Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അതിശക്തമായ വരള്‍ച്ച; കുടിവെള്ള ക്ഷമം രൂക്ഷം; പട്ടിക ജാതി കുടുംബങ്ങള്‍ക്ക് കുടിവെള്ളം നിഷേധിച്ചതായി പരാതി

ശാന്തമ്മയുടെ മകന്‍ വേലനിലം ഗ്രാമം വാട്ട്സ് ആപ്പ് ഗ്രുപ്പില്‍ പറഞ്ഞ അഭിപ്രായത്തെ തുടര്‍ന്നാണ് ഇവര്‍ക്ക് കുടിവെള്ളം നിഷേധിച്ചത്. വേലനിലം ഭാഗത്ത് പുല്ലകയാറിന്റെ നെടുംകിന്‍തിയില്‍ കേരളാ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് നിര്‍മ്മിച്ച ചെക്ക് ഡാം പോളിച്ച് നീകണമെന്നാണ് ഇയാള്‍ അഭിപ്രായം പറഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2022, 10:36 pm IST
in Kottayam
വേലനിലം കുടി വെള്ള പദ്ധതി അംഗമായ പട്ടിക ജാതികാരിയായ പൂതക്കുഴിയില്‍ ശാന്തമ്മ കുഞ്ഞുമോന്റെ വാട്ടര്‍ കണക്ഷന്‍ പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ശാന്തമ്മ കുഞ്ഞുമോന്‍ വേലനിലം കുടിവെള്ള പദ്ധതി ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തുന്നു

വേലനിലം കുടി വെള്ള പദ്ധതി അംഗമായ പട്ടിക ജാതികാരിയായ പൂതക്കുഴിയില്‍ ശാന്തമ്മ കുഞ്ഞുമോന്റെ വാട്ടര്‍ കണക്ഷന്‍ പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ശാന്തമ്മ കുഞ്ഞുമോന്‍ വേലനിലം കുടിവെള്ള പദ്ധതി ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തുന്നു

മുണ്ടക്കയം: വേലനിലം കുടിവെള്ള പദ്ധതിയുടെ അംഗവും ഗുണഭോക്താവുമായ വീട്ടമ്മക്ക് കുടിവെള്ളം നിഷേധിച്ചതായി പരാതി. 1955 ലെ സൊസൈറ്റിസ് രജിസ്ട്രഷന്‍ ആക്ട് പ്രകാരം 205/2005 നമ്പരായി രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന വേലനിലം കുടിവെള്ള പദ്ധതിയുടെ ആരംഭക്കാല അംഗമാണ് പരാതിക്കാരി. പട്ടിക ജാതികാരിയായ പൂതക്കുഴിയില്‍ ശാന്തമ്മ കുഞ്ഞുമോനാണ് പരാതിക്കാരി. 800 ഓളം ഗുണഭോക്താക്കളുള്ള കുടിവെള്ള പദ്ധതിയിലെ ആദ്യകാല അംഗവുമാണ് ശാന്തമ്മ.

ശാന്തമ്മയുടെ മകന്‍ വേലനിലം ഗ്രാമം വാട്ട്സ് ആപ്പ് ഗ്രുപ്പില്‍ പറഞ്ഞ അഭിപ്രായത്തെ തുടര്‍ന്നാണ് ഇവര്‍ക്ക് കുടിവെള്ളം നിഷേധിച്ചത്. വേലനിലം ഭാഗത്ത് പുല്ലകയാറിന്റെ നെടുംകിന്‍തിയില്‍ കേരളാ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് നിര്‍മ്മിച്ച ചെക്ക് ഡാം  പോളിച്ച് നീകണമെന്നാണ് ഇയാള്‍ അഭിപ്രായം പറഞ്ഞത്. കഴിഞ്ഞ ഒക്ടോബറില്‍ ഉണ്ടായ ഉരുള്‍പൊട്ടലുകളും കനത്ത മഴയും നിമിത്തം മണലും, മണ്ണും, ചെളിയും, കല്ലുകളും ഒഴുകിയെത്തി  പുല്ലകയാറ്റിലെ ഏറ്റവും വലിയ കയം മൂടിപ്പോയതാണ് ഇയാളുടെ അഭിപ്രായത്തിന് കാരണം. പരാമര്‍ശങ്ങള്‍ വേലനിലം കുടിവെള്ള പദ്ധതി ഗുണഭോക്താക്കളില്‍ തെറ്റിദ്ധാരണ പരത്താന്‍ ഇടയാക്കി എന്നും സൊസൈറ്റിയുടെ താല്‍പ്പര്യങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിച്ചു എന്നുമാണ് വേലനിലം കുടിവെള്ള പദ്ധതികമ്മറ്റിക്കാരുടെ ആക്ഷേപം. കേരളാ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് നിര്‍മ്മിച്ച ചെക്ക് ഡാമിനെ സംബന്ധിച്ച് ഇയാള്‍ നടത്തിയിട്ടുള്ള പരാമര്‍ശം ഏങ്ങനെ വേലനിലം കുടിവെള്ള പദ്ധതി കമ്മറ്റിക്കാര്‍ക്ക് ആക്ഷേപകരമായി എന്ന സംശയം ജനങ്ങള്‍ ചോദിക്കുന്നു.

