Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിലേക്ക് പാകിസ്ഥാനില്‍ നിന്ന് കോടികള്‍; പണം ഐഎസ് സ്ലീപ്പര്‍ സെല്ലുകള്‍ക്ക്; ശരിവച്ച് ദ ഹിന്ദു റിപ്പോര്‍ട്ട്

കേരളത്തിലെ ഐഎസ് സ്ലീപ്പര്‍ സെല്ലുകള്‍ക്കായി പ്രത്യേക ഗ്രൂപ്പുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ജിഹാദി പ്രവര്‍ത്തനങ്ങളും സമൂഹ മാധ്യമങ്ങളിലെ ഇടപെടലുകളും ശക്തമാക്കുകയാണ് ഇവരുടെ ദൗത്യം. ഇവയില്‍പ്പെട്ട ചിലരെ ഇതിനകം എന്‍ഐഎ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍, പല ഫണ്ടിങ് കേന്ദ്രങ്ങളും ഇപ്പോഴും വളരെ സജീവമാണ്. മംഗലാപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പുകളും കേരളത്തിലെ സ്ലീപ്പര്‍ സെല്ലുകളെ സാമ്പത്തികമായി സഹായിക്കുന്നു, എന്‍ഐഎ റിപ്പോര്‍ട്ടില്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2022, 03:56 pm IST
in Kerala

ന്യൂദല്‍ഹി: കേരളത്തില്‍ നിരവധി ഐഎസ് സ്ലീപ്പര്‍ സെല്ലുകളുണ്ടെന്നും അവയ്‌ക്ക് പാകിസ്ഥാനില്‍ നിന്ന് കശ്മീര്‍ വഴി വലിയ തോതില്‍ പണമെത്തുന്നുണ്ടെന്നും എന്‍ഐഎ റിപ്പോര്‍ട്ട്. ഇങ്ങനെ കോടികളാണ് കേരളത്തിലേക്ക് ഒഴുകുന്നതെന്നാണ് റിപ്പോര്‍ട്ടിലെന്നും ചില ദേശീയ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടി. ഈ വിഷയത്തില്‍ കേരളത്തിലെയും കശ്മീരിലെയും നിരവധി പേരെ ദേശീയ അന്വേഷണ ഏജന്‍സി നിരീക്ഷിച്ചു വരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തിലെ ഐഎസ് സ്ലീപ്പര്‍ സെല്ലുകളുടെ പ്രവര്‍ത്തനം ആശങ്കാകരമാണെന്ന് ദ ഹിന്ദുവിന്റെ റിപ്പോര്‍ട്ടിലും വ്യക്തമാക്കുന്നു.

കേരളത്തിലെ ഐഎസ് സ്ലീപ്പര്‍ സെല്ലുകള്‍ക്കായി പ്രത്യേക ഗ്രൂപ്പുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ജിഹാദി പ്രവര്‍ത്തനങ്ങളും സമൂഹ മാധ്യമങ്ങളിലെ ഇടപെടലുകളും ശക്തമാക്കുകയാണ് ഇവരുടെ ദൗത്യം. ഇവയില്‍പ്പെട്ട ചിലരെ ഇതിനകം എന്‍ഐഎ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍, പല ഫണ്ടിങ് കേന്ദ്രങ്ങളും ഇപ്പോഴും വളരെ സജീവമാണ്. മംഗലാപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പുകളും കേരളത്തിലെ സ്ലീപ്പര്‍ സെല്ലുകളെ സാമ്പത്തികമായി സഹായിക്കുന്നു, എന്‍ഐഎ റിപ്പോര്‍ട്ടില്‍ പറയുന്നു.

