Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഡോ.എന്‍.സി. അസ്താന ഐപിഎസ് പറയുന്നു; സ്ഥിതി കശ്മീരി ഫയല്‍സിനേക്കാള്‍ ഭയാനകം;വംശഹത്യക്ക് ശേഷവും അവര്‍ കൂട്ടക്കൊലകള്‍ തുടര്‍ന്നു

കശ്മീര്‍ ഫയല്‍സ് കാണാനും കാണാതിരിക്കാനുമുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. പക്ഷേ സിനിമയില്‍ കാണിക്കുന്നതിനേക്കാള്‍ ഭയാനകമാണ് സത്യമെന്ന് അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2022, 10:19 am IST
in India

ന്യൂദല്‍ഹി: കശ്മീരി പണ്ഡിറ്റുകള്‍ അനുഭവിച്ച പീഡനങ്ങള്‍ സിനിമയില്‍ വിവരിക്കാനാകാത്തതെന്ന് മുന്‍ ഐപിഎസ് ഓഫീസര്‍ ഡോ.എന്‍.സി. അസ്താന. 1990 കളുടെ തുടക്കത്തില്‍ കശ്മീര്‍ താഴ്‌വരയില്‍ ജോലി ചെയ്തതിന്റ അനുഭവത്തിലാണ് ഇത് പറയുന്നതെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കശ്മീര്‍ ഫയല്‍സ് കാണാനും കാണാതിരിക്കാനുമുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. പക്ഷേ സിനിമയില്‍ കാണിക്കുന്നതിനേക്കാള്‍ ഭയാനകമാണ് സത്യമെന്ന് അദ്ദേഹം പറഞ്ഞു. മരിച്ചുപോയ കുറച്ചുപേരൊഴികെ, ആ കാലഘട്ടത്തിലെ എന്റെ സഹപ്രവര്‍ത്തകരില്‍ ഭൂരിഭാഗവും ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ഔദ്യോഗിക രഹസ്യനിയമത്തിന് കീഴിലുള്ളതായതുകൊണ്ട് എല്ലാ കാര്യങ്ങളും തുറന്നു പറയാനാകില്ല.  

1990ന് ശേഷം കശ്മീരി ഹിന്ദുക്കളുടെ വംശഹത്യ അവസാനിച്ചു എന്നത് ശരിയല്ല.  കൂട്ടക്കൊല തുടരുകയായിരുന്നു. 1990ല്‍ കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയ്‌ക്ക് ശേഷം താഴ്വരയില്‍ തുടര്‍ന്നുനടന്ന വലിയ കൂട്ടക്കൊലകളുടെ പട്ടികയും അസ്താന ഫെയ്‌സ്ബുക്കില്‍ രേഖപ്പെടുത്തി..

”അവര്‍ സുരക്ഷാസേനയ്‌ക്കെതിരെ നിരന്തരം അക്രമങ്ങള്‍ അഴിച്ചുവിട്ടു. ബന്ദുകളുടെയും പണിമുടക്കുകളുടെയും മറവില്‍ കലാപങ്ങള്‍ സംഘടിപ്പിച്ചു. ഇതര മതസ്ഥരെ കടന്നാക്രമിച്ചു. ഒരു ഫാര്‍മസിസ്റ്റിനും രണ്ട് അധ്യാപകര്‍ക്കും നേരെ അടുത്തകാലത്ത് നടന്ന ആക്രമണങ്ങള്‍ക്ക് സമാനമായവ ആ കാലത്ത്  വ്യാപകമായിരുന്നു. 1998 ജനുവരിയിലെ വന്ധമ കൂട്ടക്കൊല, 2000 മാര്‍ച്ച് 20ലെ ഛത്തിസിംഗ്‌പോര കൂട്ടക്കൊല, 2000 ആഗസ്ത് ഒന്നില്‍ അമര്‍നാഥ് തീര്‍ത്ഥാടകരുടെ കൂട്ടക്കൊല, 2002 മാര്‍ച്ച് 30ന് ജമ്മുവിലെ രഘുനാഥ ക്ഷേത്രത്തിന് നേരെ നടന്ന ആക്രമണം, 2002 ജൂലൈ 13ന് ഖാസിം നഗറില്‍ നടന്ന കൂട്ടക്കൊല, 2003 മാര്‍ച്ച് 23ന്റെ നന്ദിഗ്രാം കൂട്ടക്കൊല, 2006 ഏപ്രില്‍ 30ന്റെ ദോഡ കൂട്ടക്കൊല തുടങ്ങിയവയെല്ലാം വംശഹത്യകളുടെ തുടര്‍ച്ചയാണെന്ന് ഡോ. അസ്താന പറഞ്ഞു.

പ്രശസ്ത ചരിത്രകാരന്‍ ഡോ. ആര്‍.സി. മജുംദാറിനെ ഉദ്ധരിച്ച് ഡോ. അസ്താന പറഞ്ഞു, ”സത്യത്തെ അഭിമുഖീകരിക്കേണ്ടതുണ്ട്… ഒരു പ്രശ്‌നം പരിഹരിക്കാനുള്ള യഥാര്‍ത്ഥ മാര്‍ഗം അത് സൃഷ്ടിച്ച വസ്തുതകള്‍ അറിയുകയും മനസ്സിലാക്കുകയും ചെയ്യുക എന്നതാണ്, അല്ലാതെ ഒട്ടകപ്പക്ഷിയെപ്പോലെ തല കെട്ടുകഥകളുടെ മണ്ണില്‍ പൂഴ്‌ത്തി അവയെ അവഗണിക്കരുത്”.

