Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദു ചെയ്തത് സിപിഐക്ക് അഴിമതി കാണിക്കാന്‍: മുന്‍ തഹസീല്‍ദാര്‍ എം.ഐ. രവീന്ദ്രന്‍

സിപിഐയിലെ ഗ്രൂപ്പ് വഴക്കും റദ്ദാക്കലിന് കാരണമാണ്. പട്ടയം നല്കുമ്പോള്‍ റവന്യൂ മന്ത്രി സിപിഐയിലെ കെ.ഇ. ഇസ്മയിലായിരുന്നു. ഇസ്മയിലും സിപിഐ സെക്രട്ടറി കാനം രാജേന്ദ്രനും തമ്മിലുള്ള ഗ്രൂപ്പ് പോരും ഇതിന് കാരണമാണ്. ഇടുക്കി ജില്ലയില്‍ ഒമ്പത് വില്ലേജുകളിലായി 530 പട്ടയമാണ് താന്‍ നല്കിയതെന്ന് രവീന്ദ്രന്‍ പറഞ്ഞു. കൈയേറ്റക്കാര്‍ക്കല്ല കൈവശക്കാര്‍ക്കാണ് പട്ടയം നല്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2022, 08:11 pm IST
in Kerala

കോട്ടയം: രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദ് ചെയ്തത് സിപിഐക്ക് വന്‍ അഴിമതി നടത്താനാണെന്ന് പട്ടയം തയാറാക്കിയ മുന്‍ ദേവികുളം അഡീഷണല്‍ തഹസീല്‍ദാര്‍ എം.ഐ. രവീന്ദ്രന്‍. അഴിമതിക്ക് കളമൊരുക്കാനായി ഇടുക്കി ജില്ലയിലെ വിവിധ റവന്യു ഓഫീസുകളില്‍ സിപിഐ സര്‍വ്വീസ് സംഘടനയായ ജോയിന്റ് കൗണ്‍സിലിന്റെ 40 ഓളം അംഗങ്ങളെ നിയമിച്ച് കഴിഞ്ഞതായി അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

മറ്റ് എല്ലാ സര്‍വ്വീസ് സംഘടനകളെയും ഒഴിവാക്കിയാണ് സിപിഐക്കാര്‍ക്ക് നിയമനം നല്കിയത്. സിപിഐയിലെ ഗ്രൂപ്പ് വഴക്കും റദ്ദാക്കലിന് കാരണമാണ്. പട്ടയം നല്കുമ്പോള്‍ റവന്യൂ മന്ത്രി സിപിഐയിലെ കെ.ഇ. ഇസ്മയിലായിരുന്നു. ഇസ്മയിലും സിപിഐ സെക്രട്ടറി കാനം രാജേന്ദ്രനും തമ്മിലുള്ള ഗ്രൂപ്പ് പോരും ഇതിന് കാരണമാണ്. ഇടുക്കി ജില്ലയില്‍ ഒമ്പത് വില്ലേജുകളിലായി 530 പട്ടയമാണ് താന്‍ നല്കിയതെന്ന് രവീന്ദ്രന്‍ പറഞ്ഞു. കൈയേറ്റക്കാര്‍ക്കല്ല കൈവശക്കാര്‍ക്കാണ് പട്ടയം നല്കിയത്.  

23 വര്‍ഷമായി മൂന്നാറില്‍ സിപിഎം ഓഫീസ് പ്രവര്‍ത്തിക്കുന്നു. ആ പട്ടയം റദ്ദാക്കാന്‍ മുഖ്യമന്ത്രി തയാറാകുമോ?. മാത്രമല്ല ഞാന്‍ കൊടുത്ത പട്ടയത്തിന് അംഗീകരമില്ലെങ്കില്‍ മുമ്പ് ഭരിച്ച ഇടത് സര്‍ക്കാര്‍ എന്തുകൊണ്ട് അത് റദ്ദാക്കിയില്ല. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ സര്‍വ്വകക്ഷി യോഗത്തില്‍ ഇടുക്കി ജില്ലയിലെ ഭൂപ്രശ്നം ചര്‍ച്ച ചെയ്തിരുന്നു. പ്രതിപക്ഷനേതാവും പങ്കെടുത്തിരുന്നു. ദേവികുളം താലൂക്കിലെ രവീന്ദ്രന്‍ പട്ടയങ്ങള്‍ റഗുലറൈസ് ചെയ്യണം എന്നായിരുന്നു തീരുമാനം. സര്‍വ്വകക്ഷിയോഗത്തില്‍ എടുത്ത തീരുമാനമുള്ളപ്പോള്‍, മുഖ്യമന്ത്രി സംസ്ഥാനത്ത് ഇല്ലാതിരുന്ന സമയത്ത് രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദു ചെയ്യുന്നതിന് റവന്യൂ വകുപ്പ് ഉത്തരവിറക്കി ഇടുക്കി ജില്ലാകളക്ടര്‍ക്ക് നിര്‍ദേശം നല്കിയത് ദുരൂഹമാണ്.  

