Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പട്ടികജാതി കുടുംബത്തിന് കുടിവെള്ളം നിഷേധിച്ചതായി പരാതി

ഉരുള്‍പൊട്ടലുകളും മഴയും നിമിത്തം മണലും, മണ്ണും, ചെളിയും, കല്ലുകളും ഒഴുകിയെത്തി പുല്ലകയാറ്റിലെ ഏറ്റവും വലിയ കയം മൂടിപ്പോയതാണ് ഇയാളുടെ അഭിപ്രായത്തിന് കാരണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2022, 10:37 am IST
in Kottayam
ശാന്തമ്മ കുഞ്ഞുമോന്‍ വേലനിലം കുടിവെള്ള പദ്ധതി ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തുന്നു

ശാന്തമ്മ കുഞ്ഞുമോന്‍ വേലനിലം കുടിവെള്ള പദ്ധതി ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തുന്നു

മുണ്ടക്കയം: വേലനിലം കുടിവെള്ള പദ്ധതിയുടെ അംഗവും ഗുണഭോക്താവുമായ വീട്ടമ്മക്ക് കുടിവെള്ളം നിഷേധിച്ചതായി പരാതി. 1955 ലെ സൊസൈറ്റിസ് രജിസ്ട്രഷന്‍ ആക്ട് പ്രകാരം 205/ 2005  നമ്പരായി രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന വേലനിലം കുടിവെള്ള പദ്ധതിയുടെ ആരംഭക്കാല അംഗമാണ് പരാതിക്കാരി. പട്ടിക ജാതികാരിയായ  പൂതക്കുഴിയില്‍ ശാന്തമ്മ കുഞ്ഞുമോനാണ് പരാതിക്കാരി. 800 ഓളം ഗുണഭോക്താക്കളുള്ള കുടിവെള്ള പദ്ധതിയിലെ ആദ്യകാല അംഗവുമാണ് ശാന്തമ്മ.  

ശാന്തമ്മയുടെ മകന്‍ വേലനിലം ഗ്രാമം വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ പറഞ്ഞ അഭിപ്രായത്തെ തുടര്‍ന്നാണ് ഇവര്‍ക്ക് കുടിവെള്ളം നിഷേധിച്ചത്. വേലനിലം ഭാഗത്ത് പുല്ലകയാറിന്റെ നെടുംകിന്‍തിയില്‍  കേരളാ ഇറിഗേഷന്‍ വകുപ്പ് നിര്‍മിച്ച ചെക്ക് ഡാം  പോളിച്ച് നീക്കണമെന്നാണ് ഇയാള്‍ അഭിപ്രായം പറഞ്ഞത്.  

ഉരുള്‍പൊട്ടലുകളും മഴയും നിമിത്തം മണലും, മണ്ണും, ചെളിയും, കല്ലുകളും ഒഴുകിയെത്തി  പുല്ലകയാറ്റിലെ ഏറ്റവും വലിയ കയം മൂടിപ്പോയതാണ് ഇയാളുടെ അഭിപ്രായത്തിന് കാരണം. പരാമര്‍ശങ്ങള്‍ വേലനിലം കുടിവെള്ള പദ്ധതി ഗുണഭോക്താക്കളില്‍ തെറ്റിദ്ധാരണ പരത്താന്‍ ഇടയാക്കി എന്നും സൊസൈറ്റിയുടെ താല്‍പ്പര്യങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിച്ചു എന്നുമാണ് വേലനിലം കുടിവെള്ള പദ്ധതികമ്മിറ്റിക്കാരുടെ ആക്ഷേപം.  

കുടിവെള്ള പദ്ധതി സെക്രട്ടറി നല്കിയ കാരണംകാണിക്കല്‍ നോട്ടീസിന് അഭിഭാഷകന്‍ മുഖാന്തരം മറുപടി നല്കിയതായി ശാന്തമ്മയുടെ മകന്‍ പറയുന്നു. വരള്‍ച്ച  മുലം കുടിവെള്ള ക്ഷമം അനുഭവിക്കുന്ന പ്രദേശത്തെ താമസക്കാരിയായ പട്ടിക ജാതിക്കാരിയും വിധവയും രോഗിയുമായ പരാതിക്കാരി കീലോ മീറ്റര്‍ ദൂരം സഞ്ചരിച്ച് വേണം കുടിക്കാനും വീട്ടിലെ മറ്റ് അവശ്യങ്ങള്‍ക്കുമുള്ള വെള്ളം ശേഖരിക്കാന്‍.  

കഴിഞ്ഞ രണ്ടു ദിവസമായി ദുര സ്ഥലങ്ങളില്‍ നിന്നും വെള്ളം ശേഖരിക്കാന്‍ പോക്കേണ്ടി വരുന്നതിനാല്‍ കൂലിപ്പണിക്കാരിയായ പരാതിക്കാരിക്ക് പണിക്ക് പോക്കുവാന്‍ കഴിയാതെ വന്നിട്ടുള്ളതിനാല്‍ കുടുബം പട്ടിണിയിലുമാകും.  

