Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോളെജില്‍ അല്ലാഹു അക്ബര്‍ വിളിച്ച പെണ്‍കുട്ടിക്ക് നല്‍കുന്ന സമ്മാനങ്ങള്‍ രഹസ്യ അജണ്ട വെളിവാക്കുന്നു

കര്‍ണ്ണാടകയിലെ ഉഡുപ്പിയിലെ പിഇഎസ് കോളെജില്‍ ബുര്‍ഖ ധരിച്ചെത്തി അല്ലാഹു അക്ബര്‍ മുദ്രാവാക്യം വിളിച്ച മസ്‌കാന്‍ ഖാന് സമ്മാനങ്ങളുടെയും അവാര്‍ഡുകളുടെയും പ്രവാഹം. ഈ അവാര്‍ഡ് നല്‍കുന്നവരില്‍ നിന്നും ഹിജാബ് സമരത്തിന്റെ പിന്നിലെ ശക്തികളെ പുറത്തുകൊണ്ടുവരികയാണെന്ന വിമര്‍ശനം ഉയരുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2022, 07:34 pm IST
in India

ബെംഗളൂരു:കര്‍ണ്ണാടകയിലെ ഉഡുപ്പിയിലെ പിഇഎസ് കോളെജില്‍ ബുര്‍ഖ ധരിച്ചെത്തി അല്ലാഹു അക്ബര്‍ മുദ്രാവാക്യം വിളിച്ച മസ്‌കാന്‍ ഖാന് സമ്മാനങ്ങളുടെയും അവാര്‍ഡുകളുടെയും പ്രവാഹം. ഈ അവാര്‍ഡ് നല്‍കുന്നവരില്‍ നിന്നും ഹിജാബ് സമരത്തിന്റെ പിന്നിലെ ശക്തികളെ പുറത്തുകൊണ്ടുവരികയാണെന്ന വിമര്‍ശനം ഉയരുകയാണ്. കഴിഞ്ഞ ദിവസം കര്‍ണ്ണാടക വിദ്യാഭ്യാസമന്ത്രി ബി.സി. നാഗേഷും ഹിജാബ് സമരത്തിന് പിന്നില്‍ രഹസ്യകരങ്ങളുണ്ടെന്ന് ആരോപിച്ചിരുന്നു.  

വിഷയം കത്തിജ്വലിപ്പിച്ച് നിര്‍ത്തി അന്താരാഷ്‌ട്ര തലത്തില്‍ പ്രചാരണമഴിച്ചുവിട്ട് ഇന്ത്യയെ മോശമായി ചിത്രീകരിക്കുക, ഇന്ത്യയ്‌ക്കകത്ത് വര്‍ഗ്ഗീയ കലാപം അഴിച്ചുവിട്ട് അസ്വസ്ഥാന്തരീക്ഷം സൃഷ്ടിക്കുക തുടങ്ങിയ രഹസ്യ അജണ്ടകള്‍ ഇതിന് പിന്നിലുണ്ടെന്ന് കരുതുന്നു. അതിന് പുറമെ കര്‍ണ്ണാടകയില്‍ വിദ്യാര്‍ത്ഥികളെ മതമൗലികവല്‍ക്കരിക്കാന്‍ ചില ഇസ്ലാമിക തീവ്രവാദ സംഘടനകളുടെ ശ്രമവും നടക്കുന്നതായി രഹസ്യപ്പൊലീസ് റിപ്പോര്‍ട്ടുകളും ഉണ്ട്.  

മഹാരാഷ്‌ട്രയിലെ ബാന്ദ്രയിലെ കോണ്‍ഗ്രസ് എംഎല്‍എയായ സീഷാന്‍ സിദ്ദിഖ് മസ്‌കാന്റെ വീട് സന്ദര്‍ശിച്ച് ഒരു ഐ ഫോണും സ്മാര്‍ട്ട് വാച്ചും സമ്മാനമായി നല്‍കി. ‘പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളുടെ നേരെ അല്ലാഹു അക്ബര്‍ വിളിച്ച് ധൈര്യം കാണിച്ച സമുദായത്തിലെ പെണ്‍കുട്ടിയെ കാണാനാണ് ഇത്ര ദുരം വന്നത്. രാജ്യം മുഴുവന്‍ ഈ പെണ്‍കുട്ടിയില്‍ അഭിമാനം കൊള്ളുന്നു. ഇത് കണ്ട് മറ്റ് പെണ്‍കുട്ടികള്‍ക്കും ഇതുപോലെ പ്രതികരിക്കാനാവും,’- സീഷാന്‍ സിദ്ദിഖ് എംഎല്‍എ പറഞ്ഞു.

