Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിജാബ് പ്രത്യാഘാതം: കര്‍ണ്ണാടകയിലെ ശിവമൊഗ്ഗയിലെ കോട്ടെ മാരികാംബ ജത്രെയ്‌ക്കും സ്റ്റാള്‍ നല്‍കുക ഹിന്ദുക്കള്‍ക്ക് മാത്രം

ഉഡുപ്പി ജില്ലയിലെ ഉത്സവത്തിലേതുപോലെ ശിവമൊഗ്ഗയിലെ പ്രമുഖ കോട്ടെ മാരികാംബ ജത്രെയ്‌ക്കും സ്റ്റാളുകള്‍ ഹിന്ദു കച്ചവടക്കാര്‍ക്ക് നല്‍കിയാല്‍ മതിയെന്ന് തീരുമാനം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2022, 07:23 pm IST
in India

ബെംഗളൂരു: ഉഡുപ്പി ജില്ലയിലെ ഉത്സവത്തിലേതുപോലെ ശിവമൊഗ്ഗയിലെ പ്രമുഖ കോട്ടെ മാരികാംബ ജത്രെയ്‌ക്കും സ്റ്റാളുകള്‍ ഹിന്ദു കച്ചവടക്കാര്‍ക്ക് നല്‍കിയാല്‍ മതിയെന്ന് തീരുമാനം. പതിനായിരങ്ങള്‍ പങ്കെടുക്കുന്ന അഞ്ചു ദിവസത്തെ ഉത്സവം മാര്‍ച്ച് 22ന് ആരംഭിക്കും. ഹിജാബ് വിവാദത്തോടെ വര്‍ധിച്ച  മതപരമായ ചേരിതിരിവാണ് ക്ഷേത്രാധികാരികളുടെ പുതിയ തീരുമാനത്തിന് പിന്നിലെന്ന് അറിയുന്നു.  

നേരത്തെ മാര്‍ച്ച് 18ന് നടന്ന ഉഡുപ്പി ജില്ലയിലെ കൗപ് എന്ന പ്രദേശത്തെ ഹോസ മാരിഗുഡി ക്ഷേത്രത്തില്‍ നടന്ന സുഗ്ഗി മാരി പൂജയ്‌ക്ക് സ്റ്റാള്‍ നടത്താനുള്ള അധികാരം ഹിന്ദു കച്ചവടക്കാര്‍ക്ക് മാത്രം നല്‍കിയാല്‍ മതിയെന്ന തീരുമാനിച്ചിരുന്നു. അതിന് പിന്നാലെയാണ് ശിവമൊഗ്ഗയിലും പതിനായിരങ്ങള്‍ പങ്കെടുക്കുന്ന പ്രസിദ്ധമായ കോട്ടെ മാരികാംബ ജത്രെയ്‌ക്കും സ്റ്റാളുകള്‍ ഹിന്ദുക്കള്‍ക്ക് മാത്രം നല്‍കിയാല്‍ മതിയെന്ന തീരുമാനമുണ്ടാവുന്നത്.

ഇക്കുറി കോട്ടെ മാരികാംബ ജത്രെയ്‌ക്ക് മറ്റ് സമുദായങ്ങളില്‍ നിന്നുള്ള കച്ചവടക്കാര്‍ വേണ്ടെന്ന തീരുമാനം ഏകസ്വരത്തിലാണ് ക്ഷേത്ര അധികാരികള്‍ കൈക്കൊണ്ടത്. ആര്‍എസ്എസ്, വിശ്വഹിന്ദുപരിഷത്ത്, ബജ്രംഗ് ദള്‍ എന്നീ സംഘടനകള്‍ക്ക് കരുത്തേറെയുള്ള പ്രദേശമാണ് ശിവമൊഗ്ഗ. ഹാരകെ എടുക്കാനും  ഇക്കുറി ഹിന്ദുക്കളെ മാത്രമേ അനുവദിക്കൂ. നേരത്തെ മറ്റു സമുദായങ്ങളിലുള്ളവരും ഹാരകെ എടുക്കുന്ന പതിവുണ്ടായിരുന്നു. ആഗ്രഹം സാധിക്കുന്നതിന് വേണ്ടി എടുക്കുന്ന വഴിപാടാണ് ഹാരകെ.  

