Tuesday, July 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഹിജാബ് പ്രത്യാഘാതം: കര്‍ണ്ണാടകയിലെ ശിവമൊഗ്ഗയിലെ കോട്ടെ മാരികാംബ ജത്രെയ്‌ക്കും സ്റ്റാള്‍ നല്‍കുക ഹിന്ദുക്കള്‍ക്ക് മാത്രം

ഉഡുപ്പി ജില്ലയിലെ ഉത്സവത്തിലേതുപോലെ ശിവമൊഗ്ഗയിലെ പ്രമുഖ കോട്ടെ മാരികാംബ ജത്രെയ്‌ക്കും സ്റ്റാളുകള്‍ ഹിന്ദു കച്ചവടക്കാര്‍ക്ക് നല്‍കിയാല്‍ മതിയെന്ന് തീരുമാനം.

Janmabhumi Online by Janmabhumi Online
Mar 20, 2022, 07:23 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ബെംഗളൂരു: ഉഡുപ്പി ജില്ലയിലെ ഉത്സവത്തിലേതുപോലെ ശിവമൊഗ്ഗയിലെ പ്രമുഖ കോട്ടെ മാരികാംബ ജത്രെയ്‌ക്കും സ്റ്റാളുകള്‍ ഹിന്ദു കച്ചവടക്കാര്‍ക്ക് നല്‍കിയാല്‍ മതിയെന്ന് തീരുമാനം. പതിനായിരങ്ങള്‍ പങ്കെടുക്കുന്ന അഞ്ചു ദിവസത്തെ ഉത്സവം മാര്‍ച്ച് 22ന് ആരംഭിക്കും. ഹിജാബ് വിവാദത്തോടെ വര്‍ധിച്ച  മതപരമായ ചേരിതിരിവാണ് ക്ഷേത്രാധികാരികളുടെ പുതിയ തീരുമാനത്തിന് പിന്നിലെന്ന് അറിയുന്നു.  

നേരത്തെ മാര്‍ച്ച് 18ന് നടന്ന ഉഡുപ്പി ജില്ലയിലെ കൗപ് എന്ന പ്രദേശത്തെ ഹോസ മാരിഗുഡി ക്ഷേത്രത്തില്‍ നടന്ന സുഗ്ഗി മാരി പൂജയ്‌ക്ക് സ്റ്റാള്‍ നടത്താനുള്ള അധികാരം ഹിന്ദു കച്ചവടക്കാര്‍ക്ക് മാത്രം നല്‍കിയാല്‍ മതിയെന്ന തീരുമാനിച്ചിരുന്നു. അതിന് പിന്നാലെയാണ് ശിവമൊഗ്ഗയിലും പതിനായിരങ്ങള്‍ പങ്കെടുക്കുന്ന പ്രസിദ്ധമായ കോട്ടെ മാരികാംബ ജത്രെയ്‌ക്കും സ്റ്റാളുകള്‍ ഹിന്ദുക്കള്‍ക്ക് മാത്രം നല്‍കിയാല്‍ മതിയെന്ന തീരുമാനമുണ്ടാവുന്നത്.

ഇക്കുറി കോട്ടെ മാരികാംബ ജത്രെയ്‌ക്ക് മറ്റ് സമുദായങ്ങളില്‍ നിന്നുള്ള കച്ചവടക്കാര്‍ വേണ്ടെന്ന തീരുമാനം ഏകസ്വരത്തിലാണ് ക്ഷേത്ര അധികാരികള്‍ കൈക്കൊണ്ടത്. ആര്‍എസ്എസ്, വിശ്വഹിന്ദുപരിഷത്ത്, ബജ്രംഗ് ദള്‍ എന്നീ സംഘടനകള്‍ക്ക് കരുത്തേറെയുള്ള പ്രദേശമാണ് ശിവമൊഗ്ഗ. ഹാരകെ എടുക്കാനും  ഇക്കുറി ഹിന്ദുക്കളെ മാത്രമേ അനുവദിക്കൂ. നേരത്തെ മറ്റു സമുദായങ്ങളിലുള്ളവരും ഹാരകെ എടുക്കുന്ന പതിവുണ്ടായിരുന്നു. ആഗ്രഹം സാധിക്കുന്നതിന് വേണ്ടി എടുക്കുന്ന വഴിപാടാണ് ഹാരകെ.  

നേരത്തെ ബിസിനസുകാര്‍ക്ക് സ്റ്റാളുകള്‍ നല്‍കുന്ന ചുമതല ചിക്കണ്ണയ്‌ക്കായിരുന്നു. ഇക്കുറി ഹിന്ദു ഗ്രൂപ്പുകളാണ് ഇത് ഏറ്റെടുത്തിരിക്കുന്നത്. “മറ്റ് സമുദായക്കാരെ ഇതുവരെ ഞങ്ങള്‍ എതിര്‍ത്തിരുന്നില്ല. ചില സമുദായങ്ങളിലുള്ളവരുടെ പെരുമാറ്റമാണ് പുതിയ തീരുമാനത്തിന് കാരണം”- ശിവമൊഗ്ഗ സിറ്റി കോര്‍പറേഷനിലെ ബിജെപി നേതാവ് ചന്നബസപ്പ പറഞ്ഞു. ഈയിടെ ശിവമൊഗ്ഗയില്‍ ബജ്രംഗ്ദള്‍ പ്രവര്‍ത്തകനായ ഹര്‍ഷയുടെ കൊലപാതകം വലിയ വിവാദമുണര്‍ത്തിയിരുന്നു. ഹിജാബ് ധരിച്ച് സ്കൂളിലെത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുണ്ടായ സമരം പടര്‍ന്ന് പിടിച്ചതിനിടയിലായിരുന്നു ബജ്രംഗ്ദളിന്റെ സജീവപ്രവര്‍ത്തകനായ ഹര്‍ഷയെ കൊല ചെയ്തത്. ഇതും ഇവിടെ സമുദായ ധ്രുവീകരണത്തിന് കാരണമായിട്ടുണ്ട്.  

