Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആദ്യം പഠിക്കൂ, പിന്നീടാകാം ഹിജാബ് എന്ന് മകളെ ഉപദേശിച്ച കൂട്ടുകാരിയുടെ കഥ പറഞ്ഞ സൈനികോദ്യോഗസ്ഥന്റെ ഭാര്യയ്‌ക്ക് അധിക്ഷേപം

ആദ്യം പഠിക്കൂ, പിന്നീടാകാം ഹിജാബ് എന്ന് മകളെ ഉപദേശിച്ച കൂട്ടുകാരിയുടെ കഥ പറഞ്ഞ സൈനികോദ്യോഗസ്ഥന്റെ ഭാര്യയ്‌ക്ക് അധിക്ഷേപം. ഈ കഥ അംബ്രീന്‍ സെയ്ദി എന്ന സൈനികന്റെ ഭാര്യ വരുവരായ്‌കകള്‍ നോക്കാതെ നിഷ്കളങ്കമായാണ് ട്വിറ്ററില്‍ പങ്കുവെച്ചത് എന്നാല്‍ അതിന്റെ പേരില്‍ അവര്‍ക്കെതിരെ വധഭീഷണിയും തെറിവിളിയും ഉള്‍പ്പെടെയുള്ള അധിക്ഷേപങ്ങളാണ് സമൂഹമാധ്യമങ്ങളിലുടനീളം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2022, 09:06 pm IST
in India

ന്യൂദല്‍ഹി: ആദ്യം പഠിക്കൂ, പിന്നീടാകാം ഹിജാബ് എന്ന് മകളെ ഉപദേശിച്ച കൂട്ടുകാരിയുടെ കഥ പറഞ്ഞ സൈനികോദ്യോഗസ്ഥന്റെ ഭാര്യയ്‌ക്ക് അധിക്ഷേപം. ഈ കഥ അംബ്രീന്‍ സെയ്ദി എന്ന സൈനികന്റെ ഭാര്യ വരുവരായ്‌കകള്‍ നോക്കാതെ നിഷ്കളങ്കമായാണ് ട്വിറ്ററില്‍ പങ്കുവെച്ചത്  എന്നാല്‍ അതിന്റെ പേരില്‍ അവര്‍ക്കെതിരെ വധഭീഷണിയും തെറിവിളിയും ഉള്‍പ്പെടെയുള്ള അധിക്ഷേപങ്ങളാണ് സമൂഹമാധ്യമങ്ങളിലുടനീളം. .

അംബ്രീന്‍ സെയ്ദി ട്വിറ്ററില്‍ പങ്കുവെച്ച കഥ ഇതാണ്: ‘ഹിജാബ് ധരിയ്‌ക്കുന്ന കൂട്ടുകാരിയോട് അവരുടെ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന മകള്‍ പറഞ്ഞു: “ഹിജാബ് ധരിക്കുന്ന കുട്ടിയോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാന്‍ സ്‌കൂളിലെ വേറെ കുട്ടികള്‍ക്ക് ആഗ്രഹമുണ്ട്.  അപ്പോള്‍ അവരും ഹിജാബ് ധരിയ്‌ക്കും”.  ഇത് കേട്ടപാടെ എന്റെ കൂട്ടുകാരി മകള്‍ക്ക്  രണ്ടടി കൊടുത്ത ശേഷം ഇപ്പോള്‍ ആദ്യം പഠനത്തില്‍ ശ്രദ്ധിക്കാനും പിന്നീട് ഹിജാബിനെക്കുറിച്ച് സ്‌കൂള്‍ പഠനം കഴിഞ്ഞ ശേഷം തീരുമാനിക്കാമെന്നും പറഞ്ഞു. ‘

വഴിതെറ്റിയേക്കാവുന്ന ഒരു കുട്ടി സംരക്ഷിക്കപ്പെട്ടു എന്നും അംബ്രീന്‍ സെയ്ദി കുറിച്ചു. ഈ കഥ പങ്കുവെച്ചശേഷം അംബ്രീന്‍ സെയ്ദിക്ക് നേരെ ഇസ്ലാം വാദികള്‍ അതിരൂക്ഷ വിമര്‍ശനമാണ് നടത്തുന്നത്.  

