Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാനത്തെ കടുത്ത ചൂടിന് കാരണം ആര്‍ദ്രത കൂടുന്നത്; ഹീറ്റ് ഇന്‍ഡെക്സ് എന്ന സംവിധാനം ഒരുക്കി കുസാറ്റ് അസി. പ്രൊഫ. ഡോ. എസ്. അഭിലാഷ്

ഹൈറേഞ്ച് മേഖലയില്‍ ആര്‍ദ്രത കുറവായതിനാല്‍ ഇവിടെ ഈ പ്രശ്നം ഒരുപരിധിവരെ ഉണ്ടാകില്ല. സാധാരണയായി രാവിലെ കൂടാന്‍ തുടങ്ങുന്ന താപനില വൈകിട്ടോടെ കുറഞ്ഞ് പുലര്‍ച്ചെ ഏറ്റവും കുറവിലെത്തും.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Mar 15, 2022, 01:16 pm IST
in Kerala

ഇടുക്കി: വേനല്‍ക്കാലം ആദ്യ രണ്ടാഴ്ച പിന്നിടുമ്പോള്‍ കനത്ത ചൂടില്‍ വെന്തുരുകി കേരളം. പുലര്‍ച്ചെ പോലും ഉഷ്ണം കൂടുന്നതിനാല്‍ ഫാനും എസിയും ഇല്ലാതെ വീടുകളിലും ഫില്‍റ്റുകളിലും കിടുന്നുറങ്ങാനാകുന്നില്ല. പാലക്കാട്, പുനലൂര്‍, വെള്ളാനിക്കര എന്നിവിടങ്ങളില്‍ പകല്‍ സമയത്തെ കൂടിയ താപനില 38 ഡിഗ്രിക്ക് മുകളിലെത്തി. എന്നാല്‍ തീരദേശ മേഖലയില്‍ താപനിലക്ക് നേരിയ കുറവുണ്ടെങ്കിലും ആര്‍ദ്രത കൂടുതലായതിനാല്‍ ഇവിടെയാണ് മറ്റിടങ്ങളിലേക്കാള്‍ കൂടിയ ചൂട്(പുഴുങ്ങല്‍ പോലെ) അനുഭവപ്പെടുന്നത്.  

ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ കൊച്ചി കുസാറ്റിലെ അറ്റ്മോസ്ഫറിക് സയന്‍സ് അസി. പ്രൊഫ. ഡോ. എസ്. അഭിലാഷിന്റെ നേതൃത്വത്തില്‍ താപനിലയും ആര്‍ദ്രതയും സംയോജിപ്പിച്ച് ഹീറ്റ് ഇന്‍ഡെക്സ് എന്ന പുതിയ സംവിധാനം ഒരുക്കിയിട്ടുണ്ട്. താപനിലയും ആര്‍ദ്രതയും ചേര്‍ത്ത് റിയല്‍ ടൈമില്‍ ആളുകള്‍ക്ക് അനുഭവപ്പെടുന്ന ചൂടാണ് ഇതിലൂടെ കണക്ക് കൂട്ടിയെടുക്കുന്നതെന്ന് അഭിലാഷ് ജന്മഭൂമിയോട് പറഞ്ഞു.  

ഹൈറേഞ്ച് മേഖലയില്‍ ആര്‍ദ്രത കുറവായതിനാല്‍ ഇവിടെ ഈ പ്രശ്നം ഒരുപരിധിവരെ ഉണ്ടാകില്ല. സാധാരണയായി രാവിലെ കൂടാന്‍ തുടങ്ങുന്ന താപനില വൈകിട്ടോടെ കുറഞ്ഞ് പുലര്‍ച്ചെ ഏറ്റവും കുറവിലെത്തും. എന്നാല്‍ ഈ സമയത്തും ആര്‍ദ്രത കൂടി നില്‍ക്കുന്നതിനാല്‍ ഇപ്പോള്‍ ഉഷ്ണം ഏറിവരികയാണ്.  

അന്തരീക്ഷ വായുവിലെ നീരാവി അഥവാ ജലാംശത്തിന്റെ അളവിനെയാണ് ആര്‍ദ്രത(ഹ്യുമിഡിറ്റി) എന്ന് പറയുന്നത്. ശരീരത്തിലെ താപനില നിയന്ത്രിക്കുന്നത് വിയര്‍ക്കല്‍ എന്ന പ്രക്രിയയിലൂടെയാണ്. വിയര്‍ക്കുന്ന ജലം അതേ വേഗത്തില്‍ തന്നെ ബാഷ്പീകരിച്ച് പോകുമ്പോള്‍ ശരീരത്തിന് തണുപ്പ് അനുഭവപ്പെടും. എന്നാല്‍ ആര്‍ദ്രത കൂടിയിരിക്കുന്ന സമയങ്ങളില്‍ ജലം ബാഷ്പീകരിക്കാന്‍ കാലതാമസം നേരിടും. ഇതാണ് ശരീരം വിയര്‍ത്തൊലിക്കാന്‍ കാരണം.  