ഹിജാബ് ധരിക്കല്‍ ഭരണഘടനാപരമായ അവകാശമാണെന്നും സീഷാന്‍ സിദ്ദിഖ് അവകാശപ്പെടുന്നു. ജമാഅത്ത് ഉലമ ഐ ഹിന്ദ് എന്ന സംഘടന ബുര്‍ഖ ധരിച്ച് പ്രതിഷേധിച്ചതിന് മസ്‌കാന് അഞ്ച് ലക്ഷം രൂപയാണ് പ്രതിഫലം നല്‍കിയത്. ട്വീറ്റിലൂടെയാണ് ദിയോബാന്റ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജമാഅത്ത് ഉലമ ഐ ഹിന്ദ് മസ്‌കാന്‍ ഖാന് സമ്മാനം പ്രഖ്യാപിച്ചത്. ഇത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇത്രയും വലിയ തുക ഒരു വിദ്യാര്‍ത്ഥിനിക്ക് നല്‍കിയത് വര്‍ഗ്ഗീയ പ്രതിഷേധം നടത്തിയതിനുള്ള അംഗീകാരമായാണ്. ഇതുവഴി കൂടുതല്‍ വിദ്യാര്‍ത്ഥികളെ ഇത്തരം പ്രതിഷേധത്തിന് ഒരുക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുകയാണ് സംഘടന. 

രാജ്യമൊട്ടുക്ക് ഹിജാബിന്റെ പേരില്‍ മുസ്ലിം ഐക്യം സൃഷ്ടിക്കാന്‍ ഇപ്പോള്‍ ശ്രമിക്കുകയാണ് ജമാഅത്ത് ഉലമ ഐ ഹിന്ദ്. കഴിഞ്ഞ ദിവസം മഹാരാഷ്‌ട്രയില്‍ ഈ സംഘടന ഹിജാബ് അനുകൂല റാലി സംഘടിപ്പിച്ചിരുന്നു. നാസിക്കിലെ മാലിഗവോണില്‍ സംഘടിപ്പിച്ച റാലിയില്‍ ആയിരങ്ങള്‍ പങ്കെടുത്തിരുന്നു. ഇവര്‍ക്ക് അസസുദ്ദീന്‍ ഒവൈസിയുടെ എ ഐ എം ഐഎമ്മുമായി അടുത്ത ബന്ധമുണ്ട്. ഈ റാലിയ്‌ക്ക് പിന്നില്‍ എ ഐ എം ഐഎം എംഎല്‍എ മുഫ്തി മുഹമ്മദ് ഇസ്മയില്‍ ഖാസ്മിയുടെ കരങ്ങളും ഉണ്ടായിരുന്നു.

Tags: ബിബി മസ്‌കാന്‍ ഖാന്‍ജമാഅത്ത് ഉലമ ഐ ഹിന്ദ്.മസ്‌കാന്‍ ഖാന്‍Hijabഹിജാബ് തര്‍ക്കംഹിജാബ് അവകാശംകര്‍ണ്ണാടകഅല്ലാഹു അക്ബര്‍കര്‍ണ്ണാടക ഹിജാബ് വിവാദം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാവി ഷാൾ അണിഞ്ഞാൽ നിയമനടപടിയെന്ന് കർണാടക ; ഹിജാബ് വിലക്ക് നീക്കിയത് വോട്ട് ചെയ്ത മുസ്ലീങ്ങൾക്കായി ; അങ്ങനെയെങ്കിൽ ഹിന്ദുക്കളുടെ വോട്ടിന് വിലയില്ലേ ?