ആദ്യം ഹിജാബ്, പിന്നെ കിത്താബ് (പുസ്തകം) എന്ന ഹിജാബ് സമരത്തിലുയര്‍ത്തിയ മുദ്രാവാക്യത്തെ പരിഹസിക്കുകയാണ് അംബ്രീന്‍ സെയ്ദി ചെയ്തതെന്ന് പലരും ആരോപിക്കുന്നു. ‘താങ്കളിലും താങ്കളുടെ സുഹൃത്തിലും നാണക്കേട് തോന്നുന്നു….പക്ഷെ അള്ളാ  രണ്ടു പേരെയും കൈകാര്യം ചെയ്യും. ആ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയില്‍ അഭിമാനം തോന്നൂുന്നു. തെറ്റായ വഴിയിലൂടെയുള്ള വളര്‍ത്തലില്‍ നിന്നും അള്ള ആ കുട്ടിയെ രക്ഷിക്കട്ടെ,’- ഇതായിരുന്നു ഒരു ട്വീറ്റ്.

‘ഇത് അഭിമാനിക്കാവുന്ന പെരുമാറ്റമല്ല. അള്ളായുടെ സന്തോഷത്തിന് വേണ്ടി ഹിജാബ് ധരിയ്‌ക്കുന്ന മുസ്ലിം ഒരിക്കലും ഇങ്ങിനെ പെറുമാറില്ല. ‘- മറ്റൊരു ഇസ്ലാം വാദി പറയുന്നു. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മേല്‍ ഒരു ദുഷിച്ച സ്വാധീനമാണ് അമ്മ ചെലുത്തുന്നതെന്നാണ് മൂന്നാമത് ഒരു ഇസ്ലാംവിശ്വാസിയുടെ അഭിപ്രായം. കുട്ടിയെ ശരിയായ വഴിക്ക് അള്ളാ നയിക്കട്ടെ എന്നും ഇയാള്‍ പറയുന്നു.

Tags: കഥവിശുദ്ധ ഖുറാന്‍ഖുറാന്‍Hijabകര്‍ണ്ണാടക ഹിജാബ് വിവാദംഹിജാബ് തര്‍ക്കംഹിജാബ് അനുകൂല റാലിഹിജാബ് അവകാശംഇസ്ലാമിനെ ഭയയ്ക്കുന്നവര്‍armyഅംബ്രീന്‍ സെയ്ദിislamistsഇസ്ലാമോഫോബിയattackwife
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സെക്രട്ടേറിയറ്റ് മാർച്ചിൽ ബ്ലേഡുകൾ കൊണ്ടുവന്നത് എസ്‌എഫ്‌ഐ; ഒരാൾ പിടിയിൽ, അൽ അമീൻ പിടിയിലായത് കാട്ടക്കടയിൽ നിന്നും

World

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

India

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

Kerala

സമരത്തിനിടെ പോലീസിനെ ബ്ലേഡ് കൊണ്ട് ആക്രമിക്കാൻ എസ്‌എഫ്‌ഐ ശ്രമം; സ്ഥലത്ത് നിന്നും ബ്ലേഡുകൾ കണ്ടെടുത്തു

World

സമാധാന ചര്‍ച്ചകള്‍ക്കിടെ ഭീഷണി തുടര്‍ന്ന് ട്രംപ്, ഹിസ്ബുള്ളയെ തടഞ്ഞില്ലെങ്കില്‍ ഇറാനെ വീണ്ടും ആക്രമിക്കും

പുതിയ വാര്‍ത്തകള്‍

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.