Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തി പിണറായി സര്‍ക്കാര്‍; വിള ഇന്‍ഷുറന്‍സ് പദ്ധതി താളംതെറ്റുന്നു; നെല്‍കര്‍ഷകര്‍ ആശങ്കയില്‍

വിതയിറക്കി 15 മുതല്‍ 45 ദിവസത്തിനുള്ളില്‍ പ്രീമിയം അടച്ച് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാകണമെന്നാണ് നിബംന്ധന. പുതിയ പരിഷ്‌കാരം പാടശേഖര സമിതികളെ അറിയിക്കാന്‍ വൈകിയെന്നാണ് കര്‍ഷകരുടെ പരാതി. കാലംതെറ്റി കൃഷി ചെയ്യേണ്ടി വന്നതിനാല്‍ കീടബാധയും കളശല്യവും കര്‍ഷകരെ ബുദ്ധിമുട്ടിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2022, 11:50 am IST
in Kerala

ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പരിഷ്‌കാരങ്ങള്‍ കാര്‍ഷികവിള ഇന്‍ഷുറന്‍സ് പദ്ധതിയുടെ താളംതെറ്റിക്കുന്നു. മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്തമായി രജിസ്ട്രേഷന്‍ നടപടികള്‍ പരിഷ്‌കരിച്ചതാണ് കര്‍ഷകരെ വലച്ചത്. നിലവിലെ സാഹചര്യത്തില്‍ പകുതി കര്‍ഷകര്‍ക്കുപോലും ഇത്തവണ വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാകാനാകില്ല. ഇതോടെ പുഞ്ചകൃഷിയിറക്കിയ കര്‍ഷകര്‍ ആശങ്കയിലായി.

വിതയിറക്കി 15 മുതല്‍ 45 ദിവസത്തിനുള്ളില്‍ പ്രീമിയം അടച്ച് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാകണമെന്നാണ് നിബംന്ധന. പുതിയ പരിഷ്‌കാരം പാടശേഖര സമിതികളെ അറിയിക്കാന്‍ വൈകിയെന്നാണ് കര്‍ഷകരുടെ പരാതി. കാലംതെറ്റി കൃഷി ചെയ്യേണ്ടി വന്നതിനാല്‍ കീടബാധയും കളശല്യവും കര്‍ഷകരെ ബുദ്ധിമുട്ടിക്കുന്നു. ഇതിനിടെ പുതിയ പരിഷ്‌കാരം ഏര്‍പ്പെടുത്തിയതും ബുദ്ധിമുട്ടിക്കുന്നെന്നാണ് കര്‍ഷകരുടെ പരാതി. പാടശേഖരസമിതിക്ക് എല്ലാ കര്‍ഷകരെയും പുതിയ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യിക്കാന്‍ സാധിക്കില്ല. ഓരോ കര്‍ഷകനും പ്രത്യേകം രജിസ്ട്രേഷനാണുള്ളത്. കര്‍ഷകര്‍ നേരിട്ട് അക്ഷയകേന്ദ്രങ്ങളില്‍ പോയി വേണം അംഗമാകാന്‍.

ഇതിനു ശേഷം പാടശേഖരമൊന്നാകെ രജിസ്റ്റര്‍ ചെയ്യണം. പാടശേഖരത്തിന്റെ രജിസ്ട്രേഷന്‍ ഐഡി ഉപയോഗിച്ച് കര്‍ഷകരെ ചേര്‍ക്കണം. കൃഷി ഓഫീസര്‍മാര്‍ അപേക്ഷകള്‍ പരിശോധിച്ച് ബോധ്യപ്പെട്ടതിനുശേഷം മാത്രമേ പ്രീമിയം അടയ്‌ക്കാന്‍ കര്‍ഷകര്‍ക്ക് സാധിക്കൂ. കൃഷിയിറക്കി 45 ദിവസം പിന്നിട്ട പല കര്‍ഷകരും ഇനിയും പദ്ധതിയില്‍ അംഗമായിട്ടില്ല. മുന്‍കാലങ്ങളില്‍ ആദ്യം തന്നെ ഒരു പാടശേഖരത്തിലെ മുഴുവന്‍ കര്‍ഷകരുടെയും പ്രീമിയം തുക പാടശേഖരസമിതികള്‍ വഴി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുകയായിരുന്നു. ഇതിനു ശേഷം രേഖകളെല്ലാം ഹാജരാക്കിയാല്‍ മതിയായിരുന്നു. പാടശേഖരസമിതിയുടെ ഭാരവാഹികള്‍ ഇക്കാര്യം കൈകാര്യം ചെയ്തിരുന്നതിനാല്‍ ഇതു എളുപ്പവുമായിരുന്നു.

കാലാവസ്ഥ വ്യതിയാനത്തെത്തുടര്‍ന്ന് കുട്ടനാട്ടില്‍ ഇക്കുറി വളരെ വൈകിയാണ് പുഞ്ചകൃഷിയിറക്കിയത്. രണ്ടാംകൃഷിയില്‍ ജില്ലയില്‍ വ്യാപകമായ കൃഷിനാശം സംഭവിച്ചിരുന്നു. കുട്ടനാട്, അപ്പര്‍കുട്ടനാട് മേഖലകളില്‍ വെള്ളപ്പൊക്കവും മടവീഴ്ചയും കര്‍ഷകരെ വലച്ചിരുന്നു. പ്രീമിയം അടയ്‌ക്കാനുള്ള കാലാവധി നീട്ടി നല്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. തങ്ങള്‍ക്ക് അറിയിപ്പ് ലഭിച്ച മുറയ്‌ക്ക് പാടശേഖരസമിതികളെ വിവരം അറിയിച്ചെന്ന് പറഞ്ഞ് കൃഷി ഓഫീസര്‍മാര്‍ കൈയൊഴിയുകയാണ്.

Tags: keralaകേരള സര്‍ക്കാര്‍നെല്‍കര്‍ഷകര്‍Paddyഇന്‍ഷുറന്‍സ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Main Article

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

Kerala

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

Kerala

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

Kerala

അനധികൃത കുടിയേറ്റം; കേരളത്തിലേക്ക് വരുകയായിരുന്ന 40 ബംഗ്ലദേശ് പൗരന്മാർ മൈസൂരുവിൽ പിടിയിൽ

പുതിയ വാര്‍ത്തകള്‍

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.