Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തി പിണറായി സര്‍ക്കാര്‍; വിള ഇന്‍ഷുറന്‍സ് പദ്ധതി താളംതെറ്റുന്നു; നെല്‍കര്‍ഷകര്‍ ആശങ്കയില്‍

വിതയിറക്കി 15 മുതല്‍ 45 ദിവസത്തിനുള്ളില്‍ പ്രീമിയം അടച്ച് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാകണമെന്നാണ് നിബംന്ധന. പുതിയ പരിഷ്‌കാരം പാടശേഖര സമിതികളെ അറിയിക്കാന്‍ വൈകിയെന്നാണ് കര്‍ഷകരുടെ പരാതി. കാലംതെറ്റി കൃഷി ചെയ്യേണ്ടി വന്നതിനാല്‍ കീടബാധയും കളശല്യവും കര്‍ഷകരെ ബുദ്ധിമുട്ടിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2022, 11:50 am IST
in Kerala

ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പരിഷ്‌കാരങ്ങള്‍ കാര്‍ഷികവിള ഇന്‍ഷുറന്‍സ് പദ്ധതിയുടെ താളംതെറ്റിക്കുന്നു. മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്തമായി രജിസ്ട്രേഷന്‍ നടപടികള്‍ പരിഷ്‌കരിച്ചതാണ് കര്‍ഷകരെ വലച്ചത്. നിലവിലെ സാഹചര്യത്തില്‍ പകുതി കര്‍ഷകര്‍ക്കുപോലും ഇത്തവണ വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാകാനാകില്ല. ഇതോടെ പുഞ്ചകൃഷിയിറക്കിയ കര്‍ഷകര്‍ ആശങ്കയിലായി.

വിതയിറക്കി 15 മുതല്‍ 45 ദിവസത്തിനുള്ളില്‍ പ്രീമിയം അടച്ച് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാകണമെന്നാണ് നിബംന്ധന. പുതിയ പരിഷ്‌കാരം പാടശേഖര സമിതികളെ അറിയിക്കാന്‍ വൈകിയെന്നാണ് കര്‍ഷകരുടെ പരാതി. കാലംതെറ്റി കൃഷി ചെയ്യേണ്ടി വന്നതിനാല്‍ കീടബാധയും കളശല്യവും കര്‍ഷകരെ ബുദ്ധിമുട്ടിക്കുന്നു. ഇതിനിടെ പുതിയ പരിഷ്‌കാരം ഏര്‍പ്പെടുത്തിയതും ബുദ്ധിമുട്ടിക്കുന്നെന്നാണ് കര്‍ഷകരുടെ പരാതി. പാടശേഖരസമിതിക്ക് എല്ലാ കര്‍ഷകരെയും പുതിയ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യിക്കാന്‍ സാധിക്കില്ല. ഓരോ കര്‍ഷകനും പ്രത്യേകം രജിസ്ട്രേഷനാണുള്ളത്. കര്‍ഷകര്‍ നേരിട്ട് അക്ഷയകേന്ദ്രങ്ങളില്‍ പോയി വേണം അംഗമാകാന്‍.

ഇതിനു ശേഷം പാടശേഖരമൊന്നാകെ രജിസ്റ്റര്‍ ചെയ്യണം. പാടശേഖരത്തിന്റെ രജിസ്ട്രേഷന്‍ ഐഡി ഉപയോഗിച്ച് കര്‍ഷകരെ ചേര്‍ക്കണം. കൃഷി ഓഫീസര്‍മാര്‍ അപേക്ഷകള്‍ പരിശോധിച്ച് ബോധ്യപ്പെട്ടതിനുശേഷം മാത്രമേ പ്രീമിയം അടയ്‌ക്കാന്‍ കര്‍ഷകര്‍ക്ക് സാധിക്കൂ. കൃഷിയിറക്കി 45 ദിവസം പിന്നിട്ട പല കര്‍ഷകരും ഇനിയും പദ്ധതിയില്‍ അംഗമായിട്ടില്ല. മുന്‍കാലങ്ങളില്‍ ആദ്യം തന്നെ ഒരു പാടശേഖരത്തിലെ മുഴുവന്‍ കര്‍ഷകരുടെയും പ്രീമിയം തുക പാടശേഖരസമിതികള്‍ വഴി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുകയായിരുന്നു. ഇതിനു ശേഷം രേഖകളെല്ലാം ഹാജരാക്കിയാല്‍ മതിയായിരുന്നു. പാടശേഖരസമിതിയുടെ ഭാരവാഹികള്‍ ഇക്കാര്യം കൈകാര്യം ചെയ്തിരുന്നതിനാല്‍ ഇതു എളുപ്പവുമായിരുന്നു.