കശ്മീര്‍ വഴി ഭീകരര്‍ക്ക് പണമെത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിരുന്നത് മുഹമ്മദ് വഖാര്‍ ലോണ്‍ (വില്‍സണ്‍ അല്‍ കാശ്മീരി) ആയിരുന്നു. ഇയാളെ അറസ്റ്റ് ചെയ്തപ്പോള്‍ ലഭിച്ച വിവര പ്രകാരം എന്‍ഐഎ രണ്ടു സ്ത്രീകള്‍ അടക്കം ഏതാനും പേരെക്കൂടി അറസ്റ്റ് ചെയ്തു. ഇവര്‍ മലപ്പുറം, കണ്ണൂര്‍, കൊല്ലം ജില്ലകളില്‍ നിന്നുള്ളവരാണ്. ഇവരാണ് ഐഎസിനു വേണ്ടി മലയാളം ടെലിഗ്രാം ചാനലുകള്‍ കൈകാര്യം ചെയ്തിരുന്നത്. ഭീകര ആശയങ്ങള്‍ പ്രചരിപ്പിക്കാനും കലാപാഹ്വാനങ്ങള്‍ നല്കാനുമുള്ള ഗ്രൂപ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നതും ഇവരുടെ നേതൃത്വത്തിലായിരുന്നു. അഫ്ഗാനിലും സിറിയയിലും തയ്യാറാക്കിയ ഇസ്ലാമിസ്റ്റ് സന്ദേശങ്ങള്‍ അടങ്ങിയ വീഡിയോ ഫുട്ടേജുകളും ഇവര്‍ തയ്യാറാക്കിയിരുന്നതായി എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.

കേരളത്തിലെ സ്ലീപ്പര്‍ സെല്ലുകള്‍ ആശങ്കാജനകമെന്ന് 2021 സപ്തംബര്‍ 23ന് ദ ഹിന്ദുവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഭീകര സംഘടനകളുമായി ബന്ധമുള്ള നിരവധി പേരാണ്  അറസ്റ്റിലായിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മലപ്പുറം സ്വദേശി മുഹമ്മദ് അമീന്‍ (അബു യഹ്യ), മുഷ്ഹാബ് അന്‍വര്‍ (കണ്ണൂര്‍), റാഹീസ് റഷീദ് (ഓച്ചിറ, കൊല്ലം) എന്നിവരാണ് അറസ്റ്റിലായത്. അമീനുമായി ബന്ധമുള്ള നിരവധി പേര്‍ക്കെതിരേ എന്‍ഐഎ കേസെടുത്തു.

അമീനും ഇവരും ചേര്‍ന്നാണ് ഇസ്ലാമിക് സ്‌റ്റേറ്റ് ഓഫ് ഇറാഖ്, ദ ലവന്റ് എന്നീ ഭീകര സംഘടനകള്‍ക്കു വേണ്ടി ടെലിഗ്രാം. ഹൂപ്, ഇന്‍സ്റ്റഗ്രാം ചാനലുകള്‍ നടത്തിയിരുന്നത്. ജിഹാദ് പ്രചരിപ്പിക്കുക, യുവാക്കളെ ഭീകര സംഘടനകളിലേക്ക് ചേര്‍ക്കുക എന്നിവയായിരുന്നു  പ്രധാന ജോലി. അമീന്‍ 2020 മാര്‍ച്ചില്‍ കശ്മീര്‍ സന്ദര്‍ശിച്ചിരുന്നു. റാഹീസ് റഷീദ്, വഖാര്‍ ലോണ്‍ എന്നിവരുമായി ചേര്‍ന്ന് ഭീകര പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ഫണ്ട് ശേഖരിച്ചതും വിതരണം ചെയ്തതും അമീന്‍ ആണ്. അമീന്റെ കൂട്ടാളികളായ സ്ത്രീകള്‍ മിസ സിദ്ധിഖ്, ഷിഫ ഹാരീസ് എന്നിവരെ 2021 ആഗസ്തില്‍ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ കണ്ണൂര്‍ സ്വദേശികളാണ്.