1999-ല്‍ ജില്ലാതല പട്ടയമേളകള്‍ നടത്തി പട്ടയം വിതരണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ദേവികുളത്ത് അഡീഷണല്‍ തഹസില്‍ദാരുടെ ഒഴിവ് അന്ന് ഉണ്ടായിരുന്നു. പട്ടയമേള സമയബന്ധിതമായ പരിപാടി ആയതിനാല്‍ പട്ടയം നല്കുന്നതിന് അഡീ. തഹസില്‍ദാരുടെ ചുമതല ഡെപ്യൂട്ടി തഹസില്‍ദാര്‍ക്ക് നല്കാന്‍ തീരുമാനിച്ചു. അതനുസരിച്ച് കേരള ഭൂമിപതിവ് നിയമം 1964-ലെ റൂള്‍ 23എ അനുസരിച്ച് ജില്ലാ കളക്ടര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ക്ക് അഡീഷണല്‍ തഹസില്‍ദാരുടെ പൂര്‍ണ ചുമതല നല്കി ഉത്തരവിറക്കി. ജില്ലാകളക്ടറുടെ ഉത്തരവ് മേല്‍ നടപടി സ്വീകരിക്കുന്നതിന് വേണ്ടി ലാന്റ് റവന്യൂ കമ്മീഷണര്‍ക്ക് ജില്ലാ കളക്ടര്‍ അയച്ചു കൊടുത്തു. റവന്യൂ വകുപ്പില്‍ നിന്നും സ്റ്റാറ്റിയൂട്ടറി റെഗുലേറ്ററി ഓര്‍ഡര്‍ (എസ്ആര്‍ഒ) ആയി 23 വര്‍ഷങ്ങള്‍ ആയിട്ടും സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിട്ടില്ല. റവന്യൂ വകുപ്പിന്റെ ഭാഗത്തു നിന്നും ഉണ്ടായ വീഴ്ചയ്‌ക്ക് താന്‍ ഉത്തരവാദിയല്ലെന്നും രവീന്ദ്രന്‍ പറഞ്ഞു.  

അര്‍ഹതയുള്ളവരുടെ കൈയിലാണോ ഇപ്പോള്‍ പട്ടയമെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അല്ലായിരിക്കാം, താനല്ലല്ലോ അതൊക്കെ പരിശോധിക്കേണ്ടതെന്ന മറുപടിയാണ് രവീന്ദ്രന്‍ നല്കിയത്. ഇതിനിടെ ഈ വാര്‍ത്താസമ്മേളനത്തിന് പിന്നില്‍ എം.എം. മണിയാണെന്ന ആരോപണവും ശക്തമാണ്.

Tags: idukkipattayam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം, കനത്ത മഴയ്‌ക്ക് സാധ്യത

Kerala

ഇടുക്കി പാമ്പനാറിൽ അഞ്ചുനില കെട്ടിടം നിലംപൊത്തി; അപകടം ഇന്ന് പുലർച്ചെ നാലോടെ

Kerala

ഡീന്‍ കുര്യാക്കോസ് എം പി മൂക്കാതെ പഴുത്ത നേതാവ്: ഇടുക്കി ഡിസിസി പ്രസിഡന്റ്

Idukki

പൂപ്പാറ വീണ്ടും പുകയുന്നു കൈയേറ്റം ഒഴിപ്പിച്ചു തുടങ്ങി; പ്രദേശത്ത് നിരോധനാജ്ഞ, പന്നിയാര്‍പ്പുഴ പൂര്‍വസ്ഥിതിയിലേക്ക്

Kerala

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

പുതിയ വാര്‍ത്തകള്‍

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.