Tags: വംശഹത്യദി കശ്മീര്‍ ഫയല്‍സ്'
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കശ്മീര്‍ ഫയല്‍സിനും കേരള സ്‌റ്റോറീസിനും പിന്നാലെ അജ്മീര്‍ 92 റിലീസിന്; ന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുന്നു; നിരോധനം ആവശ്യപ്പെട്ട് മുസ്ലിം സംഘടനകള്‍

Entertainment

കേരള സ്റ്റോറി ബ്ലോക്ക് ബസ്റ്ററിലേക്ക് ; 50 കോടി ക്ലബിൽ

Hollywood

ഷാരൂഖ് ഖാന്റെ പത്താനെ തളയ്‌ക്കാന്‍ വീണ്ടും വിവേക് അഗ്നിഹോത്രിയുടെ കശ്മീര്‍ ഫയല്‍സ് എത്തുന്നു

Entertainment

ദി കശ്മീര്‍ ഫയല്‍സ്, കാന്താര ഉള്‍പ്പെടെ അഞ്ച് ഇന്ത്യന്‍ സിനിമകള്‍ ഓസ്‌കര്‍ പുര്‌സകാരത്തിനുള്ള ചുരുക്ക പട്ടികയില്‍

ബോളിവുഡില്‍ സൂപ്പര്‍ സ്റ്റാറുകളായി അറിയപ്പെടുന്ന ഖാന്‍ ത്രിമൂര്‍ത്തികളായ ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, അമീര്‍ ഖാന്‍ എന്നിവര്‍ (ഇടത്ത്) കശ്മീര്‍ ഫയല്‍സ് സംവിധായകന്‍ വിവേക് അഗ്നിഹോത്രി (വലത്ത്)
Bollywood

ബോളിവുഡ് താരങ്ങളെ പ്രശസ്തരും സമ്പന്നരുമാക്കുന്നത് ഹിന്ദുക്കൾ; എന്നാല്‍ ബോളിവുഡിന് ഹിന്ദുക്കളോട് സ്നേഹമില്ലെന്ന് വിവേക് അ​ഗ്നിഹോത്രി.

പുതിയ വാര്‍ത്തകള്‍

സ്വർണവില കൂടി; നാലുദിവസത്തെ ഇടിവിന് ശേഷം വർധന, ഒറ്റയടിക്ക് വര്‍ധിച്ചത് 560 രൂപ

പത്മശ്രീ മോനിപ്പള്ളി പങ്കജാക്ഷി അന്തരിച്ചു; വിട പറഞ്ഞത് പാരമ്പര്യ കലയായ നോക്കുവിദ്യ പാവകളിയിലെ അവസാന കണ്ണി

ഹര്‍ജി തള്ളി; ഭാരത – പാക് അതിര്‍ത്തിയിലെ മോസ്‌കുകളും മദ്രസകളും പൊളിക്കും പ്രധാനം രാജ്യസുരക്ഷയെന്ന് കോടതി

സപ്ലൈകോ കടം 4169 കോടി: ഓണം മേള പ്രതിസന്ധിയിലാകും

പ്രതിമാസ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിക്കും: എൻഡിഎ മുഖ്യമന്ത്രി നായിഡു

പ്രഥമ തീര്‍ത്ഥസ്വാമി സാഹിതി പുരസ്‌കാരം ഡോ. സുരേഷ് മാധവിന്

ഡ്രസിങ് റൂമിൽ പീഡിപ്പിച്ചു; എഴുത്തുകാരിക്ക് 48 കോടി രൂപ നഷ്ടപരിഹാരം നൽകി ട്രംപ്, വിജയം ലോകത്തിലെ ഓരോ സ്ത്രീക്കും വേണ്ടിയെന്ന് കരോൾ

സാവരിയ ബസന്തിന്റെ വീട് സന്ദര്‍ശിച്ച വി. മുരളീധരന്‍ എംഎല്‍എ മാതാപിതാക്കളുമായി സംസാരിക്കുന്നു

സാവരിയയുടെ കൊലപാതകം: അന്വേഷണംകേന്ദ്ര ഏജന്‍സിക്ക് കൈമാറണം- വി. മുരളീധരന്‍

ഡോ. എ.എം. ഉണ്ണികൃഷ്ണന് ഭാരത സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന്റെ വിശിഷ്ട വ്യക്തികള്‍ക്കുള്ളസീനിയര്‍ ഫെലോഷിപ്പ്

അതിവേഗ റെയിൽ: മെട്രോ ശ്രീധരന്റെ റിപ്പോർട്ട് ഭരണത്തേക്ക്; വിശാല ‘സപ്‌ന പദ്ധതി’ സർക്കാർ ഉണ്ടാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.