Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൃഷിഭവനില്‍ കര്‍ഷകരുടെ ആനൂകൂല്യങ്ങള്‍ തട്ടുന്ന സംഘങ്ങള്‍ സജീവം, അറിയിപ്പുകള്‍ വാട്‌സ്ആപ് ഗ്രൂപ്പില്‍ മാത്രം, ആനുകൂല്യങ്ങള്‍ സഖാക്കള്‍ക്ക്

ജില്ലയിലെ ഒരു കൃഷിഭവനില്‍ ഫലവൃക്ഷത്തൈ വിതരണം ചെയ്യുന്ന പദ്ധതിപ്രകാരം തൈകള്‍ കൃഷിഭവനില്‍ 20 രൂപ ഗുണഭോക്തൃവിഹിതം അടച്ചാല്‍ കിട്ടുമെന്ന അറിയിപ്പ് കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് കൃഷിഭവന്‍ ഗ്രൂപ്പില്‍ വന്നത്. ഫലവൃക്ഷത്തൈകളുടെ വിതരണവും അപ്പോള്‍ത്തന്നെ തുടങ്ങി. കര്‍ഷകരാവട്ടെ ഇതൊക്കെ വാട്സാപ്പ് തുറന്നുനോക്കി അറിഞ്ഞുവന്നപ്പോഴേക്കും തൈകളൊക്കെ തീര്‍ന്നിരുന്നു.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Feb 14, 2022, 01:31 pm IST
in Kerala

കൊല്ലം: കൃഷിഭവനുകളിലും രാഷ്‌ട്രീയ സ്വാധീനത്താല്‍ ആനൂകൂല്യങ്ങള്‍ തട്ടുന്ന സംഘങ്ങള്‍ സജീവമായി. അടുത്തിടെയായി കൃഷിഭവനില്‍ നിന്നുള്ള അറിയിപ്പുകള്‍ നല്കുന്നതില്‍നിന്നും പത്രമാധ്യമങ്ങളെ ഒഴിവാക്കി. സാമൂഹികമാധ്യമങ്ങള്‍ വഴിയാക്കി മാറ്റിയതോടെയാണ് ഇത്തരം സംഘങ്ങള്‍ സജീവമായത്. 

ഇപ്പോള്‍ കൃഷി ഓഫിസര്‍ അഡ്മിന്‍ ആയിട്ടുള്ള കൃഷിഭവന്റെ വാട്സാപ്പ് ഗ്രൂപ്പ് വഴിയാണ് അറിയിപ്പ് വരുന്നത്. ആനുകൂല്യങ്ങളും പദ്ധതികളുമെല്ലാം വാട്സാപ്പ് ഗ്രൂപ്പിലിടും. അഡ്മിന്‍ ഒണ്‍ലി ഗ്രൂപ്പായതിനാല്‍ തിരിച്ചങ്ങോട്ട് ചോദ്യമൊന്നും വേണ്ട. കാണേണ്ടവര്‍മാത്രം കണ്ടാലും അറിഞ്ഞാലും മതി. ഇതൊന്നുമില്ലാത്ത സാധാരണ കര്‍ഷകര്‍ ഒന്നുമറിയേണ്ട. അറിഞ്ഞാല്‍ തന്നെ കൃഷിഭവനിലെത്തുമ്പോഴേക്കും എല്ലാ ആനുകൂല്യങ്ങളും വീതിച്ചു കഴിയും. 

ജില്ലയിലെ ഒരു കൃഷിഭവനില്‍ ഫലവൃക്ഷത്തൈ വിതരണം ചെയ്യുന്ന പദ്ധതിപ്രകാരം തൈകള്‍ കൃഷിഭവനില്‍ 20 രൂപ ഗുണഭോക്തൃവിഹിതം അടച്ചാല്‍ കിട്ടുമെന്ന അറിയിപ്പ് കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് കൃഷിഭവന്‍ ഗ്രൂപ്പില്‍ വന്നത്. ഫലവൃക്ഷത്തൈകളുടെ വിതരണവും അപ്പോള്‍ത്തന്നെ തുടങ്ങി. കര്‍ഷകരാവട്ടെ ഇതൊക്കെ വാട്സാപ്പ് തുറന്നുനോക്കി അറിഞ്ഞുവന്നപ്പോഴേക്കും തൈകളൊക്കെ തീര്‍ന്നിരുന്നു.  

ഗ്രൂപ്പില്‍ ഉണ്ടായിരുന്ന കര്‍ഷക സംഘം നേതാവ് സിപിഎമ്മിന്റെ ഗ്രൂപ്പിലേക്ക് മെസേജ് ഫോര്‍വേഡ് ചെയ്ത് വ്യാജകര്‍ഷകര്‍ ആനുകൂല്യങ്ങള്‍  കൈപ്പറ്റുകയായിരുന്നു. അത് കൊണ്ട് തന്നെ കര്‍ഷകര്‍ക്ക് എത്തുന്ന ആനുകൂല്യങ്ങള്‍ കൈപ്പറ്റാന്‍ സ്ഥിരം ആളുകള്‍ കൃഷിഭവനുകള്‍ കേന്ദ്രീകരിച്ചുണ്ടെന്നാണ് കര്‍ഷകരുടെ ആരോപണം.  

പാടശേഖരസമിതി, കുരുമുളക് സമിതി, നാളീകേര സമിതി എന്നിങ്ങനെ വാര്‍ഡുകള്‍തോറുമുള്ള കര്‍ഷകക്ഷേമസമിതികളെല്ലാം ഉണ്ടെങ്കിലും എല്ലാത്തിന്റെയും ഭാരവാഹികള്‍ സഖാക്കള്‍ തന്നെയാണ്. കല്ലുവാതുക്കല്‍ പഞ്ചായത്തില്‍ വര്‍ഷങ്ങളായി സിപിഎം നേതാവാണ് കര്‍ഷകസമിതികളുടെ അധ്യക്ഷന്‍. ഇദ്ദേഹം മുഖേനയാണ് കൃഷി ആനുകൂല്യങ്ങള്‍ വിതരണം ചെയ്തുവരുന്നത്. ഇപ്പോഴാണ് അതിനൊരു മാറ്റമുണ്ടായത്. അതുകൊണ്ട് തന്നെ കര്‍ഷകര്‍ക്കുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നത് അറിയുംമുമ്പ് സഖാക്കള്‍ക്ക് പ്രത്യേകമായുള്ള ഗ്രൂപ്പുകള്‍വഴി അറിയിക്കും.

അര്‍ഹര്‍ക്കുള്ള സഹായധനപദ്ധതികളെല്ലാം ഇങ്ങനെ വഴിമാറുകയാണ്. ഇതെല്ലാം ആദ്യമണിക്കൂറില്‍ത്തന്നെ സ്വന്തമാക്കാനും സ്ഥിരം കക്ഷികളുള്ളതിനാല്‍ കൃഷിഭവനിലെ ഉദ്യോഗസ്ഥര്‍ക്കും കാര്യങ്ങളെല്ലാം എളുപ്പം.

Tags: krishikollamFarming
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി

Kerala

അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍; മൂന്നു ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്

Kerala

ഹിന്ദുവിന്റെ ഇച്ഛാശക്തി ഇപ്പോൾ ദൃശ്യം; ക്ഷേത്രങ്ങളില്‍ സമൂഹാരാധനയും മതപാഠശാലയും ഉണ്ടാകണം: ശശികല ടീച്ചര്‍

കൊല്ലം പ്രസ്‌ക്ലബ്ബില്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നു
Kerala

കോണ്‍ഗ്രസിന് ഭാവിയില്ലെന്ന തിരിച്ചറിവാണ് വനിതാ സംവരണ ബില്ലിനെ എതിര്‍ക്കാന്‍ കാരണം: ബിജെപി

Kerala

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

പുതിയ വാര്‍ത്തകള്‍

ഇന്‍റര്‍ഫേസ് കണ്‍ട്രോള്‍ ഡോക്യുമെന്‍റ് തരാതെ റഫാല്‍ വേണ്ടെന്ന് പറയാന്‍ ചങ്കൂറ്റം കാട്ടി ഇന്ത്യ

ഇന്ദിര കാന്‍റീനിലെ ഭക്ഷണത്തെക്കുറിച്ച് വാഴ്‌ത്തി വിഡി സതീശന്‍, പക്ഷെ ഇവിടേക്ക് ഭക്ഷണം കൊണ്ടുവരുന്നത് സമൃദ്ധികിച്ചണില്‍ നിന്നും

നെട്ടയത്ത് അതിക്രമം കാണിച്ച ബിജെപി ഗുണ്ടകളെ അറസ്റ്റ് ചെയ്യുമെന്ന് തോമസ് ഐസക്; ബിജെപിയുടെ സമരത്തില്‍ വിറകൊണ്ട് ഇടത് കോട്ട

തിരുവന്തപുരത്ത് കുടിവെള്ളം കിട്ടുന്നില്ലെന്ന് ശിവന്‍കുട്ടി, കുടിവെള്ളം നല്‍കേണ്ടത് വാട്ടര്‍ അതോറിറ്റിയെന്ന് മേയര്‍

സംഘി, ക്രിസംഘി എന്നൊക്കെ കേട്ടിട്ടുണ്ട്…ഇപ്പോഴിതാ പുതിയൊരു വാക്ക്….സംഘാവ്..സിപിഎമ്മിന്റെ സ്വരാജ് സംഘാവാണെന്ന് ആരോപണം

കോഴിക്കോട് എസ്ഐയുടെ വീട്ടില്‍ മോഷണം: യുവാവ് പിടിയിലായി, മോഷ്ടിക്കാനെത്തിയത് മദ്യലഹരിയില്‍

മുന്‍ കരസേനാമേധാവി എം.എം. നരവനെയുടെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ആത്മകഥ ഉയര്‍ത്തിക്കാട്ടി, ഇത് പ്രസിദ്ധീകരിച്ച പുസ്തകമാണെന്ന് പറഞ്ഞ് മാധ്യമങ്ങളെ കാണുന്ന രാഹുല്‍ ഗാന്ധി. ഒരു മാസം മുന്‍പായിരുന്നു ഈ സംഭവം (ഇടത്ത്)

മുന്‍ കരസേനാമേധാവിയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകം കാട്ടി രാഹുലും പ്രിയങ്കയും; സൈന്യത്തെ ഭിന്നിപ്പിക്കാനുള്ള രാഹുലിന്റെ പദ്ധതി പൊളിഞ്ഞു

ആലപ്പുഴയില്‍ പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു

പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്നേക്ക് വെനം ഉള്ള ആശുപത്രികളില്‍ എത്തിക്കും

എ കെ പ്രീത കേരള ഹൈക്കോടതി ജഡ്ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.