Friday, April 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിജാബ് വിവാദത്തില്‍ പെണ്‍കുട്ടികള്‍ക്ക് പിന്നില്‍ അദൃശ്യശക്തികളുടെ സാന്നിധ്യമുണ്ട്: കര്‍ണ്ണാടകവിദ്യാഭ്യാസമന്ത്രി നാഗേഷ്

ഹിജാബ് വിവാദത്തിന് പിന്നില്‍ പെണ്‍കുട്ടികള്‍ക്ക് കരുത്ത് പകരാന്‍ അദൃശ്യ ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കര്‍ണ്ണാടക വിദ്യാഭ്യാസമന്ത്രി ബി.സി. നാഗേഷ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2022, 07:36 pm IST
in India

ബെംഗളൂരു: ഹിജാബ് വിവാദത്തിന് പിന്നില്‍ പെണ്‍കുട്ടികള്‍ക്ക് കരുത്ത് പകരാന്‍ അദൃശ്യ ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കര്‍ണ്ണാടക വിദ്യാഭ്യാസമന്ത്രി ബി.സി. നാഗേഷ്. അവരാണ് സീനിയര്‍ അഭിഭാഷകരെയും അന്താരാഷ്‌ട്ര മാധ്യമങ്ങളെയും കൂട്ടുപിടിച്ച് ഹൈക്കോടതി സമീപിച്ചിരിക്കുന്നതെന്നും നാഗേഷ് പറഞ്ഞു. റിപ്പബ്ലിക് ടിവിയ്‌ക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം വെള്ളിയാഴ്ച ഇക്കാര്യം പറഞ്ഞത്.  

കഴിഞ്ഞ വര്‍ഷം വരെ ഹിജാബില്ലാതെയാണ് പെണ്‍കുട്ടികള്‍ ഇവിടെ എത്തിയത്. എന്നാല്‍ 2021 ഡിസംബറിലാണ് ഏതാനും വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിച്ച് വന്നത്. ഈ പെണ്‍കുട്ടികളെ മതമൗലികവാദികളാക്കി മാറ്റിയിട്ടുണ്ടാകാമെന്നും കപില്‍ സിബലിനെപ്പോലെയുള്ള സീനിയര്‍ നേതാക്കള്‍ ഇവരെ പിന്തുണയ്‌ക്കുന്നതിനര്‍ത്ഥം ഇതിനെല്ലാം പിന്നില്‍ ചില പ്രേരകശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ്. ഇക്കാര്യം എളുപ്പത്തില്‍ മനസ്സിലാക്കാം.- മന്ത്രി നാഗേഷ് അഭിപ്രായപ്പെട്ടു.

‘യൂണിഫോമിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മാനേജ്‌മെന്‍റിന് അധികാരമുണ്ട്. പെണ്‍കുട്ടികള്‍ ഹിജാബ് ധരിയ്‌ക്കാതെയാണ് കഴിഞ്ഞ വര്‍ഷം വരെ എത്തിയിരുന്നത്. പിന്നീട് 2021 ഡിസംബറിലാണ് ഇവര്‍ ഹിജാബ് ധരിച്ചു തുടങ്ങിയത്. ഇതുവരെ 5000-6000 വിദ്യാര്‍ഥികള്‍ വരെ ഇവിടെ നിന്നും പാസായിപ്പോയിട്ടുണ്ട്. ഇപ്പോള്‍ ആറ് പെണ്‍കുട്ടികള്‍ക്ക് മാത്രമാണ് പ്രശ്‌നം. ആരോ ഈ പെണ്‍കുട്ടികളെ മതമൗലിക ചിന്തയിലേക്ക് നയിച്ചിട്ടുണ്ട്.- അദ്ദേഹം ചൂണ്ടിക്കാട്ടി .