കാലാവസ്ഥ വ്യതിയാനത്തെത്തുടര്‍ന്ന് കുട്ടനാട്ടില്‍ ഇക്കുറി വളരെ വൈകിയാണ് പുഞ്ചകൃഷിയിറക്കിയത്. രണ്ടാംകൃഷിയില്‍ ജില്ലയില്‍ വ്യാപകമായ കൃഷിനാശം സംഭവിച്ചിരുന്നു. കുട്ടനാട്, അപ്പര്‍കുട്ടനാട് മേഖലകളില്‍ വെള്ളപ്പൊക്കവും മടവീഴ്ചയും കര്‍ഷകരെ വലച്ചിരുന്നു. പ്രീമിയം അടയ്‌ക്കാനുള്ള കാലാവധി നീട്ടി നല്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. തങ്ങള്‍ക്ക് അറിയിപ്പ് ലഭിച്ച മുറയ്‌ക്ക് പാടശേഖരസമിതികളെ വിവരം അറിയിച്ചെന്ന് പറഞ്ഞ് കൃഷി ഓഫീസര്‍മാര്‍ കൈയൊഴിയുകയാണ്.

Tags: Paddyഇന്‍ഷുറന്‍സ്keralaകേരള സര്‍ക്കാര്‍നെല്‍കര്‍ഷകര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

Ernakulam

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

Main Article

കേരളവും പുതിയ തൊഴില്‍ നിയമങ്ങളും

Article

ഭരണവും പ്രാരംഭ നടപടികളും

Kerala

കര്‍ഷകരില്‍ നിന്നും സംഭരിച്ച നെല്ലിന്റെ പണം 10 ദിവസത്തിനുള്ളില്‍ നല്‍കുമെന്ന് സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

ടിനി ടോമിനെതിരെ കേസ് എടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് അന്‍സിബ

സ്വന്തം പരാജയങ്ങള്‍ മറച്ചുവെക്കാനുള്ള ശ്രമം: പാക് നടപടിയെ ശക്തമായി അപലപിച്ച് ഇന്ത്യ

ഏത് സമയത്തും തിരിച്ചടിക്കാം ; ഇന്ത്യ സദാ സജ്ജമാക്കിയിരിക്കുന്നത് 12 ആണവായുധങ്ങൾ ; SIPRI റിപ്പോർട്ട്

കര്‍ണാടകയില്‍ ആണ്‍കുട്ടികള്‍ക്ക് സൗജന്യ യാത്രാപദ്ധതി : പ്രതിവര്‍ഷം 1700 കോടി സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന് വിലയിരുത്തല്‍

കൊച്ചി തീരത്ത് മുങ്ങിയ ലൈബീരിയന്‍ ചരക്ക് കപ്പലിലെ മൂന്ന് വിദേശ ജീവനക്കാര്‍ക്ക് മടങ്ങാന്‍ അനുമതി

കോണ്‍ഗ്രസിന് തിരിച്ചടി, കേസ് മറച്ചുവെച്ചതിന് മീനാക്ഷി നടരാജന്റെ നാമനിര്‍ദേശപത്രിക തള്ളി; ബിജെപിയുടെ മഹേഷ് കെവത്ത് രാജ്യസഭയിലേക്ക്

ന്യായമായ കാരണമില്ലാതെ അധിക തടങ്കല്‍ : മജിസ്ട്രേറ്റും പോലീസും നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

ചന്തു സലിംകുമാര്‍ റീല്‍സെടുക്കുന്നവര്‍ക്കെതിരെ പൊട്ടിത്തെറിക്കുന്നു (ഇടത്ത്)

ശ്രീനിവാസന്‍, സലിംകുമാര്‍….സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കുന്ന റീല്‍സുകാര്‍ക്ക് കേരള പൊലീസിന്റെ മുന്നറിയിപ്പ്; മൂന്ന് വര്‍ഷം തടവ് നല്‍കാവുന്ന കുറ്റം

തടവുപുള്ളികളുടെ എണ്ണം കൂടുന്നു:ഒരു സെന്‍ട്രല്‍ ജയില്‍ കൂടി ആവശ്യമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല,ജയിലുകള്‍ ആധുനികവല്‍ക്കരണത്തിന്റെ പാതയില്‍

എം എൽ എ മാരുടെ ഒപ്പ് വ്യാജമായി ചമച്ച കേസ് : മമതയുടെ കാളിഘട്ടിലെ വസതിയിലെത്തി സിഐഡി സംഘം ; അഭിഷേകും, ദീദിയും കുടുങ്ങുമോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.