Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ദേശീയ പാതയില്‍ കാഴ്ച മറച്ച് ഈറ്റക്കാടുകള്‍

നര്യമംഗലം മുതല്‍ അടിമാലി വരെയുള്ള ഭാഗത്ത് പാതയിലേക്ക് ചാഞ്ഞുനില്‍ക്കുന്ന ഈറ്റക്കാടുകളാണ് വാഹനയാത്രക്കാര്‍ക്ക് അപകടക്കെണിയായി മാറുന്നത്. ബസുകളുടെ വശങ്ങളിലിരുന്ന് യാത്രചെയ്യുന്നവര്‍ക്കും ഇരുചക്രവാഹനയാത്രികര്‍ക്കും പരിക്കേല്‍ക്കുന്നതും പതിവാണ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2022, 03:08 pm IST
in Idukki
കൊച്ചി- ധനുഷ്‌കോടി ദേശീയ പാതയില്‍ നേര്യമംഗലത്തിന് സമീപം ആറാംമൈലില്‍ റോഡിലേക്ക് ചാഞ്ഞു നില്‍ക്കുന്ന ഈറ്റക്കാടുകള്‍

കൊച്ചി- ധനുഷ്‌കോടി ദേശീയ പാതയില്‍ നേര്യമംഗലത്തിന് സമീപം ആറാംമൈലില്‍ റോഡിലേക്ക് ചാഞ്ഞു നില്‍ക്കുന്ന ഈറ്റക്കാടുകള്‍

അടിമാലി: കൊച്ചി- ധനുഷ്‌കോടി ദേശീയപാതയോരത്ത് നേര്യമംഗലം മുതല്‍ അടിമാലി വരെയുള്ള ഭാഗത്ത് വളര്‍ന്നു നില്‍ക്കുന്ന ഈറ്റക്കാടുകള്‍ യാത്രക്കാരുടെ കാഴ്ച മറയ്‌ക്കുന്നു.  

നര്യമംഗലം മുതല്‍ അടിമാലി വരെയുള്ള ഭാഗത്ത് പാതയിലേക്ക് ചാഞ്ഞുനില്‍ക്കുന്ന ഈറ്റക്കാടുകളാണ് വാഹനയാത്രക്കാര്‍ക്ക് അപകടക്കെണിയായി മാറുന്നത്. ബസുകളുടെ വശങ്ങളിലിരുന്ന് യാത്രചെയ്യുന്നവര്‍ക്കും ഇരുചക്രവാഹനയാത്രികര്‍ക്കും പരിക്കേല്‍ക്കുന്നതും പതിവാണ്. ഈറ്റ ശരീരത്തില്‍ തട്ടി മുറിവേറ്റ് ആശുപത്രിയില്‍ ചികില്‍സ തേടിയവരുമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഈറ്റക്കാടുകളും വള്ളിപ്പടര്‍പ്പുകളും ചാഞ്ഞുനില്‍ക്കുന്നത് മൂലം റോഡ് പൂര്‍ണമായും കാണാനാകാതെ വരുന്നതുമൂലം അപകടങ്ങള്‍ക്ക് ഇടയാക്കുന്നതായി ചൂണ്ടിക്കാട്ടി നാട്ടുകാര്‍ പരാതി നല്‍കിയെങ്കിലും നാളിതുവരെയായിട്ടും നടപടിയുണ്ടായിട്ടില്ല.  

കഴിഞ്ഞ ദിവസം രാത്രി വാളറയ്‌ക്ക് സമീപം ടോറസ് ലോറി നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരണമടഞ്ഞിരുന്നു. ഈ റോഡില്‍ സമീപനാളില്‍ അപകടം വര്‍ധിച്ചിരിക്കുകയാണ്. റോഡിന്റെ വീതികുറവും ഗതാഗതകുരുക്കുമാണ് പലപ്പോഴും അപകടത്തിനു കാരണമാകുന്നതെന്ന ആക്ഷേപമാണ് ഉയരുന്നത്. വീതികുറഞ്ഞ ചിലയിടങ്ങളില്‍ സംരക്ഷണ ഭിത്തി തകര്‍ന്ന നിലയിലാണ്.

അപകടം ഒഴിവാക്കാനായി സ്ഥാപിച്ചിട്ടുള്ള ക്രാഷ് ബാരിയറുകള്‍ തകര്‍ന്നുകിടക്കുന്നതും ആവശ്യത്തിന് റിഫല്‍ക്ടറുകള്‍ സ്ഥാപിക്കാത്തതും അപകട സാധ്യത വര്‍ധിപ്പിക്കുന്നു. മൂന്നാര്‍ അടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഇതുവഴിയാണ് ദിനംപ്രതി നൂറുകണക്കിനു സഞ്ചാരികള്‍ യാത്രചെയ്യുന്നത്. വിദേശികള്‍ ഉള്‍പ്പെടെയുള്ളവരും പതിവായി സഞ്ചരിക്കുന്ന പാതയാണിത്. ലക്ഷകണക്കിനു രൂപയുടെ വിദേശനാണ്യമാണ് ഈ പാതയിലൂടെ സഞ്ചരിക്കുന്ന വിദേശികളില്‍ നിന്നു സര്‍ക്കാരിനു ലഭിക്കുന്നത്. അതില്‍ ഒരു ചെറിയ ശതമാനം തുക വള്ളപ്പടര്‍പ്പുകളും ഈറ്റകളും വെട്ടി നീക്കുന്നതിനും റോഡിന്റെ വീതി വര്‍ധിപ്പിച്ച് സീബ്രാ ലൈനുകള്‍ ഉള്‍പ്പെടെ അടയാളപ്പെടുത്തുന്നതിനും നടപടി സ്വീകരിച്ചിരുന്നെങ്കില്‍ ഇതുവഴിയുള്ള ഗതാഗതം ഒരുപരിധിവരെ അപകടരഹിതമാക്കാന്‍ കഴിയുമായിരുന്നു.

Tags: National HighwayidukkiAdimali
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം, കനത്ത മഴയ്‌ക്ക് സാധ്യത

Kerala

ഇടുക്കി പാമ്പനാറിൽ അഞ്ചുനില കെട്ടിടം നിലംപൊത്തി; അപകടം ഇന്ന് പുലർച്ചെ നാലോടെ

Kerala

ഡീന്‍ കുര്യാക്കോസ് എം പി മൂക്കാതെ പഴുത്ത നേതാവ്: ഇടുക്കി ഡിസിസി പ്രസിഡന്റ്

Idukki

പൂപ്പാറ വീണ്ടും പുകയുന്നു കൈയേറ്റം ഒഴിപ്പിച്ചു തുടങ്ങി; പ്രദേശത്ത് നിരോധനാജ്ഞ, പന്നിയാര്‍പ്പുഴ പൂര്‍വസ്ഥിതിയിലേക്ക്

Kerala

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

പുതിയ വാര്‍ത്തകള്‍

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ അഡ്മിഷന്‍ നിഷേധിക്കുന്നുവെന്ന് പരാതി; ശക്തമായ നടപടിയെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.