കുടിവെള്ള പദ്ധതി സെക്രട്ടറി നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് അഭിഭാഷകന്‍ മുഖാന്തരം മറുപടി നല്‍കിയിട്ടുള്ളതായി ശാന്തമ്മയുടെ മകന്‍ പറയുന്നു. അതിശക്തമായ വരള്‍ച്ച മുലം കുടിവെള്ള ക്ഷമം അനുഭവിക്കുന്ന പ്രദേശത്തെ താമസക്കാരിയായ പട്ടിക ജാതിക്കാരിയും വിധവയും രോഗിയുമായ പരാതിക്കാരി കീലോ മീറ്റര്‍ ദൂരം സഞ്ചരിച്ച് വേണം കുടിക്കാനും വീട്ടിലെ മറ്റ് അവശ്യങ്ങള്‍ക്കുമുള്ള വെള്ളം ശേഖരിക്കാന്‍. കഴിഞ്ഞ രണ്ടു ദിവസമായി ദുര സ്ഥലങ്ങളില്‍ നിന്നും വെള്ളം ശേഖരിക്കാന്‍ പോക്കേണ്ടി വരുന്നതിനാല്‍ കൂലിപ്പണിക്കാരിയായ പരാതിക്കാരിക്ക് പണിക്ക് പോക്കുവാന്‍ കഴിയാതെ വന്നിട്ടുള്ളതിനാല്‍ കുടുബം പട്ടിണിയിലുമാകും.

ജനുവരി 26ന് കുടിയ കമ്മറ്റി ശാന്തമ്മയുടെ കുടിവെള്ള കണക്ഷന്‍ കട്ട് ചെയ്യുന്നതിനും മെബര്‍ഷിപ്പ് റദ്ദാക്കാനും   കമ്മറ്റി ഏകകണ്ഠമായി തീരുമാനിച്ചു. രജിസ്റ്റേഡ് തപാലില്‍ സെക്രട്ടറി ഇവര്‍ക്ക് കത്ത് അയച്ചു. വീട്ടിലെ വാട്ടര്‍ കണക്ഷന്‍ വീട്ടില്‍ ആരുംമില്ലാത്ത സമയം നോക്കി കട്ട് ചെയ്തു. സെക്രട്ടറി അയച്ച രജിസ്റ്റേഡ് തപാല്‍ ലഭിക്കുന്നത് ജനുവരി 28നാണ്. കത്ത് ഇടപാടുകള്‍ക്ക് 7  ദിവസത്തിനകം മറുപടി നല്‍കിയാല്‍ മതിയെന്ന് സൊസൈറ്റിയുടെ നിയമം നിലനില്‍ക്കെ സെക്രട്ടറി കത്ത് രാവിലെ രജിസ്റ്റേഡ് പോസ്റ്റില്‍ അയച്ചതിന് ശേഷം അന്നേ ദിവസം തന്നെ കണക്ഷന്‍ കട്ട് ചെയ്തതായും ശാന്തമ്മ ആരോപിച്ചു. ശാന്തമ്മ സംസ്ഥാന മനുഷ്യവകാശ കമ്മീഷന്‍, സംസ്ഥാന പട്ടിക ജാതി ഗോത്ര വര്‍ഗ കമ്മീഷന്‍, അടക്കമുള്ള അധികാരിക്കള്‍ക്ക് പരാതി നല്‍കി. അതികഠിനമായ വേനല്‍ കാലത്ത് കുടിവെള്ളം നിഷേധിച്ചത് അടിയന്തിരമായി പുന:സ്ഥപിക്കാത്തതില്‍ പ്രതിഷേധവുമായി  വേലനിലം കുടിവെള്ള പദ്ധതി ഓഫീസ് പടിക്കല്‍ സത്യാഗ്രഹം നടത്തി.

