Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിജാബ് മാത്രമല്ലല്ലോ? ഹിന്ദു കുട്ടികള്‍ വളകള്‍ ധരിയ്‌ക്കുന്നു, ക്രിസ്ത്യന്‍ കുട്ടികള്‍ കുരിശ് ധരിയ്‌ക്കുന്നു- കര്‍ണ്ണാടകഹൈക്കോടതിയില്‍ വാദം തുടരുന്നു

ഹിജാബ് വിവാദം സംബന്ധിച്ച വാദത്തിന്റെ നാലാം ദിവസമായ വെള്ളിയാഴ്ച കര്‍ണ്ണാടക ഹൈക്കോടതിയില്‍ വാദിച്ചത് മുതിര്‍ന്ന അഭിഭാഷകന്‍ പ്രൊഫ. രവിവര്‍മ്മ കുമാര്‍. പരാതിക്കാരായ ഹിജാബ് ധരിച്ച് പ്രതിഷേധിച്ച കുട്ടികള്‍ക്ക് വേണ്ടിയായിരുന്നു ഇദ്ദേഹം ഹാജരായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2022, 11:29 pm IST
in India

ബെംഗളൂരു: ഹിജാബ് വിവാദം സംബന്ധിച്ച വാദത്തിന്റെ നാലാം ദിവസമായ വെള്ളിയാഴ്ച കര്‍ണ്ണാടക ഹൈക്കോടതിയില്‍ വാദിച്ചത് മുതിര്‍ന്ന അഭിഭാഷകന്‍ പ്രൊഫ. രവിവര്‍മ്മ കുമാര്‍. പരാതിക്കാരായ ഹിജാബ് ധരിച്ച് പ്രതിഷേധിച്ച കുട്ടികള്‍ക്ക് വേണ്ടിയായിരുന്നു ഇദ്ദേഹം ഹാജരായത്.

എന്തുകൊണ്ട് സര്‍ക്കാര്‍ ഹിജാബ് മാത്രം കണക്കിലെടുക്കുന്നു. ഹിന്ദു പെണ്‍കുട്ടികള്‍ വളകള്‍ ധരിയ്‌ക്കുന്നില്ലേ, ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ കുരിശ് ധരിയ്‌ക്കുന്നില്ലേ? അവരെയൊന്നും പുറത്തേക്ക് പറഞ്ഞുവിടുന്നില്ലല്ലോ?അത് ഭരണഘടനയുടെ 15ാം വകുപ്പിന്റെ ലംഘനമാണ്. -ഇതായിരുന്നു പ്രൊഫ. രവിവര്‍മ്മ കുമാര്‍ ഉയര്‍ത്തിയ വാദം. ഹിന്ദു വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ കര്‍ണ്ണാടക സര്‍ക്കാരിന് എതിര്‍പ്പില്ലല്ലോ. ക്രിസ്ത്യന്‍ കുട്ടികള്‍ കുരിശും രൂപങ്ങളും ധരിയ്‌ക്കുന്നുണ്ട്. ദുപ്പട്ട ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ധരിയ്‌ക്കുന്നുണ്ട്. എന്തുകൊണ്ട് ഹിജാബ് ധരിയ്‌ക്കുന്നവര്‍ക്ക് മാത്രം വിലക്ക് കല്‍പിക്കുന്നു?- അദ്ദേഹം ചോദിച്ചു.

യൂണിഫോമുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ബന്ധമല്ലെന്നായിരുന്നു ഇദ്ദേഹമുയര്‍ത്തിയ മറ്റൊരു വാദം. അത് നിയമവിരുദ്ധമാണ്. വിദ്യാഭ്യാസം വൈവിധ്യം പ്രോത്സാഹിപ്പിക്കാനുള്ള മാര്‍ഗ്ഗമാണ്. അല്ലാതെ ഏകത അടിച്ചേല്‍പിക്കാനുള്ളതല്ല. – പ്രൊഫ. കുമാര്‍ വാദിക്കുന്നു.

പക്ഷെ ഈ വാദമുഖങ്ങളില്‍ നിറയെ പഴുതുകള്‍ ഉള്ളതായി വിദഗ്ധര്‍ പറയുന്നു. ഹിന്ദു പെണ്‍കുട്ടികള്‍ മാത്രമല്ല വളകള്‍ ധരിയ്‌ക്കുന്നത്. മുസ്ലിം പെണ്‍കുട്ടികളും വളകള്‍ ധരിയ്‌ക്കുന്നു. ഇസ്ലാം നിയമം സ്ത്രീകള്‍ വളകള്‍, കമ്മലുകള്‍, മൂക്കുത്തികള്‍ മറ്റ് തരം ആഭരണങ്ങള്‍ എന്നിവ അണിയാന്‍ അനുവദിക്കുന്നു. വളകള്‍, ലോക്കറ്റ് എന്നിവയെ ഹിജാബും ബുര്‍ഖയുമായി താരതമ്യം ചെയ്യാനാവില്ലെന്നും പറയുന്നു. കാരണം ഹിജാബും ബുര്‍ഖയും മുസ്ലിം പെണ്‍കുട്ടികള്‍ മാത്രമാണ് ധരിക്കുന്നത്. പല ഇസ്ലാമിക രാജ്യങ്ങളും ഈ വേഷങ്ങള്‍ സ്ത്രീവിരുദ്ധമാണെന്ന് കരുതി നിര്‍ബന്ധപൂര്‍വ്വം വിലക്കിയിട്ടുള്ളതാണ്.

