Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പട്ടികജാതി കുടുംബത്തിന് കുടിവെള്ളം നിഷേധിച്ചതായി പരാതി

ഉരുള്‍പൊട്ടലുകളും മഴയും നിമിത്തം മണലും, മണ്ണും, ചെളിയും, കല്ലുകളും ഒഴുകിയെത്തി പുല്ലകയാറ്റിലെ ഏറ്റവും വലിയ കയം മൂടിപ്പോയതാണ് ഇയാളുടെ അഭിപ്രായത്തിന് കാരണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2022, 10:37 am IST
inKottayam
ശാന്തമ്മ കുഞ്ഞുമോന്‍ വേലനിലം കുടിവെള്ള പദ്ധതി ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തുന്നു

ശാന്തമ്മ കുഞ്ഞുമോന്‍ വേലനിലം കുടിവെള്ള പദ്ധതി ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തുന്നു

മുണ്ടക്കയം: വേലനിലം കുടിവെള്ള പദ്ധതിയുടെ അംഗവും ഗുണഭോക്താവുമായ വീട്ടമ്മക്ക് കുടിവെള്ളം നിഷേധിച്ചതായി പരാതി. 1955 ലെ സൊസൈറ്റിസ് രജിസ്ട്രഷന്‍ ആക്ട് പ്രകാരം 205/ 2005  നമ്പരായി രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന വേലനിലം കുടിവെള്ള പദ്ധതിയുടെ ആരംഭക്കാല അംഗമാണ് പരാതിക്കാരി. പട്ടിക ജാതികാരിയായ  പൂതക്കുഴിയില്‍ ശാന്തമ്മ കുഞ്ഞുമോനാണ് പരാതിക്കാരി. 800 ഓളം ഗുണഭോക്താക്കളുള്ള കുടിവെള്ള പദ്ധതിയിലെ ആദ്യകാല അംഗവുമാണ് ശാന്തമ്മ.  

ശാന്തമ്മയുടെ മകന്‍ വേലനിലം ഗ്രാമം വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ പറഞ്ഞ അഭിപ്രായത്തെ തുടര്‍ന്നാണ് ഇവര്‍ക്ക് കുടിവെള്ളം നിഷേധിച്ചത്. വേലനിലം ഭാഗത്ത് പുല്ലകയാറിന്റെ നെടുംകിന്‍തിയില്‍  കേരളാ ഇറിഗേഷന്‍ വകുപ്പ് നിര്‍മിച്ച ചെക്ക് ഡാം  പോളിച്ച് നീക്കണമെന്നാണ് ഇയാള്‍ അഭിപ്രായം പറഞ്ഞത്.  

ഉരുള്‍പൊട്ടലുകളും മഴയും നിമിത്തം മണലും, മണ്ണും, ചെളിയും, കല്ലുകളും ഒഴുകിയെത്തി  പുല്ലകയാറ്റിലെ ഏറ്റവും വലിയ കയം മൂടിപ്പോയതാണ് ഇയാളുടെ അഭിപ്രായത്തിന് കാരണം. പരാമര്‍ശങ്ങള്‍ വേലനിലം കുടിവെള്ള പദ്ധതി ഗുണഭോക്താക്കളില്‍ തെറ്റിദ്ധാരണ പരത്താന്‍ ഇടയാക്കി എന്നും സൊസൈറ്റിയുടെ താല്‍പ്പര്യങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിച്ചു എന്നുമാണ് വേലനിലം കുടിവെള്ള പദ്ധതികമ്മിറ്റിക്കാരുടെ ആക്ഷേപം.  

കുടിവെള്ള പദ്ധതി സെക്രട്ടറി നല്കിയ കാരണംകാണിക്കല്‍ നോട്ടീസിന് അഭിഭാഷകന്‍ മുഖാന്തരം മറുപടി നല്കിയതായി ശാന്തമ്മയുടെ മകന്‍ പറയുന്നു. വരള്‍ച്ച  മുലം കുടിവെള്ള ക്ഷമം അനുഭവിക്കുന്ന പ്രദേശത്തെ താമസക്കാരിയായ പട്ടിക ജാതിക്കാരിയും വിധവയും രോഗിയുമായ പരാതിക്കാരി കീലോ മീറ്റര്‍ ദൂരം സഞ്ചരിച്ച് വേണം കുടിക്കാനും വീട്ടിലെ മറ്റ് അവശ്യങ്ങള്‍ക്കുമുള്ള വെള്ളം ശേഖരിക്കാന്‍.  

കഴിഞ്ഞ രണ്ടു ദിവസമായി ദുര സ്ഥലങ്ങളില്‍ നിന്നും വെള്ളം ശേഖരിക്കാന്‍ പോക്കേണ്ടി വരുന്നതിനാല്‍ കൂലിപ്പണിക്കാരിയായ പരാതിക്കാരിക്ക് പണിക്ക് പോക്കുവാന്‍ കഴിയാതെ വന്നിട്ടുള്ളതിനാല്‍ കുടുബം പട്ടിണിയിലുമാകും.  