സൊസൈറ്റിയുടെ നിയമാവലി വകുപ്പ് 6 ഉപവകുപ്പ് 4 ദുര്‍വിനിയോഗം ചെയ്ത്  കൊവിഡ് വ്യാപനവും അതിശക്തമായ വരള്‍ച്ചയും മുലം ജനങ്ങള്‍ ദുരിതം അനുഭവിക്കുമ്പോള്‍ സൊസൈറ്റിയുടെ നിയമാവലിക്ക് വിധേയമായി പ്രവര്‍ത്തിക്കുന്ന അംഗത്തിന്റെ വാട്ടര്‍ കണക്ഷന്‍ നിഷേധിച്ച നടപടിക്കെതിരെയും. സൊസൈറ്റി അംഗങ്ങളുടെ കുടുംബങ്ങള്‍ളുടെ വ്യക്തി സ്വതന്ത്ര്യത്തെയും പൗരാവകാശങ്ങളെയും ദുര്‍വിനിയോഗം ചെയ്യുന്ന വേലനിലം കുടിവെള്ള പദ്ധതിയുടെ നിയമാവലി ഭേദഗതി ചെയ്യണമെന്ന് അവശ്യപ്പെട്ട് നിയമ  നടപടികള്‍ക്ക് ഒരുങ്ങുകയാണ് ഒരു വിഭാഗം അംഗങ്ങള്‍.

Tags: drinkingwaterkottayam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍, അഞ്ച് ഒപികൾ മുടങ്ങി, പോസ്റ്റുമോർട്ടവും നടന്നില്ല

Kerala

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍,നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി, ലോഡ് ഷെഡിംഗ് ഒഴിവാക്കാന്‍ ശ്രമം, കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങും

Kerala

നഗരഹൃദയത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വന്‍ കെട്ടിടം പൊളിക്കുന്നു; ഭീതിയില്‍ പ്രദേശവാസികള്‍

Kerala

യുഡിഎഫ് അധികാരത്തിലേറിയാൽ… രാഹുല്‍ ഗാന്ധിയ്‌ക്ക് എന്തും പ്രഖ്യാപിക്കാം…കൊടുക്കേണ്ടി വരിലല്ലോ? ഓര്‍മ്മയില്ലേ മഹാരാഷ്‌ട്രയിലെ പ്രഖ്യാപനം

Kerala

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പുതിയ വാര്‍ത്തകള്‍

അവർക്ക് മോദിയും, ആർ എസ് എസുമൊക്കെയാണ് വിരോധികൾ ; അഫ്‌സലും , യാക്കൂബുമൊക്കെ നിരപരാധികളാണ് ; ഇതാണ് കോൺഗ്രസെന്ന് ഷഹ്സാദ് പൂനാവാല

നുഴഞ്ഞുകയറ്റക്കാരില്ലാത്ത ബംഗാൾ, പ്രതിവർഷം ഒരു ലക്ഷം തൊഴിൽ, മാഫിയകൾക്കെതിരെ കർശന നടപടി : പശ്ചിമ ബംഗാളിൽ തൃണമൂലിനെതിരെ അമിത് ഷാ

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

കരമന ജയന്‍ (ഇടത്ത്) മര്‍ദ്ദനത്തിനിരയായ ബിനു (വലത്ത്)

വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ക്രൂരതയെന്ന് കരമന ജയന്‍

ലഡാക്ക് യാത്ര റദ്ദാക്കി സുരേഷ് ഗോപി എംപി തൃശൂരിലേക്ക് തിരിച്ചു, പ്രധാനമന്ത്രിക്ക് അപകടത്തെപ്പറ്റി വിവരം നൽകി

സ്റ്റാലിനെ പുകഴ്‌ത്താൻ ഇന്ത്യൻ പ്രധാനമന്ത്രിയെ ഭീകരവാദിയെന്ന് മുദ്രകുത്തി മല്ലികാർജുൻ ഖാർഗെ ; പ്രതിഷേധം ഉയർന്നതോടെ ന്യായീകരിച്ച് രക്ഷപെടാൻ ശ്രമം

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: അപകട സമയത്ത് ഉണ്ടായിരുന്നത് 40 പേർ: മജിസ്റ്റീരിയൽതല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

തൃശൂർ പൂര വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: 14 പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് പുരയിലെ സ്ഫോടനം; മരണ സംഖ്യ 14 ആയി: പരിക്കേറ്റ പലരും ഗുരുതരാവസ്ഥയിൽ

51 ക്വിന്റൽ പൂക്കൾ കൊണ്ട് അലങ്കരിച്ച് കേദാർനാഥ് ധാം ; നാളെ രാവിലെ ക്ഷേത്ര വാതിലുകൾ തുറക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.