Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആദ്യം പഠിക്കൂ, പിന്നീടാകാം ഹിജാബ് എന്ന് മകളെ ഉപദേശിച്ച കൂട്ടുകാരിയുടെ കഥ പറഞ്ഞ സൈനികോദ്യോഗസ്ഥന്റെ ഭാര്യയ്‌ക്ക് അധിക്ഷേപം

ആദ്യം പഠിക്കൂ, പിന്നീടാകാം ഹിജാബ് എന്ന് മകളെ ഉപദേശിച്ച കൂട്ടുകാരിയുടെ കഥ പറഞ്ഞ സൈനികോദ്യോഗസ്ഥന്റെ ഭാര്യയ്‌ക്ക് അധിക്ഷേപം. ഈ കഥ അംബ്രീന്‍ സെയ്ദി എന്ന സൈനികന്റെ ഭാര്യ വരുവരായ്‌കകള്‍ നോക്കാതെ നിഷ്കളങ്കമായാണ് ട്വിറ്ററില്‍ പങ്കുവെച്ചത് എന്നാല്‍ അതിന്റെ പേരില്‍ അവര്‍ക്കെതിരെ വധഭീഷണിയും തെറിവിളിയും ഉള്‍പ്പെടെയുള്ള അധിക്ഷേപങ്ങളാണ് സമൂഹമാധ്യമങ്ങളിലുടനീളം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2022, 09:06 pm IST
inIndia

ന്യൂദല്‍ഹി: ആദ്യം പഠിക്കൂ, പിന്നീടാകാം ഹിജാബ് എന്ന് മകളെ ഉപദേശിച്ച കൂട്ടുകാരിയുടെ കഥ പറഞ്ഞ സൈനികോദ്യോഗസ്ഥന്റെ ഭാര്യയ്‌ക്ക് അധിക്ഷേപം. ഈ കഥ അംബ്രീന്‍ സെയ്ദി എന്ന സൈനികന്റെ ഭാര്യ വരുവരായ്‌കകള്‍ നോക്കാതെ നിഷ്കളങ്കമായാണ് ട്വിറ്ററില്‍ പങ്കുവെച്ചത്  എന്നാല്‍ അതിന്റെ പേരില്‍ അവര്‍ക്കെതിരെ വധഭീഷണിയും തെറിവിളിയും ഉള്‍പ്പെടെയുള്ള അധിക്ഷേപങ്ങളാണ് സമൂഹമാധ്യമങ്ങളിലുടനീളം. .

അംബ്രീന്‍ സെയ്ദി ട്വിറ്ററില്‍ പങ്കുവെച്ച കഥ ഇതാണ്: ‘ഹിജാബ് ധരിയ്‌ക്കുന്ന കൂട്ടുകാരിയോട് അവരുടെ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന മകള്‍ പറഞ്ഞു: “ഹിജാബ് ധരിക്കുന്ന കുട്ടിയോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാന്‍ സ്‌കൂളിലെ വേറെ കുട്ടികള്‍ക്ക് ആഗ്രഹമുണ്ട്.  അപ്പോള്‍ അവരും ഹിജാബ് ധരിയ്‌ക്കും”.  ഇത് കേട്ടപാടെ എന്റെ കൂട്ടുകാരി മകള്‍ക്ക്  രണ്ടടി കൊടുത്ത ശേഷം ഇപ്പോള്‍ ആദ്യം പഠനത്തില്‍ ശ്രദ്ധിക്കാനും പിന്നീട് ഹിജാബിനെക്കുറിച്ച് സ്‌കൂള്‍ പഠനം കഴിഞ്ഞ ശേഷം തീരുമാനിക്കാമെന്നും പറഞ്ഞു. ‘

വഴിതെറ്റിയേക്കാവുന്ന ഒരു കുട്ടി സംരക്ഷിക്കപ്പെട്ടു എന്നും അംബ്രീന്‍ സെയ്ദി കുറിച്ചു. ഈ കഥ പങ്കുവെച്ചശേഷം അംബ്രീന്‍ സെയ്ദിക്ക് നേരെ ഇസ്ലാം വാദികള്‍ അതിരൂക്ഷ വിമര്‍ശനമാണ് നടത്തുന്നത്.  

ആദ്യം ഹിജാബ്, പിന്നെ കിത്താബ് (പുസ്തകം) എന്ന ഹിജാബ് സമരത്തിലുയര്‍ത്തിയ മുദ്രാവാക്യത്തെ പരിഹസിക്കുകയാണ് അംബ്രീന്‍ സെയ്ദി ചെയ്തതെന്ന് പലരും ആരോപിക്കുന്നു. ‘താങ്കളിലും താങ്കളുടെ സുഹൃത്തിലും നാണക്കേട് തോന്നുന്നു….പക്ഷെ അള്ളാ  രണ്ടു പേരെയും കൈകാര്യം ചെയ്യും. ആ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയില്‍ അഭിമാനം തോന്നൂുന്നു. തെറ്റായ വഴിയിലൂടെയുള്ള വളര്‍ത്തലില്‍ നിന്നും അള്ള ആ കുട്ടിയെ രക്ഷിക്കട്ടെ,’- ഇതായിരുന്നു ഒരു ട്വീറ്റ്.