India

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാം ; കാവി ഷാളുകൾക്ക് നിരോധനം ; പുതിയ ഉത്തരവിറക്കി സിദ്ധാരാമയ്യ സർക്കാർ

India

ബീഹാറിൽ ഹിജാബിനും ബുർഖക്കും നിരോധനം ഏർപ്പെടുത്തി ജ്വല്ലറി ഉടമകൾ ; തിരിച്ചറിയൽ കാർഡും നിർബന്ധം

India

ഞാൻ ബിക്കിനി ധരിച്ച് റോഡിലിറങ്ങും, ആർക്കാണ് പ്രശ്നം ? ഹിജാബ് ധരിക്കാത്തതിനെ വിമർശിച്ച മതമൗലികവാദികളുടെ വായടപ്പിച്ച് സന മക്ബുൽ

India

ഹിജാബ് ധരിച്ചവർ പ്രധാനമന്ത്രിയാകുമെന്നത് നടക്കാത്ത സ്വപ്നം : ഒരു സ്ത്രീ പ്രധാനമന്ത്രിയാകുന്നുണ്ടെങ്കിൽ സാരി ധരിക്കും, പക്ഷെ ഹിജാബ് ധരിക്കില്ല 

പുതിയ വാര്‍ത്തകള്‍

ഹോര്‍മുസ് കടലിടുക്കില്‍ നിരീക്ഷണപ്പറക്കല്‍ നടത്തിയിരുന്ന 333 കോടി രൂപ വിലയുള്ള യുഎസിന്റെ അപാച്ചെ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ട് ഇറാന്‍

പഴയ കടം വീട്ടുകയാണ്….ശ്യാമപ്രസാദ് മുഖര്‍ജിയുടെ 125ാം ജന്മദിനത്തിന് 125 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാന്‍ ബംഗാളിലെ ബിജെപി സര്‍ക്കാര്‍

പാകിസ്ഥാനിലെ ലാഹോറിലെ തകര്‍ന്ന ജെയിന്‍ ക്ഷേത്രം

ബാബറി മസ്ജിദിന്റെ പേരില്‍ കലാപം നടത്തുന്ന മുസ്ലിങ്ങള്‍ അറിയണം;1947ല്‍ പാകിസ്ഥാനില്‍ 1817 ഹിന്ദു, സിഖ് ക്ഷേത്രങ്ങളുണ്ടായിരുന്നു, ഇന്ന് 37 എണ്ണം മാത്രം

അമ്മസ്നേഹം അമൂല്യമാണ്….സിംഹക്കുഞ്ഞിനെ റാഞ്ചിപ്പറക്കുന്ന കഴുകനെ വിടാതെ പിന്തുടര്‍ന്ന് അമ്മ സിംഹം…പിന്നെ സംഭവിച്ചത്.

ഹനുമാൻ ചാലിസ ഇങ്ങനെ ചൊല്ലിയാൽ ഫലം വായുവേഗത്തിൽ

ഇത്തിരി നാണം വേണം, നട്ടെല്ല് വേണം….ഇര്‍ഫാന്‍ പത്താനെ മോശമായി ചീത്തവിളിച്ച് മഹുവ മൊയ്ത്ര; പത്താന്‍ ദല്‍ഹിയിലേക്ക്, ബിജെപിയിലേക്കെന്ന് അഭ്യൂഹം

ഗംഗാ നദിയിൽ നിന്ന് 2,500 വർഷം പഴക്കമുള്ള ശിവലിംഗം കണ്ടെത്തി ; മൗര്യ കാലഘട്ടത്തിലേതെന്ന് സൂചന ; 200 കിലോ ഭാരം

മതസ്നേഹം പ്രകടിപ്പിക്കാൻ ഇറാന് സഹായമായി 200 റിയാൽ അയച്ചു ; സൗദിയിൽ മുസ്ലീം സഹോദരങ്ങൾ അറസ്റ്റിൽ ; മക്കളെ രക്ഷിക്കാൻ മോദിയുടെ സഹായം തേടി മാതാപിതാക്കൾ

ആദ്യം 5 ലക്ഷം , മാസം തോറും 5000 രൂപ ; ക്രിസ്ത്യാനിയാകാൻ ഓഫറുമായി മിഷനറിമാർ ; തടഞ്ഞ് ഗ്രാമവാസികൾ ; രജിസ്റ്റർ ചെയ്ത് 7 പരാതികൾ

എട്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച പ്രതി ഫർമാൻ ഖാന് ഇനി വീടില്ല ; എട്ട് മണിക്കൂറിനുള്ളിൽ വീട് ബുൾഡോസർ കൊണ്ട് തകർത്ത് യുപി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.