Tags: ബജറംഗ് ദള്‍ഷിമോഗമുസ്ലീം ജനസംഖ്യകര്‍ണ്ണാടക ഹിജാബ് വിവാദംkarnataka highcourtBajrang Dal activist Harshaഹര്‍ഷ കൊലപാതകംHijabസുഗ്ഗി മാരി പൂജഹിജാബ് തര്‍ക്കംകോട്ടെ മാരികാംബ ജത്രെഹിജാബ് അവകാശംകര്‍ണ്ണാടക
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

കമല്‍ ഹാസനെതിരെ കന്നട പ്രവര്‍ത്തകര്‍ (വലത്ത്)
India

‘കന്നടയും തമിഴും സഹോദരിമാര്‍,ഒന്ന് മറ്റൊന്നില്‍ നിന്നും ജനിച്ചു എന്ന് പറയാന്‍ കഴിയില്ല’: കമല്‍ഹാസനെ പ്രതിരോധത്തിലാക്കി ഭാഷാ വിദഗ്ധര്‍

India

കമല്‍ഹാസന്റെ സിനിമയുടെ കര്‍ണ്ണാടകയിലെ റിലീസ് ജൂണ്‍ 10 വരെ തടഞ്ഞ് കര്‍ണ്ണാടക ഹൈക്കോടതി; മാപ്പ് പറയാന്‍ തയ്യാറാകാതെ കമല്‍ഹാസന്‍

റിപ്പബ്ലിക് ചാനല്‍ എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി (ഇടത്ത്) രാഹുല്‍ ഗാന്ധി മുസ്ലിം പ്രദേശത്ത് പ്രവര്‍ത്തനത്തില്‍ (വലത്ത്)
India

തുര്‍ക്കിയിലെ കോണ്‍ഗ്രസ്;രഹസ്യം പുറത്തുവിട്ട അര്‍ണാബിനും അമിത് മാളവ്യയ്‌ക്കും എതിരെ നടപടി പാടില്ലെന്ന് കോടതി

India

പൊതുപരിപാടിയില്‍ ഖുറാനും ഹിജാബും വിതരണം ചെയ്തു ; കശ്മീരിൽ മൂന്ന് സ്ത്രീകളെ പോലീസ് പിടികൂടി

India

മുസ്ലീം പെൺകുട്ടികൾ പരിശോധനയ്‌ക്കായി ഹിജാബ് മാറ്റാൻ വിസമ്മതിച്ചു ; ഒടുവിൽ പരീക്ഷയ്‌ക്ക് ഹാജരാകാതെ വീട്ടിലേക്ക് മടങ്ങി

പുതിയ വാര്‍ത്തകള്‍

ശിവഗംഗ കസ്റ്റഡി കൊലപാതകം; യുവാവിനെ ഇരുമ്പ് തൂണിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, മൗനം പാലിച്ച് എം.കെ.സ്റ്റാലിൻ

ജസ്പ്രീത് ബുംറ, ജോഫ്ര ആര്‍ച്ചര്‍

രണ്ടാം ടെസ്റ്റ് നാളെ: ഇംഗ്ലണ്ട് ടീമില്‍ ആര്‍ച്ചര്‍ കളിക്കില്ല; ബുംറയ്‌ക്കും വിശ്രമം അനുവദിച്ചേക്കും

ഭാരത ബാഡ്മിന്റണിന് പുത്തന്‍ ആയുഷ്

വന്ദനദാസ് കേസ്: പ്രതിക്ക് മാനസിക രോഗമില്ലെന്ന് ദൃക്‌സാക്ഷികള്‍

കേന്ദ്ര സര്‍വ്വീസില്‍ വിവിധ തസ്തികകളില്‍ 14582 ഒഴിവുകള്‍

സാധാരണകാര്‍ക്കായി ഏറ്റവും കുറഞ്ഞ നിരക്കില്‍ രാമജന്മഭൂമിയിലേക്ക് വിമാന തീര്‍ത്ഥയാത്ര

കാവികോണകം പിടിച്ച സ്ത്രീ; ഭാരതാംബയെ അപമാനിച്ച് ഐസ്ആര്‍ഒ ജീവനക്കാരന്‍ ജി.ആര്‍. പ്രമോദ്, ഹൈന്ദവരെ സ്ഥിരമായി അപമാനിക്കുന്നത് പതിവ്

ബജ്‌റംഗ്ദളിന്റെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റ് നടയില്‍ നടത്തിയ ധര്‍ണ ക്ഷേത്രീയ സംയോജക് ജിജേഷ് പട്ടേരി ഉദ്ഘാടനം ചെയ്യുന്നു

തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ആസൂത്രിത കേന്ദ്രമായി കേരളം മാറുന്നു: ബജ്‌റംഗ്ദള്‍

നാട്ടാചാരങ്ങളിലെ ശാസ്ത്രീയത

വരയാടുകളുടെയും നീലക്കുറിഞ്ഞികളുടെയും പേരില്‍ പ്രശസ്തമായ ഇരവികുളം രാജ്യത്തെ മികച്ച ദേശീയോദ്യാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies