Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പുരുഷമേധാവിത്വത്തിന്റെ പ്രതീകമായ ബുര്‍ഖയിലേക്കും ഹിജാബിലേക്കും പെണ്‍കുട്ടികളെ തള്ളിവിടുന്നതിനെതിരെ 4 മുസ്ലിം വനിതാചിന്തകര്‍

പുരുഷമേധാവിത്വത്തിന്റെ പ്രതീകമായ ബുര്‍ഖയിലേക്കും ഹിജാബിലേക്കും പെണ്‍കുട്ടികളെ തള്ളിവിടുന്നതിനെതിരെ പ്രതികരിച്ച് നാല് മുസ്ലിം സ്ത്രീകള്‍. എബിപി ന്യൂസ് ആങ്കര്‍ റൂബിക ലിഖായത്, ബംഗ്ലദേശി എഴുത്തുകാരി തസ്ലിമ നസ്റീന്‍, ഗവേഷക അമാന ബീഗം അന്‍സാരി, പുരോഗമന എഴുത്തുകാരി ആര്‍ഷിയ മാലിക്ക് എന്നിവരാണ് കഴിഞ്ഞ ദിവസം കര്‍ണ്ണാടകയിലെ ഹിജാബ് പ്രശ്നത്തില്‍ പ്രതികരണവുമായി എത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2022, 08:19 pm IST
in India

ന്യൂദല്‍ഹി: പുരുഷമേധാവിത്വത്തിന്റെ പ്രതീകമായ ബുര്‍ഖയിലേക്കും ഹിജാബിലേക്കും പെണ്‍കുട്ടികളെ തള്ളിവിടുന്നതിനെതിരെ  പ്രതികരിച്ച് നാല് മുസ്ലിം സ്ത്രീകള്‍. എബിപി ന്യൂസ് ആങ്കര്‍ റൂബിക ലിഖായത്, ബംഗ്ലദേശി എഴുത്തുകാരി തസ്ലിമ നസ്റീന്‍, ഗവേഷക അമാന ബീഗം അന്‍സാരി, പുരോഗമന എഴുത്തുകാരി ആര്‍ഷിയ മാലിക്ക് എന്നിവരാണ് കഴിഞ്ഞ ദിവസം കര്‍ണ്ണാടകയിലെ ഹിജാബ് പ്രശ്നത്തില്‍ പ്രതികരണവുമായി എത്തിയത്.  

ബുര്‍ഖ ധരിയ്‌ക്കുന്നതിനെതിരായ നിലപാടാണ് എബിപി ന്യൂസ് ആങ്കറായ റൂബിക ലിയാഖതിന്. യുവതലമുറയിലെ പെണ്‍കുട്ടികളെ ബുര്‍ഖയിലേക്ക് തള്ളിവിടുന്നതിനെയും ഇവര്‍ ചോദ്യം ചെയ്യുന്നു. തന്റെ കുട്ടിക്കാലത്ത് പോലും ഒരു പെണ്‍കുട്ടിയും സ്‌കൂളിലേക്ക് ബുര്‍ഖ ധരിച്ച് പോകുന്നത് കണ്ടിട്ടില്ലെന്ന് റൂബിന ലിയാഖത്ത് വാദിക്കുന്നു. ഭാരതീയ വസ്ത്രങ്ങളാണ് അന്നും മുസ്ലിം സ്ത്രീകള്‍ ധരിച്ചിരുന്നതെന്നും അവര്‍ പറയുന്നു.  

ഹിജാബ് എന്നത് മതേതരത്വത്തിന്റെ പ്രതീകമാണെന്ന് ചില ആളുകള്‍ ചിന്തിക്കുന്നു. എന്നാല്‍ അങ്ങിനെയല്ലെന്നും  അത് ഇസ്ലാമിസത്തിന്റെയും പുരുഷമേധാവിത്വത്തിന്റെയും പ്രതീകമാണെന്നുമാണ് ബംഗ്ലാദേശി എഴുത്തുകാരി തസ്ലിമ നസ്റീന്റെ വാദം.  

ഇന്ത്യയില്‍ പസ്മാന്‍ഡ മുസ്ലിങ്ങള്‍ക്കായി വാദിക്കുന്ന ഗവേഷകയും നയവിശകലന വിദഗ്ധയുമായ അമാന ബീഗം അന്‍സാരി  ബുര്‍ഖയെ ഒരു പുരുഷമേധാവിത്വ കുടുംബവാഴ്ചയുടെ പ്രതീകമായാണ് കാണുന്നത്. പണ്ട് ഗൂംഗട്ട് (ഹിന്ദു സ്ത്രീകളുടെ മുഖം മറയ്‌ക്കുന്ന വസ്ത്രം)  ഉപേക്ഷിക്കൂ, ലോകത്തെ കാണൂ എന്ന മുദ്രാവാക്യമുയര്‍ത്തി രാജസ്ഥാനിലെ ഉള്‍ഗ്രാമങ്ങളില്‍ പോലും ഹിന്ദു സമുദായത്തിനുള്ളില്‍ വിപ്ലവം കത്തിപ്പടര്‍ന്നിരുന്നു. എന്നാല്‍ പുരുഷാമേധാവിത്വം കൊടികുത്തി വാഴുന്ന മുസ്ലിം സമുദായത്തില്‍ നിന്നും ഒരിയ്‌ക്കലും ഇത്തരം മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നിട്ടില്ലെന്നും അമാന ബീഗം അന്‍സാരി പറയുന്നു.

പുരോഗമന എഴുത്തുകാരിയായ ആര്‍ഷിയ മാലിക്കും ഹിജാബിനെതിരെ നിലകൊള്ളുന്നു. സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ ഹിജാബ് ധരിയ്‌ക്കുന്നതിനെ ഒരിയ്‌ക്കലും അനുകൂലിക്കാനാവില്ലെന്ന് ആര്‍ഷിയ മാലിക്ക് തുറന്നടിക്കുന്നു. മുസ്ലിം സംസ്‌കാരത്തില്‍ ഹിജാബിനെ സ്വാതന്ത്ര്യത്തിന്റെ വഴിയായി കാണാനാവില്ല. പ്രായപൂര്‍ത്തിയാവുന്നവരിലും പ്രായപൂര്‍ത്തിയായി അധികം നാളാകാത്തവരുമാണ് ഹിജാബ് ധരിയ്‌ക്കും. മുസ്ലിം സ്ത്രീകള്‍ ഇസ്ലാമിന്റെ തന്നെ ഇരയായി മാറുന്ന അവസ്ഥ പലപ്പോഴും ഉണ്ടാകാറുണ്ടെന്നും അവര്‍ പറയുന്നു. ഹിജാബ് ധരിയ്‌ക്കുന്നത് ഇസ്ലാമിലെ അവിഭാജ്യസംസ്കാരമായി, ആചാരമായി കാണണമെന്ന് മതഗ്രന്ഥങ്ങള്‍ ഉദ്ധരിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ ദേവദത്ത് കാമത്ത് വാദിച്ചത് കപടനാട്യമാണെന്നും ആര്‍ഷിയ മാലിക് പറയുന്നു. എന്നുമുതലാണ് ഇന്ത്യയിലെ കോടതികള്‍ ശരിയത്ത് കോടതികളായി മാറിയതെന്നും അവര്‍ ചോദിക്കുന്നു.

Tags: തസ്ലിമ നസ്രീന്‍അമാന ബീഗം അന്‍സാരി,റൂബിക ലിഖായത്womenആര്‍ഷിയ മാലിക്ക്Hijabഹിജാബ് തര്‍ക്കംഹിജാബ് അവകാശംലോകാരോഗ്യ സംഘടനബുര്‍ഖമുസ്ലീംകര്‍ണ്ണാടക ഹിജാബ് വിവാദം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

Kerala

ഇന്ന് ലഹരിവിരുദ്ധ ദിനം; സ്ത്രീകളിലൂടെ ലഹരി കടത്ത് പോലീസിനെ വലയ്‌ക്കുന്നു, പല വേഷങ്ങളിൽ ഇവർ പ്രവർത്തനസജ്ജർ

Kerala

കെ എസ് ആര്‍ ടി സി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര: പ്രതിദിനം 2.5 കോടി രൂപയുടെ നഷ്ടം

Kerala

കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യയാത്ര ഭരണഘടനാ വിരുദ്ധമല്ല; പൊതുതാൽപര്യ ഹർജി തള്ളി ഹൈക്കോടതി

Kerala

പിഎം ശ്രീയില്‍ യുഡിഎഫ് നിലപാട് മാറിയതെങ്ങനെയെന്ന് പിണറായി വിജയന്‍,പുതിയ സര്‍ക്കാര്‍ നയപരമായി തീരുമാനിച്ചാല്‍ മാത്രമെ പദ്ധതി മുന്നോട്ട് പോകൂ

പുതിയ വാര്‍ത്തകള്‍

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.