂലിക്ക് ജോലിക്ക് പോയ്‌ക്കൊണ്ടിരുന്ന ബഡു പിന്നീട് അനധികൃത മണല്‍ഖനനം, കല്ല് ക്വാറി എന്നിവയിലൂടെ കോടികള്‍ കൊയ്തു. ബോംബും ആയുധങ്ങളും നിര്‍മ്മിക്കലും ഇയാളുടെ ബിസിനസ് തന്നെ. ഇവരുടെ മേഖലിയില്‍ സിപിഎമ്മോ ബിജെപിയോ ശക്തരല്ല. ക്രമസമാധാനത്തിന് പൊലീസില്ല. അതുകൊണ്ട് തന്നെയാണ് തൃണമൂല്‍ ഗുണ്ടകള്‍ തമ്മില്‍ ആധിപത്യത്തിനായി ഏറ്റുമുട്ടുമ്പോള്‍ അത് തുറന്ന, തെരുവുയുദ്ധമായി മാറുനനത്.

ഇക്കാര്യത്തില്‍ ഏറ്റുമുട്ടുന്ന രണ്ട് സംഘങ്ങളേയും പൊലീസ് ശിക്ഷിക്കുകയാണ് വേണ്ടത് അത് നടക്കുന്നില്ല. എന്നാല്‍ ഈ രണ്ട് സംഘങ്ങളേയും തൃണമൂല്‍ പാര്‍ട്ടിക്ക് ആവശ്യമുള്ളതിനാല്‍ ഒരു നടപടിയും എടുക്കപ്പെടുന്നില്ല. ഈ ശത്രുത പിന്നീട് ഓരോ ഏറ്റുമുട്ടലുണ്ടാകുമ്പോഴും പുറത്തുചാടും. ഇതുപോലെ പാര്‍ട്ടിക്ക് നിയന്ത്രിക്കാനാകാത്ത ലോക്കല്‍ ഗുണ്ടാസംഘങ്ങളാണ് ഇപ്പോള്‍ തൃണമൂലിന്റെ ഏറ്റവും വലിയ തലവേദന.

Tags: മമതാ ബാനര്‍ജിCBIWest Bengal violenceതൃണമൂല്‍ ഗുണ്ടായിസംബെംഗളൂരു കലാപംഗുണ്ടാ രാഷ്ട്രീയംസിബിഐ റെയ്ഡ്ബിര്‍ഭുംഷേഖ് ബഡുബംഗാള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

ചോദ്യപ്പേപ്പർ ചോർച്ച; നീറ്റ് യുജി പരീക്ഷ റദ്ദാക്കി; സംഭവത്തിന് രാജസ്ഥാൻ, കേരള ബന്ധങ്ങളും

Kerala

ഉദയകുമാര്‍ ഉരുട്ടിക്കൊല: പ്രതികളായ പൊലീസുകാരെ വെറുതെ വിട്ടതിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി സിബിഐ

India

വിധി അനുകൂലമല്ലെങ്കില്‍ ജഡ്ജിയെ ആര്‍എസ്എസുമായി ബന്ധപ്പെടുത്തുക…ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ അരവിന്ദ് കെജ്രിവാളിന്റെ തന്ത്രം

News

എൻഡിഎ അധികാരത്തിൽവന്നാൽ ശബരിമല സ്വർണ്ണ മോഷണക്കേസ് രണ്ടുമാസത്തിനകം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി

News

ശബരിമല: സിബിഐ അന്വേഷണം നടത്തിക്കും, ഗുരുവായൂർ ഉൾപ്പെടെ ക്ഷേത്രങ്ങൾ സംരക്ഷിക്കും, ആരാധനാലയങ്ങൾ രാഷ്‌ട്രീയമുക്തമാക്കുമെന്ന് എൻഡിഎ

പുതിയ വാര്‍ത്തകള്‍

20 വർഷത്തെ സൗദി ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം നാട്ടിലേക്ക്; മോചനം മെയ് 19ന്

എസ് എസ് എല്‍ സി പുനര്‍മൂല്യനിര്‍ണ്ണയം; മെയ് 22 വരെ അപേക്ഷിക്കാം

ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മം പാ​ളി; സി​പി​എം പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി​യി​ൽ വി​മ​ർ​ശ​നം

തപസ്യ സുവര്‍ണജയന്തി ആഘോഷ സമാപനത്തോടനുബന്ധിച്ച് വി.എം. കൊറാത്ത് ജന്മശതാബ്ദി മാധ്യമ വിചാരത്തില്‍ എം.എന്‍. കാരശ്ശേരി സംസാരിക്കുന്നു. ടി.എസ്. നീലാംബരന്‍, കെ.വി.എസ്. ഹരിദാസ്, എ.കെ. അനുരാജ്, എന്‍.എം. പിയേഴ്‌സണ്‍ എന്നിവര്‍ സമീപം

മാധ്യമ നൈതികതയിലൂന്നി വി.എം. കൊറാത്ത് ജന്മശതാബ്ദി മാധ്യമ സെമിനാര്‍

ആരോഗ്യ മേഖലയില്‍ ധാര്‍മികമായ പെരുമാറ്റം ഉണ്ടാകണം: പുണ്യ സലില ശ്രീവാസ്തവ

“നവസിനിമയുടെ നിഴലും വെളിച്ചവും’’ ചലച്ചിത്രവിചാരത്തില്‍ പി. വിജയകൃഷ്ണന്‍ സംസാരിക്കുന്നു

നവസിനിമകളിലെ ചതിക്കുഴികളിലേക്ക് വിരല്‍ ചൂണ്ടി ചലച്ചിത്രവിചാരം

തപസ്യ പ്രതിനിധി സമ്മേളനത്തില്‍ ആര്‍എസ്എസ് ഉത്തരപ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്‍ സംസാരിക്കുന്നു

തപസ്യ വളര്‍ച്ചയുടെ പുതിയഘട്ടത്തിലേക്ക് മുന്നേറണം പി.എന്‍. ഈശ്വരന്‍

ഗര്‍ഭിണി കാറിനുള്ളില്‍ വെന്തുമരിച്ച സംഭവം : തീപടര്‍ന്നത് പിന്നില്‍ നിന്ന്; ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്ന് എംവിഡി

ആ​ര്യ​ങ്കാ​വി​ൽ‌ പു​ലി ആ​ക്ര​മി​ച്ച സ്ത്രീ ​പേ​വി​ഷ​ബാ​ധ​യേ​റ്റ് മ​രി​ച്ചു

1. യുവ എഴുത്തുകാര്‍ക്ക് തപസ്യ സംഘടിപ്പിച്ച ലേഖന മത്സര വിജയിക്കുള്ള വി.എം. കൊറാത്ത് പുരസ്‌കാരം യുവ ഗവേഷകന്‍ സുബിന്‍ ധര്‍മ്മലിന് ആര്‍ട്ടിസ്റ്റ് മദനന്‍ സമ്മാനിക്കുന്നു, 2. വി.എം. കൊറാത്ത് ജന്മശതാബ്ദി സമ്മേളനത്തില്‍ ആര്‍ട്ടിസ്റ്റ് മദനന്‍ കൊറാത്തിന്റെ ചിത്രം വരച്ചപ്പോള്‍

വി.എം. കൊറാത്ത് ജന്മശതാബ്ദി സമ്മേളനം: വാക്കിലും വരയിലും നിറഞ്ഞ് വി.എം. കൊറാത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.