സാധാരണ ആളുകള്‍ കോടതിയെ സമീപിക്കാറില്ല. മുതിര്‍ന്ന അഭിഭാഷകരാണ് ഈ ആറ് പെണ്‍കുട്ടികള്‍ക്ക് വേണ്ടി കോടതിയില്‍ പോയിരിക്കുന്നത്. കപില്‍ സിബര്‍ സുപ്രീംകോടതിയില്‍ വരെ പോയി. കാമ്പസ് ഫ്രണ്ട് (എസ്ഡി പി ഐയുടെ വിദ്യാര്‍ത്ഥി വിഭാഗം) പറഞ്ഞത് അവര്‍ ഇക്കാര്യത്തില്‍ ഉന്നത കോടതിയില്‍ വരെ പോകുമെന്നാണ്. എങ്ങിനെയാണ് ഈ വിഷയം അന്താരാഷ്‌ട്ര മാധ്യമങ്ങളിലേക്ക് വരെ പോയത്? കേരളത്തില്‍ 2018ല്‍ 150 സ്‌കൂളുകള്‍ ഹിജാബ് നിരോധിച്ചിരുന്നു. അന്ന് ഇത് അന്താരാഷ്‌ട്ര വാര്‍ത്തയായില്ല. ഒരു പാര്‍ട്ടിയും അന്ന് ബോംബെ ഹൈക്കോടതിയുടെ വിധിയ്‌ക്കെതിരെ സംസാരിച്ചില്ല. ആരാണ് ഇതിന് പിന്നിലെന്ന് എളുപ്പം മനസ്സിലാക്കാവുന്നതേയുള്ളൂ.- അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇക്കാര്യത്തില്‍ എന്തിനാണ് പാകിസ്ഥാന്‍ പ്രതികരിക്കുന്നത്. ഒരു പാട് പേര്‍ ഇതിന് പിന്നിലുണ്ട്. ഇന്ത്യയിലെ അന്തരീക്ഷം പ്രക്ഷുബ്ധമാക്കാന്‍ ചിലര്‍ ആഗ്രഹിയ്‌ക്കുന്നു. മലാല വരെ ഇതേക്കുറിച്ച് ട്വീറ്റ് ചെയ്തു. പാകിസ്ഥാനില്‍ ഒരു ഹിന്ദു വ്യാപാരിയെ മര്‍ദ്ദിച്ചപ്പോള്‍ വരെ ശബ്ദിക്കാത്ത ആളാണ് മലാല.- മന്ത്രി നാഗേഷ് വ്യക്തമാക്കി.

Tags: Malalaകപില്‍ സിബല്‍ക്യാമ്പസ് ഫ്രണ്ട്ഐഎസ്സിഎഫ്ഐHijabMalala Yousafzai Khanഹിജാബ് തര്‍ക്കംവിദ്യാഭ്യാസമന്ത്രി ബി.സി. നാഗേഷ്ഹിജാബ് അവകാശംബി.സി. നാഗേഷ്pakistanകര്‍ണ്ണാടകsdpiകര്‍ണ്ണാടക ഹിജാബ് വിവാദം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

World

ബ്രിട്ടനിൽ അഭയം നേടാൻ സ്വവർഗാനുരാഗികളായി വേഷം കെട്ടി പാകിസ്ഥാനികളും ബംഗ്ലാദേശികളും : പിടികൂടി പുറത്താക്കുമെന്ന് യുകെ

കര്‍ണ്ണാടകയില്‍ എസ് ഡിപിഐ കോണ്‍ഗ്രസിലെ മുസ്ലിം വോട്ടര്‍മാരെയും മുസ്ലിം നേതാക്കളെയും വിഴുങ്ങുന്നു (ഇടത്ത്) ദാവണ്‍ഗരെ സൗത്ത് തെരഞ്ഞെടുപ്പിലെ എസ് ഡിപി ഐ സ്ഥാനാര്‍ത്ഥി അഫ്സര്‍ കോഡ്ലിപെട്ടെ (വലത്ത്)
Kerala