പൊതുവെ കേരളത്തില്‍ എല്ലാ സീസണിലും ഇത്തരം വിയര്‍ത്തൊലിക്കുന്ന പ്രതിഭാസം അനുഭവപ്പെടാറുണ്ടെങ്കിലും വേനല്‍ക്കാലത്ത് ഇത് പലപ്പോഴും അസഹനീയമായി മാറുകയാണ്. മഴക്കാലത്ത് ആര്‍ദ്രത കുറഞ്ഞു നില്‍ക്കുന്നതിനാല്‍ വിയര്‍ക്കുന്ന വേഗത്തില്‍ തന്നെ ജലം ബാഷ്പീകരിച്ച് പോകും. ശരീരം തണുക്കാനും ഇതിടയാക്കും.

Tags: Climateകുസാറ്റ്heat
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ശനിയാഴ്ച 2 പേര്‍ മരിച്ചെന്ന് സംശയം, സൂര്യാതപമേറ്റത് 8 പേര്‍ക്ക്

Kerala

4 ജില്ലകളില്‍ തിങ്കളാഴ്ച മുതല്‍ വേനല്‍ മഴ

Health

പാമ്പ് കടി ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക, കടിയേറ്റാലോ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Kerala

രണ്ടുദിവസം ലോക്‌ഡൗണിന് സമാനമായി ജാഗ്രത പാലിക്കണം; കേരളത്തിലെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

Kerala

ഉഷ്ണതരംഗ സമാന സാഹചര്യം: പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യവകുപ്പ്

പുതിയ വാര്‍ത്തകള്‍

പാതയിലെ നവീകരണ പ്രവൃത്തികള്‍; എറണാകുളം വന്ദേഭാരത് ജൂലൈ 7ന് സേലം വഴി

കുടിക്കാനായി വാങ്ങിയ ജീരക സോഡയില്‍ പാമ്പ്

ട്രംപിന്റെ അത്താഴവിരുന്ന് നടന്ന ഹോട്ടലിൽ വെടിവെപ്പ്; 45 വർഷം മുമ്പ് ഇതേ ഹോട്ടലിൽ പ്രസിഡന്റ റീഗന് വെടിയേറ്റു, ട്രംപ് സുരക്ഷിതൻ

ആസാമിനൊപ്പം ബംഗാളിലും ഇനി ബിജെപി ഭരണം: ഹിമന്ത

സെൻസസ് വെറുമൊരു സർക്കാർ കടമയല്ല, അത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തമാണ് , ഭഗവാൻ ബുദ്ധന്റെ ആദർശം പിന്തുടരണമെന്നും മൻകി ബാത്തിൽ പ്രധാനമന്ത്രി

ഐഐടികളിലേക്ക് ജെഇഇ അഡ്വാന്‍സ്ഡ് മേയ് 17 ന്; രജിസ്‌ട്രേഷന്‍ ഓണ്‍ലൈനില്‍ മേയ് 2 വരെ

വിഭാവാണി സംഘടിപ്പിക്കുന്ന അഭ്യുദയ ദേശീയസമ്മേളനം വിശ്വകര്‍മ സ്‌കില്‍ യൂണിവേഴ്സിറ്റി വിസി പ്രൊഫ. ദിനേശ് കുമാര്‍, വിജ്ഞാന്‍ ഭാരതി സംഘടനാ സെക്രട്ടറി ഡോ. ശിവകുമാര്‍ ശര്‍മ്മ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു

അഭ്യുദയ ദേശീയസമ്മേളനത്തിന് തുടക്കം

മാലിയിൽ ഭീകരാക്രമണം: ഇന്ത്യൻ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം; വീടിന് പുറത്തിറങ്ങരുതെന്ന് ഇന്ത്യൻ എംബസി

ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്ത സംഘശിക്ഷാവര്‍ഗിന് പനവൂര്‍ എസ്-വ്യാസ ഡീംഡ് യൂണിവേഴ്‌സിറ്റിയില്‍ ദക്ഷിണ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ നിലവിളക്ക് തെളിയിക്കുന്നു. മാങ്കുളം സത്യാനന്ദാശ്രമം മഠാധിപതി സ്വാമി രാമപാദാനന്ദ സരസ്വതി, ദക്ഷിണ കേരളം പ്രാന്ത സംഘചാലക് പ്രൊഫ. എം.എസ്. രമേശന്‍ എന്നിവര്‍ സമീപം

കര്‍ത്തവ്യങ്ങള്‍ മറക്കുന്നവര്‍ ചത്തതിനൊപ്പം ജീവിക്കുന്നു: സ്വാമി രാമപാദാനന്ദ സരസ്വതി

സ്വര്‍ഗീയ കെ.ജി. മാരാര്‍ അനുസ്മരണ ദിനത്തോടനുബന്ധിച്ച് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും ദേശീയസമിതി അംഗവുമായ സി.കെ. പത്മനാഭന്‍ പയ്യാമ്പലത്ത് പുഷ്പാര്‍ച്ചന നടത്തുന്നു

മാരാര്‍ജിയുടെ പൊതുജീവിതം പുതുതലമുറ പാഠമാക്കണം: സി.കെ. പത്മനാഭന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.