Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഭൂമിയില്‍ നിന്ന് ചൊവ്വയിലേക്ക് എത്താന്‍ ഇനി വെറും 45 ദിവസം മാത്രം; 2030ാടെ ചുവന്ന ഗ്രഹത്തില്‍ മനുഷ്യന്‍ കാലുകുത്തും; പുതിയ പദ്ധതിയുമായി ഗവേഷകര്‍

ഇവരുടെ പഠനം പ്രകാരം ലേസര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഹൈഡ്രജന്‍ ഫ്യൂവല്‍ എഞ്ചിനുകള്‍ ചൊവ്വയിലേക്കുള്ള ദൂരം വെറും 45 ദിവസമായി കുറയ്‌ക്കുന്നു എന്നാണ് പറയുന്നത്. മോണ്‍ട്രിയലിലെ മക്ഗില്‍ യൂണിവേഴ്‌സിറ്റിയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് മെക്കാനിക്കല്‍ എഞ്ചിനീയറിംഗിലെ അസോസിയേറ്റ് പ്രഫ.ആന്‍ട്രൂ ഹിഗ്ഗിന്‍സ്, എംഎസ്സി എയറോസ്‌പേസ് എഞ്ചിനീയറിംഗ് ഗവേഷകന്‍ ഇമാനുവല്‍ ഡ്യൂപ്ലേ. മറ്റ് ഗവേഷകര്‍ എല്ലാം ചേര്‍ന്നാണ് 'ഡിസൈന്‍ ഓഫ് റാപ്പിഡ് ട്രാന്‍സിറ്റ് ടു മാര്‍സ് മിഷന്‍ യൂസിംഗ് ലേസര്‍ തെര്‍മല്‍ പ്രൊപ്പല്‍ഷന്‍' എന്ന പഠനം അവതരിപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2022, 02:18 pm IST
in World

45 ദിവസം കൊണ്ട് ഭൂമിയില്‍ നിന്ന് ചൊവ്വയിലേക്ക് എത്താനുള്ള പുതിയ വഴികളുമായി ഗവേഷകര്‍. 2030 ആകുന്നതോടെ ചൊവ്വയിലേക്ക് മനുഷ്യനെ എത്തിക്കാനുള്ള ശ്രമത്തിലാണ് ലോകം. അമേരിക്കയും, ചൈനയും ഇതിനായുള്ള ദൗത്യങ്ങളുടെ തുടക്കഘട്ടത്തിലാണ്. അതിനാല്‍ തന്നെ ഏറ്റവും മികച്ച സാങ്കേതിക വിദ്യയും സാമഗ്രികളും ഉപയോഗിക്കുക എന്നത് ഈ ദൗത്യങ്ങളുടെ പരമപ്രധാനമായ കാര്യം.

ഇപ്പോഴുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച ഒരോ 26 മാസങ്ങള്‍ കൂടുമ്പോള്‍ ചൊവ്വയും, ഭൂമിയും ഏറ്റവും അടുത്തുവരുന്ന സമയത്ത് ദൗത്യം നടപ്പിലാക്കിയാല്‍ ചൊവ്വയില്‍ എത്താനും തിരിച്ചുവരാനും ഏകദേശം ആറ് മുതല്‍ ഒന്‍പത് മാസം എടുക്കും. എന്നാല്‍ പുതിയ കണ്ടുപിടിത്തം വരുന്നതോടെ 45 ദിവസമായി കുറയും.ഏറ്റവും നൂതനമായ ന്യൂക്ലിയര്‍ തെര്‍മല്‍ അല്ലെങ്കില്‍ ന്യൂക്ലിയര്‍ ഇലക്ട്രിക് പ്രൊപ്പലേഷന്‍ ഉപയോഗിച്ചാല്‍ പോലും ഒരു വശത്തേക്ക് കൂടിയത് 100 ദിവസം എടുക്കും. ഈ ഘട്ടത്തിലാണ് മൊണ്‍ട്രിയലിലെ മക്ഗില്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ ലേസര്‍ തെര്‍മര്‍ പ്രൊപ്പലേഷന്‍  സംവിധാനം എന്ന ആശയം മുന്നോട്ട് വയ്‌ക്കുന്നത്.  