‘ഇത് അഭിമാനിക്കാവുന്ന പെരുമാറ്റമല്ല. അള്ളായുടെ സന്തോഷത്തിന് വേണ്ടി ഹിജാബ് ധരിയ്‌ക്കുന്ന മുസ്ലിം ഒരിക്കലും ഇങ്ങിനെ പെറുമാറില്ല. ‘- മറ്റൊരു ഇസ്ലാം വാദി പറയുന്നു. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മേല്‍ ഒരു ദുഷിച്ച സ്വാധീനമാണ് അമ്മ ചെലുത്തുന്നതെന്നാണ് മൂന്നാമത് ഒരു ഇസ്ലാംവിശ്വാസിയുടെ അഭിപ്രായം. കുട്ടിയെ ശരിയായ വഴിക്ക് അള്ളാ നയിക്കട്ടെ എന്നും ഇയാള്‍ പറയുന്നു.

Tags: കഥവിശുദ്ധ ഖുറാന്‍ഖുറാന്‍Hijabകര്‍ണ്ണാടക ഹിജാബ് വിവാദംഹിജാബ് തര്‍ക്കംഹിജാബ് അനുകൂല റാലിഹിജാബ് അവകാശംഇസ്ലാമിനെ ഭയയ്ക്കുന്നവര്‍armyഅംബ്രീന്‍ സെയ്ദിislamistsഇസ്ലാമോഫോബിയattackwife
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എം.വി ഗോവിന്ദനും ജോൺ ബ്രിട്ടാസിനും നോട്ടീസ്, അന്വേഷണം സിപിഎം നേതാക്കളിലേക്ക്

India

വ്യഭിചാരം തെളിയിക്കപ്പെട്ടാല്‍ ഭാര്യക്ക് ജീവനാംശം നല്‍കേണ്ടതില്ലെന്ന് സുപ്രീം കോടതി

India

ഭാര്യയെ കെട്ടിത്തൂക്കി കൊന്ന് ഭർത്താവ്; ശ്വാസം കിട്ടാതെ പിടയുന്ന യുവതിയുടെ ദൃശ്യങ്ങൾ മാതാപിതാക്കളെ തത്സമയം കാണിച്ച് ക്രൂരത

India

നിരപരാധികൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് നിയമം ഉചിതമായ നടപടി സ്വീകരിക്കും: സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

Kerala

തൃക്കാക്കരയിൽ യുവാക്കളെ ആക്രമിച്ച ഗുണ്ടകൾ പോലീസ് പിടിയിൽ; തലയ്‌ക്ക് പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

പുതിയ വാര്‍ത്തകള്‍

കേന്ദ്രമന്ത്രി ജയശങ്കര്‍ (ഇടത്ത്) ജോര്‍ജ്ജ് സോറോസ് (വലത്ത്)

ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് കള്ളക്കണ്ണീരൊഴുക്കുന്ന ജോര്‍ജ്ജ് സോറോസിന്റെ കള്ളത്തരം പൊളിച്ചുകാട്ടി കേന്ദ്രമന്ത്രി ജയശങ്കര്‍

തൃശൂരില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ സുരക്ഷാ ജീവനക്കാരന് അര്‍ദ്ധരാത്രി മദ്യപരുടെ ക്രൂരമര്‍ദനം

കോഴിക്കോട് അമ്മത്തൊട്ടിലില്‍ ‘സഹസ്രിക’ എത്തി

ഹോട്ടല്‍ മുറിയിലെ താമസക്കാര്‍ വരിക്കാരല്ല, കേബിള്‍ ടിവി വയ്‌ക്കാന്‍ പ്രത്യേകം റോയല്‍റ്റി നല്‍കണം

ഹോര്‍മുസ് തുറക്കണമെങ്കില്‍ അമേരിക്ക നിബന്ധനകള്‍ അംഗീകരിക്കണമെന്ന് ഇറാന്‍ സൈന്യം

ഇന്ത്യാ വിഭജനത്തിന്റെ കഥ പറയുന്ന ‘ബട്വര 1947’ , റിലീസിന് മുൻപ് സണ്ണി ഡിയോളും പ്രീതി സിന്റയും കാണാനെത്തിയത് യോഗി ആദിത്യനാഥിനെ ; സമ്മാനിച്ചത് രാമവിഗ്രഹം

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവ് ജോര്‍ജ് മെസ്സി അന്തരിച്ചു

ഡൽഹിയിൽ കൊള്ളാത്ത അത്രയും സ്വയം സേവകരെ അവിടെ എത്തിക്കാനും , ഒറ്റ വിസിലിൽ അവരെ നിയന്ത്രിക്കാനും കഴിയുന്നത് ആർഎസ്എസിന് മാത്രം 

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ ?

ഗൂഗിള്‍പേ, ഫോണ്‍പേ, പേ ടിഎം യുപിഐ ഇടപാട് സൗജന്യം, ഭാവിയില്‍ ചില വ്യാപാര ഇടപാടുകള്‍ക്ക് ചെറിയ ഫീസ് ഏര്‍പ്പെടുത്തിയേക്കും: കേന്ദ്ര സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.