Tags: ഇസ്ലാമിക തീവ്രവാദംTerror Fundingkeralapakistanകേരള സര്‍ക്കാര്‍ISISപണംഇസ്ലാമിക് സ്റ്റേറ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതസംസ്ക്കാരത്തെ ചേർത്ത് വച്ച് പാക് പഞ്ചാബ് സർക്കാർ ; ഇസ്ലാംപുരയെ കൃഷൻ നഗറാക്കി , ബാബറി മസ്ജിദ് ചൗക്കിനെ ജെയിൻ മന്ദിർ ചൗക്കാക്കി മാറ്റി

India

ഐ.എസ്.ഐ.എസ്  ഉപയോഗിക്കുന്ന ‘182 കോടിയുടെ  ജിഹാദി ഡ്രഗ് ഇന്ത്യയില്‍;  അയച്ചത്  തീവ്രവാദികള്‍ക്കോ? ഒരു ഗ്രാം പോലും  അനുവദിക്കില്ലെന്ന് അമിത് ഷാ 

World

ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടം തുടരും , പരോക്ഷമായി പാകിസ്ഥാന് വിമർശനം : സ്വീഡനിൽ തീവ്രവാദത്തിനെതിരെ ശബ്‌ദമുയർത്തി പ്രധാനമന്ത്രി

Kerala

എസ് എസ് എല്‍ സി പുനര്‍മൂല്യനിര്‍ണ്ണയം; മെയ് 22 വരെ അപേക്ഷിക്കാം

India

‘ഭൂപടത്തിൽ തുടരണോ, അതോ ചരിത്ര പുസ്തകത്തിൽ ഒതുങ്ങണോ? തീരുമാനം നിങ്ങളുടേത്‘: പാകിസ്താന് മുന്നറിയിപ്പുമായി ഇന്ത്യൻ കരസേന മേധാവി

പുതിയ വാര്‍ത്തകള്‍

എല്ലാവരുടേയും മുരളിയേട്ടന്‍

അരവിന്ദ് ചിതംബരത്തെ കൂട്ടുകാരനായ പ്രജ്ഞാനന്ദ പൊക്കുന്നു.

ഇസ്പോര്‍ട്സ് വേള്‍ഡ് കപ്പിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ചെസ്സ് താരമായി അരവിന്ദ് ചിദംബരം

ദേശീയഗീതത്തിലെ ഏത് ഭാഗമാണ് താങ്കളെ ആശങ്കപ്പെടുത്തുന്നത്’? മുഹമ്മദ് റിയാസിനെതിരെ വി മുരളീധരൻ

സതീശന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഒരാളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു, തിരുവനന്തപുരം എംപി ശശി തരൂര്‍ എന്തുകൊണ്ട് എത്തിയില്ല?

സ്വരരാഗ രൂപിണി സരസ്വതി പാടി സമദാനി…മാധവിക്കുട്ടിയുടെ കാലം മുതല്‍ തുടങ്ങിയതല്ലേ ഹിന്ദുഭക്തിഗാനം പാടല്‍ എന്ന് വിമര്‍ശനം

മിഥില എക്സ്പ്രസിലും തീ പിടുത്തം : അട്ടിമറി ശ്രമം മൂന്നാം തവണ ;  ആസൂത്രിതമെന്ന് അധികൃതർ ; മിഥിലയിൽ നിന്ന് കണ്ടെത്തിയത് പെട്രോളിൽ മുക്കിയ തുണികഷ്ണം

വാഹനം മോഡിഫൈ ചെയ്യുന്നത് കുറ്റകരമല്ലെന്ന് സതീശന്‍ , ഇതെല്ലാം കേന്ദ്രത്തിന്റെ നിയമമാണെന്നും മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അഖില്‍ മാരാര്‍

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന വി ഡി സതീശന്‍ മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു, വകുപ്പ് വിഭജനം കീറാമുട്ടി

സ്റ്റാലിന്‍ പറഞ്ഞത് അച്ചട്ടമാകുമോ? വി​ജ​യ് സ​ർ​ക്കാര്‍ വൈകാതെ നിലംപൊത്തുമോ? ​എ​ഐ​എ​ഡി​എം​കെ​യെ കൂ​ട്ടി​യാ​ൽ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് സി​പി​എം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മമ്പാടിന് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.