കഴിഞ്ഞയാഴ്ച ഇടക്കാല ഉത്തരവില്‍ ഹൈക്കോടതി അന്തിമ വിധി വരും വരെ ആരും മതവേഷങ്ങള്‍ ധരിയ്‌ക്കരുതെന്ന് വിധിച്ചിരുന്നു. ഫിബ്രവരി 16 മുതല്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ക്രമസമാധാനപാലനത്തിനും അക്രമം തടയാനും കര്‍ണ്ണാടക സര്‍ക്കാര്‍ പലയിടങ്ങളിലും 144 പ്രഖ്യാപിച്ചിരിക്കുകയാണ്.

പക്ഷെ പല മുസ്ലിം വിദ്യാര്‍ത്ഥികളും ഹൈക്കോടതിയുടെ വിലക്ക് ലംഘിച്ച് ഹിജാബും ബുര്‍ഖയും ധരിച്ച് സ്‌കൂളുകളിലും കോളെജുകളിലും എത്തുകയാണ്. അതിന് അനുവദിക്കാത്ത സ്ഥാപനങ്ങളില്‍ അവര്‍ പ്രതിഷേധം തുടരുകയും ചെയ്യുന്നു. ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി, ജസ്റ്റ്ിസുമാരായ കൃഷ്ണ എസ് ദീക്ഷിത്, ജെഎം ഖാസി എന്നിവരുടെ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. വ്യാഴാഴ്ചയും വാദം തുടരും.

Tags: Hijabഹിജാബ് തര്‍ക്കംബുര്‍ഖറോകര്‍ണ്ണാടക ഹിജാബ് വിവാദംഅഭിഭാഷകന്‍ പ്രൊഫ. രവിവര്‍മ്മ കുമാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാവി ഷാൾ അണിഞ്ഞാൽ നിയമനടപടിയെന്ന് കർണാടക ; ഹിജാബ് വിലക്ക് നീക്കിയത് വോട്ട് ചെയ്ത മുസ്ലീങ്ങൾക്കായി ; അങ്ങനെയെങ്കിൽ ഹിന്ദുക്കളുടെ വോട്ടിന് വിലയില്ലേ ?

India

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാം ; കാവി ഷാളുകൾക്ക് നിരോധനം ; പുതിയ ഉത്തരവിറക്കി സിദ്ധാരാമയ്യ സർക്കാർ

India

ബീഹാറിൽ ഹിജാബിനും ബുർഖക്കും നിരോധനം ഏർപ്പെടുത്തി ജ്വല്ലറി ഉടമകൾ ; തിരിച്ചറിയൽ കാർഡും നിർബന്ധം

India

ഞാൻ ബിക്കിനി ധരിച്ച് റോഡിലിറങ്ങും, ആർക്കാണ് പ്രശ്നം ? ഹിജാബ് ധരിക്കാത്തതിനെ വിമർശിച്ച മതമൗലികവാദികളുടെ വായടപ്പിച്ച് സന മക്ബുൽ

India

ഹിജാബ് ധരിച്ചവർ പ്രധാനമന്ത്രിയാകുമെന്നത് നടക്കാത്ത സ്വപ്നം : ഒരു സ്ത്രീ പ്രധാനമന്ത്രിയാകുന്നുണ്ടെങ്കിൽ സാരി ധരിക്കും, പക്ഷെ ഹിജാബ് ധരിക്കില്ല 

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് ഫുട്ബാള്‍ ഫൈനല്‍: തിങ്കളാഴ്ച സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കണമെന്ന് പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍

ഷെഫീന ബീവി (വലത്ത്) മഞ്ജു പിള്ളയും മകള്‍ ദയ രഞ്ജിത്തും (ഇടത്ത്)

മ‌‌ഞ്ജു പിള്ളയുടെ മകളെ അപമാനിച്ച് ഷെഫീനബീവിയുടെ തെറി; അതിരുവിട്ട അസഭ്യത്തിനെതിരെ ആഞ്ഞടിച്ച് മഞ്ജു പിള്ള

അമല ആശുപ്രതിയിലെ യു എന്‍ എ ഉപരോധ സമരം അവസാനിച്ചു

പാലക്കാട് ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി അപകടം: ഒരാള്‍ക്ക് ദാരുണാന്ത്യം

ശശി തരൂര്‍ എം പി സ്വകാര്യ ഹോട്ടലിന്റെ ലിഫ്റ്റില്‍ കുടുങ്ങി

പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിലെ രഥഘോഷയാത്ര (ഇടത്ത്) ഘോഷയാത്രയില്‍ പങ്കെടുത്ത ഭാരതീയ നാമം സ്വീകരിച്ച ഇന്ദിരാ ദേവി ദാസി എന്ന ഇംഗ്ലണ്ടുകാരി (വലത്ത്)

പുരി ജഗന്നാഥക്ഷേത്രത്തിലെ ഉത്സവത്തിനെത്തിയ ഇംഗ്ലണ്ട് കാരി പറയുന്നു “ഭക്തിനിര്‍ഭരമായ ആഘോഷം…ഇംഗ്ലണ്ടില്‍ ഇതുപോലൊന്നില്ല”

കാഫിര്‍ സ്ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി കോടതി

ഹയർ സെക്കൻ്ററി ഒന്നാം വർഷ പരീക്ഷ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 62.01%

നിക്ഷേപ തട്ടിപ്പ്: ടാല്‍റോപ്പ് കമ്പനി ഡയറക്ടര്‍ യഹ്യ അറസ്റ്റില്‍

അപ്രതീക്ഷിത പവര്‍കട്ട്: പാലക്കാട് അത്യാസന്ന നിലയിലുള്ള രോഗി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.