ജനുവരി 26ന് ചേര്‍ന്ന കമ്മിറ്റിയാണ് ശാന്തമ്മയുടെ കുടിവെള്ള കണക്ഷന്‍ കട്ട് ചെയ്യുന്നതിനും മെബര്‍ഷിപ്പ് റദ്ദാക്കാനും തീരുമാനിച്ചത്. ഇതുസംബന്ധിച്ച് ഇവര്‍ക്ക് കത്തും അയച്ചു. തുടര്‍ന്ന് വീട്ടില്‍ ആരുംമില്ലാത്ത സമയത്ത് കണക്ഷന്‍ വിച്ഛേദിച്ചു. 28നാണ് ഇവര്‍ക്ക് കത്ത് ലഭിക്കുന്നത്. കത്തുകിട്ടി ഏഴ് ദിവസത്തിനകം മറുപടി നല്‍കിയാല്‍ മതിയെന്ന സൊസൈറ്റിയുടെ നിയമം നിലനില്‍ക്കെ നോട്ടീസ് അയച്ച ദിവസം തന്നെ കളക്ഷന്‍ വിച്ഛേദിക്കുകയായിരുന്നു എന്ന് ശാന്തമ്മ ആരോപിക്കുന്നു.

കുടിവെള്ളം നിഷേധിച്ചത് അടിയന്തരമായി പുനഃസ്ഥപിക്കാത്തതില്‍ പ്രതിഷേധിച്ച് വേലനിലം കുടിവെള്ള പദ്ധതി ഓഫീസ് പടിക്കല്‍  ശാന്തമ്മ സത്യഗ്രഹ സമരം നടത്തി. സംസ്ഥാന മനുഷ്യവകാശ കമ്മീഷന്‍, സംസ്ഥാന പട്ടിക ജാതി ഗോത്ര വര്‍ഗ കമ്മീഷന്‍, അടക്കമുള്ള അധികാരിക്കള്‍ക്ക് പരാതി നല്കിയിട്ടുണ്ട്.  

സൊസൈറ്റി അംഗങ്ങളുടെ കുടുംബങ്ങള്‍ളുടെ വ്യക്തി സ്വതന്ത്ര്യത്തെയും പൗരാവകാശങ്ങളെയും ദുര്‍വിനിയോഗം ചെയ്യുന്ന വേലനിലം കുടിവെള്ള പദ്ധതിയുടെ നിയമാവലി ഭേദഗതി ചെയ്യണമെന്ന് അവശ്യപ്പെട്ട് നിയമ  നടപടികള്‍ക്ക് ഒരുങ്ങുകയാണ് ഒരു വിഭാഗം.

Tags: കുടുംബംdrinkingwaterമുണ്ടക്കയം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജില്ലാ ജയിലില്‍ വച്ച് ടോയ്‌ലെറ്റ് ക്‌ളീനര്‍ കുടിച്ച രാസലഹരിക്കേസ് പ്രതിയെ ആശുപത്രിയിലാക്കി

Kerala

എ ഐ വൈ എഫ്,എ ഐ എസ് എഫ് നിയമസഭാ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ പ്രയോഗിച്ചത് മലിനജലമെന്ന് പിണറായി,പബ്ലിക് ലാബില്‍ പരിശോധിക്കുമെന്ന് ചെന്നിത്തല

Kerala

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍,നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി, ലോഡ് ഷെഡിംഗ് ഒഴിവാക്കാന്‍ ശ്രമം, കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങും

Kerala

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

Kerala

അരുവിക്കരയില്‍ നിന്നുള്ള പ്രധാന പൈപ്പ് പൊട്ടി,തിരുവനന്തപുരം നഗരത്തില്‍ കുടിവെളള വിതരണം തടസപ്പെടും

പുതിയ വാര്‍ത്തകള്‍

കാസർകോട് സ്‌കൂൾ കുട്ടികൾ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; ഏഴ് കുട്ടികള്‍ക്ക് പരിക്ക്

വിമുക്തഭടനെ മദ്യം നൽകി മയക്കി മർദ്ദനം! സ്വർണ്ണവും പണവും കവർന്നു; മൂന്നംഗ സംഘം പിടിയിൽ

വഖഫ് ബോർഡ് പുനഃസംഘടന: രണ്ട് അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ

ഇന്ത്യയിലെ പാറ്റ പ്രതിഷേധങ്ങൾ പാകിസ്ഥാൻ രാവും പകലും റിപ്പോർട്ട് ചെയ്യുന്നു , പക്ഷേ പാക് അധീന കശ്മീരിൽ എന്തുകൊണ്ടാണ് നിശബ്ദത?

അക്രമം: അര്‍ജന്റീന ടീമിനെതിരെ അന്വേഷണം

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു; മലപ്പുറം സ്വദേശി സിറാജ് പിടിയിൽ

ഓസ്‌ട്രേലിയക്ക് പിന്നാലെ ഫ്രാന്‍സും;15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്

New Delhi, Aug 8 (ANI): Union Parliamentary Affairs Minister Kiren Rijiju speaks in the Lok Sabha during the Monsoon Session of Parliament, in New Delhi on Thursday. (ANI Photo/SansadTV)

സഭയിൽ ചർച്ചയ്‌ക്ക് തയാറായി സർക്കാർ; നിസ്സഹകരിച്ച് പ്രതിപക്ഷം

‘പണത്തിനു മീതെ പരുന്തും പറക്കില്ല’; നിതിൻ രാജ് കേസിൽ പോലീസിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

സമയം പാഴാക്കരുത് , ഞങ്ങൾക്ക് വീഡിയോകളൊന്നും കാണാൻ താൽപ്പര്യമില്ല ; പാറ്റകൾക്ക് തിരിച്ചടി നൽകി സുപ്രീം കോടതി ; അടിയന്തരമായി വാദം കേൾക്കാൻ പറ്റില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.