കര്‍ണ്ണാടകയില്‍ എസ് ഡിപിഐ കോണ്‍ഗ്രസിലെ മുസ്ലിം നേതാക്കളെയും മുസ്ലിം വോട്ടര്‍മാരെയും വിഴുങ്ങുന്നു; നിസ്സഹായരായി ശിവകുമാറും സിദ്ധരാമയ്യയും

World

ചൈനീസ് സിസിടിവി ക്യാമറകൾ ഉപയോഗിച്ച് ഇന്ത്യൻ സൈന്യത്തിന്റെ രഹസ്യങ്ങൾ ചോർത്തുന്നു : നേതൃത്വം കൊടുക്കുന്നത് ഐഎസ്ഐ ക്യാപ്റ്റൻ റാണ 

India

ഇന്ത്യയുടെ ധ്രുവസ്ത്ര മിസൈൽ നാശം വിതയ്‌ക്കും : നൂറുകണക്കിന് ശത്രു ടാങ്കുകളെ ഒരു നിമിഷം കൊണ്ട് ഭസ്‌മമാക്കുന്ന ആയുധം ഇനി സേനയ്‌ക്ക് കൂടുതൽ കരുത്തേകും

പുതിയ വാര്‍ത്തകള്‍

ഉഷ്ണതരംഗ സമാന സാഹചര്യം: പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യവകുപ്പ്

ചാലക്കുടി പഴയ പാലത്തിലൂടെയുള്ള ഗതാഗതം 6 ദിവസം നിരോധിക്കും

വനിതാ സംവരണ ബില്ലില്‍ ഇണ്ടി സഖ്യം രാജ്യത്തെ സ്ത്രീകളോട് കാട്ടിയത് ചരിത്രപരമായ വഞ്ചന: രാജീവ് ചന്ദ്രശേഖര്‍

സ്ത്രീകള്‍ക്ക് കൂടുതല്‍ അധികാരം കൈമാറുന്ന വനിതാ സംവരണബില്ലിനെ തോല്‍പിച്ച് രാഹുല്‍ ഗാന്ധിയും കൂട്ടരും; വേദനയോടെ മോദിയും അമിത്ഷായും

വിവാഹ പരസ്യം ഓട്ടോയില്‍ പതിപ്പിച്ച് ഡ്രൈവര്‍, വധുവിനെ കാണിച്ച് നല്‍കുന്നവര്‍ക്ക് പ്രതിഫലം

വാല്‍പാറ അപകടത്തില്‍ 9 മരണം സ്ഥിരീകരിച്ചു, നാലു പേര്‍ക്ക് പരിക്ക്,അപകടത്തില്‍ പെട്ടത് വിനോദയാത്രയ്‌ക്ക് പോയ മലയാളികള്‍

പ്രതിപക്ഷ എതിര്‍പ്പില്‍ വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍ പാസാക്കാനായില്ല, കോണ്‍ഗ്രസ് എന്നും വനിതാ സംവരണത്തെ എതിര്‍ത്തെന്ന് അമിത്ഷാ

വിഴിഞ്ഞത്ത് നടുറോഡില്‍ ഒരു യുവാവിനെ മറ്റു രണ്ട് സഹോദരര്‍ തല്ലിക്കൊല്ലുന്നത് കണ്ട് നിയന്ത്രണം വിട്ട പ്രതികരണവുമായി നടി അനുശ്രീ

വേനല്‍ ചൂട് വര്‍ദ്ധിച്ചു, പാലക്കാട് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ ചില്ല് പൊട്ടിത്തെറിച്ചു

രാഹുൽ ​ഗാന്ധിയ്‌ക്ക് ഇരട്ടപൗരത്വം: കേസെടുക്കാമെന്ന് അലഹബാദ് ഹൈക്കോടതി; അന്വേഷണം നടത്താം, അല്ലെങ്കില്‍ കേന്ദ്ര ഏജൻസിക്ക് കൈമാറാം…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.