ഇവരുടെ പഠനം പ്രകാരം ലേസര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഹൈഡ്രജന്‍ ഫ്യൂവല്‍ എഞ്ചിനുകള്‍ ചൊവ്വയിലേക്കുള്ള ദൂരം വെറും 45 ദിവസമായി കുറയ്‌ക്കുന്നു എന്നാണ് പറയുന്നത്. മോണ്‍ട്രിയലിലെ മക്ഗില്‍ യൂണിവേഴ്‌സിറ്റിയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് മെക്കാനിക്കല്‍ എഞ്ചിനീയറിംഗിലെ അസോസിയേറ്റ് പ്രഫ.ആന്‍ട്രൂ ഹിഗ്ഗിന്‍സ്, എംഎസ്സി എയറോസ്‌പേസ് എഞ്ചിനീയറിംഗ് ഗവേഷകന്‍ ഇമാനുവല്‍ ഡ്യൂപ്ലേ. മറ്റ് ഗവേഷകര്‍ എല്ലാം ചേര്‍ന്നാണ് ‘ഡിസൈന്‍ ഓഫ് റാപ്പിഡ് ട്രാന്‍സിറ്റ് ടു മാര്‍സ് മിഷന്‍ യൂസിംഗ് ലേസര്‍ തെര്‍മല്‍ പ്രൊപ്പല്‍ഷന്‍’ എന്ന പഠനം അവതരിപ്പിച്ചത്. ഇവര്‍ ഇത് സംബന്ധിച്ച തയ്യാറാക്കിയ പഠനം ജേര്‍ണല്‍ ആസ്‌ട്രോണമിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എന്നാല്‍ ലേസര്‍ ഉപയോഗിച്ചുള്ള  ഹൈഡ്രജന്‍ ഫ്യൂവല്‍ എഞ്ചിനുകള്‍ പ്രവര്‍ത്തിക്കുന്നത് വളരേ പ്രയാസകരമാണ്. ലേസര്‍ ബീം 10,000 ഡിഗ്രി   ഊഷ്മാവില്‍ ചൂടാക്കുകയും അതേ സമയം അറയുടെ ഭിത്തികള്‍ തണുപ്പിക്കുകയും ചെയ്യുന്നതിനാല്‍  പ്രൊപ്പല്ലന്റായ ഹൈഡ്രജന്‍ വാതകം അതില്‍ തങ്ങി നില്‍കുമോ എന്നതും ഒരു ചോദ്യമാണ്. പക്ഷേ ഈ ആശയം പ്രായോഗികമാണെന്നും ശാസ്ത്രജ്ഞന്‍ പറയുന്നു. ഈ പരീക്ഷണത്തിന് വേണ്ടിയുള്ള 100 മെഗാവാട്ട് ലേസര്‍ അവരുടെ പക്കലില്ലാത്തതിനാല്‍ പൂര്‍ണ്ണ തോതിലുള്ള പരിശോധന സാധ്യമല്ലെന്നും ശാസ്ത്രജ്ഞന്‍ വ്യക്തമാക്കി.

Tags: ബഹിരാകാശ മേഖലചൊവ്വാഗ്രഹം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചന്ദ്രന്റെ അരികിലെത്താറായി..ചന്ദ്രയാൻ 3 ചന്ദ്രനില്‍ നിന്നും 177 കിലോമീറ്റര്‍ മാത്രം അകലെ; ചന്ദ്രനില്‍ പേടകമിറക്കുന്ന നാലാം രാജ്യമായി ഇന്ത്യ മാറുമോ?

Gulf

ദൗത്യം പൂർത്തിയാക്കി ക്രൂ 7 സംഘം ഭൂമിയിലേക്ക് മടങ്ങുന്നു: അറബ് ലോകത്തിന്റെ അഭിമാനമായി സുൽത്താൻ അൽ നെയാദി

Technology

കരുതിയിരുന്നോളൂ, ബഹിരാകാശം വഴി ‘ പണി’ വരുന്നു, ഭൂമിയിലേക്ക് സൗരവാതങ്ങള്‍ , സാങ്കേതിക സംവിധാനങ്ങളുടെ പണി പാളും?

India

ബഹിരാകാശ സാമ്പത്തിക രംഗത്തെ നേതൃനിരയിലുളളവരുടെ സമ്മേളനം ബെംഗളൂരുവില്‍; ബഹിരാകാശ പരിപാടികള്‍ കുതിച്ചുചാട്ടം നടത്തിയെന്ന് ഡോ.ജിതേന്ദ്ര സിംഗ്

World

ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളെ പുകഴ്‌ത്തി ന്യൂയോര്‍ക്ക് ടൈംസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.