നേരത്തെ ബിസിനസുകാര്‍ക്ക് സ്റ്റാളുകള്‍ നല്‍കുന്ന ചുമതല ചിക്കണ്ണയ്‌ക്കായിരുന്നു. ഇക്കുറി ഹിന്ദു ഗ്രൂപ്പുകളാണ് ഇത് ഏറ്റെടുത്തിരിക്കുന്നത്. “മറ്റ് സമുദായക്കാരെ ഇതുവരെ ഞങ്ങള്‍ എതിര്‍ത്തിരുന്നില്ല. ചില സമുദായങ്ങളിലുള്ളവരുടെ പെരുമാറ്റമാണ് പുതിയ തീരുമാനത്തിന് കാരണം”- ശിവമൊഗ്ഗ സിറ്റി കോര്‍പറേഷനിലെ ബിജെപി നേതാവ് ചന്നബസപ്പ പറഞ്ഞു. ഈയിടെ ശിവമൊഗ്ഗയില്‍ ബജ്രംഗ്ദള്‍ പ്രവര്‍ത്തകനായ ഹര്‍ഷയുടെ കൊലപാതകം വലിയ വിവാദമുണര്‍ത്തിയിരുന്നു. ഹിജാബ് ധരിച്ച് സ്കൂളിലെത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുണ്ടായ സമരം പടര്‍ന്ന് പിടിച്ചതിനിടയിലായിരുന്നു ബജ്രംഗ്ദളിന്റെ സജീവപ്രവര്‍ത്തകനായ ഹര്‍ഷയെ കൊല ചെയ്തത്. ഇതും ഇവിടെ സമുദായ ധ്രുവീകരണത്തിന് കാരണമായിട്ടുണ്ട്.  

Tags: karnataka highcourtBajrang Dal activist Harshaഹര്‍ഷ കൊലപാതകംHijabസുഗ്ഗി മാരി പൂജഹിജാബ് തര്‍ക്കംകോട്ടെ മാരികാംബ ജത്രെഹിജാബ് അവകാശംകര്‍ണ്ണാടകബജറംഗ് ദള്‍ഷിമോഗമുസ്ലീം ജനസംഖ്യകര്‍ണ്ണാടക ഹിജാബ് വിവാദം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാവി ഷാൾ അണിഞ്ഞാൽ നിയമനടപടിയെന്ന് കർണാടക ; ഹിജാബ് വിലക്ക് നീക്കിയത് വോട്ട് ചെയ്ത മുസ്ലീങ്ങൾക്കായി ; അങ്ങനെയെങ്കിൽ ഹിന്ദുക്കളുടെ വോട്ടിന് വിലയില്ലേ ?

India

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാം ; കാവി ഷാളുകൾക്ക് നിരോധനം ; പുതിയ ഉത്തരവിറക്കി സിദ്ധാരാമയ്യ സർക്കാർ

India

ബീഹാറിൽ ഹിജാബിനും ബുർഖക്കും നിരോധനം ഏർപ്പെടുത്തി ജ്വല്ലറി ഉടമകൾ ; തിരിച്ചറിയൽ കാർഡും നിർബന്ധം

India

ഞാൻ ബിക്കിനി ധരിച്ച് റോഡിലിറങ്ങും, ആർക്കാണ് പ്രശ്നം ? ഹിജാബ് ധരിക്കാത്തതിനെ വിമർശിച്ച മതമൗലികവാദികളുടെ വായടപ്പിച്ച് സന മക്ബുൽ

India

ഹിജാബ് ധരിച്ചവർ പ്രധാനമന്ത്രിയാകുമെന്നത് നടക്കാത്ത സ്വപ്നം : ഒരു സ്ത്രീ പ്രധാനമന്ത്രിയാകുന്നുണ്ടെങ്കിൽ സാരി ധരിക്കും, പക്ഷെ ഹിജാബ് ധരിക്കില്ല 

പുതിയ വാര്‍ത്തകള്‍

കൊക്കിന് ജീവൻ ഉണ്ടെങ്കിൽ സുഗതന്‍ കോര്‍പറേഷന്‍ കൗൺസിൽ യോഗത്തിന് കയറില്ലെന്ന് ശബരീനാഥ്, സുഗതന്‍ തിരിച്ചുവരുമെന്ന് കരമന ജയന്‍

ചോദ്യങ്ങള്‍ പരിശോധിക്കാതെ പുറത്തിറക്കിയ പിഎസ് സി റാങ്ക് പട്ടിക റദ്ദാക്കും, ഇടത് സംഘടനാ നേതാവിന്റെ നിയമനം പുനഃപരിശോധിക്കും

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.