ജനുവരി 26ന് ചേര്‍ന്ന കമ്മിറ്റിയാണ് ശാന്തമ്മയുടെ കുടിവെള്ള കണക്ഷന്‍ കട്ട് ചെയ്യുന്നതിനും മെബര്‍ഷിപ്പ് റദ്ദാക്കാനും തീരുമാനിച്ചത്. ഇതുസംബന്ധിച്ച് ഇവര്‍ക്ക് കത്തും അയച്ചു. തുടര്‍ന്ന് വീട്ടില്‍ ആരുംമില്ലാത്ത സമയത്ത് കണക്ഷന്‍ വിച്ഛേദിച്ചു. 28നാണ് ഇവര്‍ക്ക് കത്ത് ലഭിക്കുന്നത്. കത്തുകിട്ടി ഏഴ് ദിവസത്തിനകം മറുപടി നല്‍കിയാല്‍ മതിയെന്ന സൊസൈറ്റിയുടെ നിയമം നിലനില്‍ക്കെ നോട്ടീസ് അയച്ച ദിവസം തന്നെ കളക്ഷന്‍ വിച്ഛേദിക്കുകയായിരുന്നു എന്ന് ശാന്തമ്മ ആരോപിക്കുന്നു.

കുടിവെള്ളം നിഷേധിച്ചത് അടിയന്തരമായി പുനഃസ്ഥപിക്കാത്തതില്‍ പ്രതിഷേധിച്ച് വേലനിലം കുടിവെള്ള പദ്ധതി ഓഫീസ് പടിക്കല്‍  ശാന്തമ്മ സത്യഗ്രഹ സമരം നടത്തി. സംസ്ഥാന മനുഷ്യവകാശ കമ്മീഷന്‍, സംസ്ഥാന പട്ടിക ജാതി ഗോത്ര വര്‍ഗ കമ്മീഷന്‍, അടക്കമുള്ള അധികാരിക്കള്‍ക്ക് പരാതി നല്കിയിട്ടുണ്ട്.  

സൊസൈറ്റി അംഗങ്ങളുടെ കുടുംബങ്ങള്‍ളുടെ വ്യക്തി സ്വതന്ത്ര്യത്തെയും പൗരാവകാശങ്ങളെയും ദുര്‍വിനിയോഗം ചെയ്യുന്ന വേലനിലം കുടിവെള്ള പദ്ധതിയുടെ നിയമാവലി ഭേദഗതി ചെയ്യണമെന്ന് അവശ്യപ്പെട്ട് നിയമ  നടപടികള്‍ക്ക് ഒരുങ്ങുകയാണ് ഒരു വിഭാഗം.

Tags: കുടുംബംdrinkingwaterമുണ്ടക്കയം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ശനിയാഴ്ച തുറക്കും

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

മംഗലം അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ശനിയാഴ്ച രാവിലെ തുറക്കും; ജാഗ്രതാ നിര്‍ദ്ദേശം

Kerala

ജില്ലാ ജയിലില്‍ വച്ച് ടോയ്‌ലെറ്റ് ക്‌ളീനര്‍ കുടിച്ച രാസലഹരിക്കേസ് പ്രതിയെ ആശുപത്രിയിലാക്കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാനര ശല്യത്തില്‍ പൊറുതിമുട്ടി ഇടുക്കി വള്ളക്കടവിലെ നാട്ടുകാര്‍

‘അവനവൻകടമ്പ’ പുരസ്‌കാരം പ്രമോദ് വെളിയനാടിന്

‘ഓള്‍ഡ് മങ്ക്’ റം എന്തുകൊണ്ടു നിരോധിച്ചു? കോടതി ഇടപെടലില്‍ തെറ്റു സമ്മതിച്ച് നിര്‍മ്മാതാക്കള്‍

റഷ്യന്‍ പ്രസിഡന്‍റ് പുടിനുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും

സിപിഎമ്മുമായി തര്‍ക്കം തുടരവെ സിപിഐയുടെ നിര്‍ണായക സംസ്ഥാന സെക്രട്ടേറിയറ്റ്, എക്‌സിക്യൂട്ടീവ് യോഗങ്ങള്‍ ചൊവ്വാഴ്ച ദല്‍ഹിയില്‍

രോഗി കട്ടിലില്‍ നിന്ന് വീണ് മരിച്ചത് ആശുപത്രിയുടെ അനാസ്ഥ മൂലം: ആരോപണം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ക്കെതിരെ

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

സിജെപി നേതാക്കള്‍ക്ക് രാഷ്‌ട്രീയ അഭിലാഷങ്ങളുണ്ട്, പക്ഷെ അത് അവര്‍ എന്നോട് പറഞ്ഞില്ല:സിജെപിക്ക് വേണ്ടി നിരാഹാരം കിടന്ന സോനം വാങ്ചുകിന് നിരാശ

മാടാക്കര പള്ളി സംഘര്‍ഷത്തിന് കാരണം പള്ളി ഇമാമും മഹല്ല് കമ്മിറ്റിയും തമ്മിലുള്ള തര്‍ക്കമെന്ന് പള്ളി കമ്മിറ്റി മുന്‍ ഭാരവാഹികള്‍

ദാമോദര മേനോനെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു

കേന്ദ്രം വാക്കു പാലിക്കുന്നു: വിദ്യാര്‍ത്ഥി സമര കേസുകള്‍ റദ്ദാക്കാന്‍ 142 ഉപയോഗിക്കണമെന്ന് സുപ്രീം കോടതിയോട് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.